<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4247056770966497050</id><updated>2012-01-09T16:28:29.286+05:30</updated><category term='മുല്ലപ്പെരിയാർ'/><category term='സ്വാതന്ത്ര്യം'/><category term='വാർത്ത'/><category term='ലേഖനം'/><category term='ചൈന'/><category term='സൌദിനിയമം'/><category term='നോബേൽ സമ്മാനം'/><category term='സ്വിസ് ബാങ്ക്'/><category term='സ്ത്രീ'/><category term='ബാബറി മസ്ജിദ്'/><category term='അയോധ്യ'/><category term='സാമ്രാജ്യത്വം'/><category term='കള്ളപ്പണം'/><category term='ചരിത്രം'/><category term='ഇൻഡ്യ'/><category term='ചാരിത്ര്യം'/><category term='പ്രതികരണം'/><category term='നെയ്യാർ'/><category term='ശരീഅത്ത്'/><title type='text'>ചാണക്യന്‍|~|chaanakyan</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://chaanakyan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default?max-results=100'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>45</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4247056770966497050.post-5412615899827911204</id><published>2010-10-09T10:44:00.008+05:30</published><updated>2010-10-09T13:05:04.331+05:30</updated><category scheme='http://www.blogger.com/atom/ns#' term='നോബേൽ സമ്മാനം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='സാമ്രാജ്യത്വം'/><category scheme='http://www.blogger.com/atom/ns#' term='ചൈന'/><title type='text'>നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക്...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_AQN4iC3scYU/TLAY0_1my0I/AAAAAAAAAoA/VKdL-4Ko6FI/s1600/rt_xiaobo.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/_AQN4iC3scYU/TLAY0_1my0I/AAAAAAAAAoA/VKdL-4Ko6FI/s400/rt_xiaobo.jpg" border="0" alt=""id="BLOGGER_PHOTO_ID_5525944041552137026" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ചൈനീസ് ഭരണകൂടത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 2010ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക് തന്നെ എത്തിച്ചേർന്നു.  ചൈനീസ് ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ &lt;a href="http://en.wikipedia.org/wiki/Liu_Xiaobo"&gt;&lt;span style="font-weight:bold;"&gt;ലിയു ൿസിയോ &lt;/span&gt;ബോക്കാണ്&lt;/a&gt; ഇത്തവണത്തെ സമാധാനത്തിനുള്ള പരമോന്നത ബഹുമതി.ചൈനയിലെ ജനാധിപത്യവാദിയും മനുഷ്യാവകാശ പ്രവർത്തകനുമായ ലിയു ൿസിയോ ബോ ഇപ്പോൾ പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ ചൈനീസ് തടവറയിൽ അനുഭവിച്ച് വരികയാണ്.  ചൈനീസ് തടവറയിൽ കഴിയുന്ന അൻപത്തഞ്ചുകാരനായ ലിയു ൿസിയോ ബോക്ക് നോബേൽ സമ്മാനം നൽകാനുള്ള നോർവ്വെ സർക്കാരിന്റെ തീരുമാനത്തെ ചൈനീസ് ഭരണകൂടം നഖശിഖാന്തം എതിർത്തിരുന്നു.  എന്നാൽ ചൈനയിൽ മനുഷ്യാവകാശങ്ങൾക്കായി ൿസിയോ ബോ നടത്തി വരുന്ന സമാധാനപരവും ദീർഘവുമായ പോരാട്ടങ്ങളാണ് അദ്ദേഹത്തെ &lt;a href="http://nobelprize.org/"&gt;&lt;span style="font-weight:bold;"&gt;സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന്&lt;/span&gt;&lt;/a&gt; അർഹനാക്കിയതെന്ന് നോബേൽ സമ്മാന സമിതി വ്യക്തമാക്കി.  ഭരണകൂടത്തിന്റെ ശിക്ഷ അനുഭവിക്കുന്ന ൿസിയോ ബോക്ക് അവാർഡ് നൽകിയാൽ നോർവ്വെയുമായുള്ള ബന്ധം വഷളാകുമെന്ന് ചൈന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.  എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എല്ലാ മുന്നറിയിപ്പുകളെയും എതിർപ്പുകളെയും അവഗണിച്ച് നോർവ്വെ, ‘ഭരണകൂടത്തിന്റെ തടവുപുള്ളിക്ക്‘ തന്നെ സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകി!  സാമ്പത്തിക-രാക്ഷ്ട്രീയ രംഗങ്ങളിൽ ചൈന ഇപ്പോൾ ആഗോള വൻശക്തിയാണെന്നും വൻശക്തികൾ വിമർശനത്തിനു വിധേയമാകുന്നത് സ്വാഭാവികമാണെന്നുമായിരുന്നു അവാർഡ് പ്രഖ്യാപനത്തിനു ശേഷം അവാർഡ് സമിതി ചെയർമാൻ തോർബ് ജോൺ ജാഗ്ലാൻഡിന്റെ പ്രതികരണം.&lt;br /&gt;&lt;br /&gt;അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ൿസിയോ ബോയുടെ പോരാട്ടങ്ങൾ ചൈനീസ് ഭരണകൂടത്തിനു തലവേദനയായിരുന്നു.  രാജ്യാന്തര പൊതുസമൂഹത്തിന്റെ പിന്തുണ ആർജ്ജിച്ച ൿസിയോ ബോ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സമവായമില്ലാത്ത സമരമുറകൾ സ്വീകരിച്ചു.  അക്രമരാഹിത്യ സമരത്തിലൂടെ വളരെ സാവധാനം എന്നെന്നും നിലനിൽക്കുന്ന ഒരു സമൂല മാറ്റത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ.  അക്രമാധിഷ്ഠിത സംഘർഷത്തിനു പകരം സമാധാനപരവും സമയബന്ധിതവുമായ രാക്ഷ്ട്രീയ മാറ്റം വേണമെന്ന ചിന്താഗതിയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.  ഇതിലെ ‘രാക്ഷ്ട്രീയ മാറ്റം‘ എന്ന ലക്ഷ്യം ചൈനീസ് ഭരണകൂടത്തെ ഏറെ ചൊടിപ്പിച്ചു.  ൿസിയോ ബോയുടെ ജനപിന്തുണയിൽ ഭയചകിതരായ കമ്മ്യൂണിസ്റ്റ് ഭരണകൂടം രാജ്യത്ത് കിട്ടാവുന്ന എല്ലാ നിയമങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു.  1989 മുതൽ വിവിധ കുറ്റങ്ങൾ ചുമത്തി വിവിധ കാരണങ്ങൾ പറഞ്ഞ് ൿസിയോ ബോയെ തടവറയിലാക്കി.  &lt;br /&gt;&lt;br /&gt;2008ൽ ൿസിയോ ബോ, ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാക്ഷ്ട്രീയ മേധാവിത്വം അവസാനിപ്പിക്കണമെന്നും ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന് ആവശ്യപ്പെടുന്ന ‘ചാർട്ടർ08‘ എന്ന അവകാശപത്രികയുമായി രംഗത്തെത്തി.  ആയിരത്തോളം പേർ ഒപ്പിട്ട ഈ അവകാശപത്രികയുടെ പേരിൽ ഭരണകൂടം അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി.  പേരിനൊരു വിചാരണ നടത്തി കഴിഞ്ഞ ക്രിസ്മസ് നാളിൽ ൿസിയോ ബോക്ക് പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.  1989ൽ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു അന്ത്യംകുറിച്ച വെൽ‌‌വെറ്റ് വിപ്ലവത്തിനിടയാക്കിയ ‘ചാർട്ടർ77‘ നു സമാനമായിരുന്നു ൿസിയോ ബോയുടെ ‘ചാർട്ടർ08‘.  ചൈനീസ് രാക്ഷ്ട്രീയത്തിന്റെ ജനാധിപത്യവത്കരണത്തെ അധികകാലം തടഞ്ഞു നിർത്താൻ കഴിയില്ലായെന്ന അവകാശപത്രികയിലെ പ്രഖ്യാപനം ഭരണകൂടത്തെ വീണ്ടും ചൊടിപ്പിച്ചു.  തുടർന്നാണ് പതിനൊന്ന് വർഷത്തെ ശിക്ഷ നൽകി ൿസിയോ ബോയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചത്.  1989ലെ ചെക്കോസ്ലോവാക്യയിലെ &lt;a href="http://en.wikipedia.org/wiki/Velvet_Revolution"&gt;&lt;span style="font-weight:bold;"&gt;വെൽ‌വെറ്റ് വിപ്ലവത്തിന്റെ&lt;/span&gt;&lt;/a&gt; പരിണിത ഫലങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല അറിവുണ്ടായിരുന്നു.  ആ അറിവിന്റെ വെളിച്ചത്തിൽ ചരിത്രം ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻ‌കരുതലുകളെല്ലാം ഭരണകൂടം കൈക്കൊണ്ടു!.&lt;br /&gt;&lt;br /&gt;സമാധാനത്തിനുള്ള നോബൽ സമ്മാന നാമനിർദ്ദേശിക പത്രികകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച വർഷമാണിത്.  237 നാമനിർദ്ദേശിക പത്രികകളിൽ നിന്നുമാണ് ൿസിയോ ബോയെ തെരെഞ്ഞെടുത്തത്.  മുൻ നോബേൽ സമ്മാന ജേതാക്കളായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടിറ്റുവിന്റേയും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടേയും പിന്തുണ ൿസിയോ ബോക്ക് ഉണ്ടായിരുന്നു.  മുൻപ് ദലൈലാമയ്ക്ക് നോബേൽ സമ്മാനം നൽകിയപ്പോഴും ചൈന എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു.  മുതലാളിത്ത രാജ്യങ്ങളുടെ സ്വാധീനത്തിനു വഴങ്ങിയാണ് നോർവ്വെ സമാധാന സമ്മാനം ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനു നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതു വിധേനയും തറപറ്റിക്കാൻ തക്കം പാർത്ത് കഴിയുന്ന സാമ്രാജ്യത്വ ശക്തികളുടെ മറ്റൊരു തന്ത്രമായും ഈ നോബേൽ സമ്മാനത്തെ വിലയിരുത്തുന്നുണ്ട്.        &lt;br /&gt;   &lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/TLAYabtqM-I/AAAAAAAAAn4/PI7ChEE7PLc/s1600/liuxiaobo1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 266px;" src="http://2.bp.blogspot.com/_AQN4iC3scYU/TLAYabtqM-I/AAAAAAAAAn4/PI7ChEE7PLc/s400/liuxiaobo1.jpg" border="0" alt=""id="BLOGGER_PHOTO_ID_5525943585178530786" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രങ്ങൾക്ക് കടപ്പാട് : &lt;span style="font-weight:bold;"&gt;ഗൂഗിൾ&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-5412615899827911204?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/5412615899827911204/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=5412615899827911204' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5412615899827911204'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5412615899827911204'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2010/10/blog-post.html' title='നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക്...'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AQN4iC3scYU/TLAY0_1my0I/AAAAAAAAAoA/VKdL-4Ko6FI/s72-c/rt_xiaobo.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-781423387087735745</id><published>2010-09-30T17:30:00.004+05:30</published><updated>2010-09-30T22:44:19.372+05:30</updated><category scheme='http://www.blogger.com/atom/ns#' term='അയോധ്യ'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ബാബറി മസ്ജിദ്'/><title type='text'>അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....</title><content type='html'>അയോധ്യയെ അശാന്തിയുടെ ഭൂമിയാക്കിയ സംഭവങ്ങളുടെ നാൾ‌വഴികളിലൂടെ&lt;br /&gt;---------------------------------------------------------&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;എ ഡി 1527&lt;/span&gt; : ചിത്തോഡ്ഗഢിലെ രാജാവ് റാണാ സംഗ്രാമ സിംഗിനെ ഫത്തേപ്പൂർ സിക്രി യുദ്ധത്തിൽ മുഗൾ ചക്രവർത്തിയായ ബാബർ പരാജയപ്പെടുത്തി.  തന്റെ പടത്തലവനായിരുന്ന മിർഖബിയെ പ്രതിപുരുഷനായി വാഴിച്ച ശേഷമാണ് ബാബർ മടങ്ങിയത്.  അതുവരേയും അയോധ്യ ഉൾപ്പെട്ട ചിത്തോഡ്ഗഢ് ഒരു ഹൈന്ദവരാജ്യമായിരുന്നു.  1528ൽ ബാബറിന്റെ പേരിൽ അവിടെ ഒരു പള്ളി സ്ഥാപിച്ചു.  അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്നാണ് ഒരു വാദം.  ശ്രീരാമൻ ജനിച്ച സ്ഥലമാണ് അതെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1767&lt;/span&gt; : വിവാദ ഭൂമിയിൽ ഹൈന്ദവർ രാമനവമി ആഘോഷിച്ചിരുന്നതായി ജസ്യൂട്ട് പുരോഹിതനായ ജോസഫ് ടിഫൻ‌താലർ രേഖപ്പെടുത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;തർക്കത്തിന്റെ തുടക്കം&lt;/span&gt;&lt;br /&gt;---------------------&lt;br /&gt; &lt;span style="font-weight:bold;"&gt;1853&lt;/span&gt; : തർക്കഭൂമിയിലെ മന്ദിരത്തിൽ നിർമോഹി അഘാര എന്ന സംഘടന അവകാശം ഉന്നയിച്ചു.  അവിടെ ക്ഷേത്രം ഉണ്ടായിരുന്നു, ബാബർ അതു തകർത്തു എന്നായിരുന്നു അവരുടെ വാദം.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ബ്രിട്ടീഷ് തന്ത്രം&lt;/span&gt;&lt;br /&gt;----------------&lt;br /&gt; &lt;span style="font-weight:bold;"&gt;1857&lt;/span&gt; : ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒന്നാം സ്വാതന്ത്ര്യ സമരം.  ഹിന്ദു-മുസ്ലിം ഐക്യം അപകടമാണെന്ന് ബ്രിട്ടീഷുകാർ കണക്കുകൂട്ടി.  തുടർന്ന് മസ്ജിദിൽ ഒരു വേലി സ്ഥാപിച്ചു.  ഹിന്ധുക്കൾ അവിടെ പ്രാർത്ഥിക്കണം എന്നായിരുന്നു അവരുടെ നിർദേശം.  അതോടെ ഹിന്ദുക്കളും മുസ്ലിംകളും ഒരു വേലിക്ക് അപ്പുറത്തും ഇപ്പുറത്തുമായി.  ഭിന്നിച്ച് ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ തന്ത്രം.  നിർമോഹി അഘോരയുടെ വാദം അതിന് സഹായകമായി.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1883&lt;/span&gt; : തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള ശ്രമം ബ്രിട്ടിഷ് ഭരണകൂടം തടഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ആദ്യത്തെ കേസ്&lt;/span&gt;&lt;br /&gt;----------------&lt;br /&gt;&lt;span style="font-weight:bold;"&gt; 1885&lt;/span&gt; : മഹന്ത് രഘുബീർ ദാസ് ക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി തേടി ആദ്യത്തെ ഹർജി ഫയൽ ചെയ്തു.  &lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1886&lt;/span&gt; : ഹർജി തള്ളി, അപ്പീലും തള്ളി.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;തർക്കത്തിന്റെ രണ്ടാം ഘട്ടം&lt;/span&gt;&lt;br /&gt;------------------------&lt;br /&gt; &lt;span style="font-weight:bold;"&gt;1949&lt;/span&gt; : പള്ളിക്കുള്ളിൽ ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെട്ടു.  ഒരു സംഘം ഹിന്ദുക്കളാണ് അത് അവിടെ വെച്ചതെന്ന് പോലിസ് റിപ്പോർട്ട്.  വിഗ്രഹം നീക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഉത്തരവിട്ടെങ്കിലും നടപ്പായില്ല. മുസ്ലിംങ്ങൾ പ്രതിഷേധിച്ചു.  ഇരു കക്ഷികളും സിവിൽ കേസ് ഫയൽ ചെയ്തു.  സ്ഥലം തർക്ക ഭൂമിയായി സർക്കാർ പ്രഖ്യാപിച്ചു.  ഗേറ്റുകൾ പൂട്ടി.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1985&lt;/span&gt; : ഗേറ്റുകൾ തുറന്നു കൊടുത്തു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1989&lt;/span&gt; : വിഗ്രഹങ്ങളുടെ പ്രതിഷ്ഠാ പൂജ നടത്തി.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ക്ഷേത്രം ഉണ്ടായിരുന്നതിനു തെളിവുണ്ടോ ?&lt;/span&gt;&lt;br /&gt;------------------------------------&lt;br /&gt;&lt;br /&gt; 1970ലും 1992ലും 2003ലും തർക്ക സ്ഥലത്തും പരിസരത്തും പുരാവസ്ഥു വകുപ്പ് നടത്തിയ ഉൽഖനനത്തിൽ ഒരു ഹൈന്ദവ മന്ദിര സമുച്ചയം അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ കിട്ടി.  2003ൽ പുരാവസ്ഥു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഉത്തരേൻഡ്യൻ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ഉള്ളതായി പറയുന്നു.  &lt;br /&gt;&lt;br /&gt;എന്നാൽ ഉൽഖനനത്തിൽ കണ്ടെത്തിയത് ആറാം നൂറ്റാണ്ടിലെ ഒരു ജൈന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജയിൻ സമത വാഹിനിയുടെ വാദം.  1527 വരെ ഒരു പ്രമുഖ ജൈന കേന്ദ്രമായിരുന്നുവത്രെ അയോധ്യ.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഉടമസ്ഥാവകാശ കേസ്&lt;/span&gt;&lt;br /&gt;---------------------&lt;br /&gt;&lt;br /&gt;ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള ആദ്യ കേസ് ഫയൽ ചെയ്തത് 1950ൽ.&lt;br /&gt;ഹർജിക്കാരൻ ഗോപാ സിംഗ് വിശാരദ്.  സ്ഥലത്ത് പൂജ നടത്താൻ അനുവാദം വേണമെന്ന് ഹരജിയിൽ ആവശ്യം.&lt;br /&gt;&lt;br /&gt;രാംഹർജി നൽകിയത് പരമഹംസ രാംചന്ദ്രദാസ്, 1950ൽ.  ഈ ഹർജി പിന്നീട് പിൻ‌വലിച്ചു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1959&lt;/span&gt; : തർക്കസ്ഥലത്തിന്റെ കൈവശാവകാശം ആവശ്യപ്പെട്ട് നിർമോഹി അഘാര മൂന്നാം ഹർജി ഫയൽ ചെയ്തു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1961&lt;/span&gt; : തർക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് യു പി സുന്നി സെൻ‌ട്രൽ വഖഫ് ബോർഡ് നാലാമത്തെ ഹർജി ഫയൽ ചെയ്തു.  &lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1989 &lt;/span&gt;: ഭഗവാൻ ശ്രീ രാംലാല വിരാജ്മാൻ എന്ന സംഘടന ഇതേ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചു.&lt;br /&gt;&lt;br /&gt;ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള ഹർജികൾ ഫൈസാബാദ് സിവിൽ കോടതിയുടെ പരിഗണനയിൽ.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1989&lt;/span&gt; : ഉത്തർപ്രദേശ് അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പ്രകാരം ഹർജികൾ അലഹബാദ് ഹൈക്കോടതിയിലേക്ക് മറ്റി.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കറുത്തദിനം - 1992 ഡിസംബർ 6&lt;/span&gt;&lt;br /&gt;------------------------------&lt;br /&gt;&lt;br /&gt;ബി ജെ പി, വിശ്വ ഹിന്ദു പരിക്ഷത്ത്, ആർ എസ് എസ് സംഘടനകളുടെ ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പട്ടാപ്പകൽ കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തു.  എൽ കെ അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് അയോദ്ധ്യയിലുണ്ടായിരുന്നു.  അടുത്ത ദിവസങ്ങളിൽ ഉണ്ടായ വർഗീയ സംഘർഷങ്ങളിൽ രണ്ടായിരത്തിലേറെ പേർക്ക് ജീവഹാനി.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1992&lt;/span&gt; : മസ്ജിദ് തകർക്കാൻ ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ എം എസ് ലിബർഹാൻ കമിഷനെ നിയമിച്ചു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1993&lt;/span&gt; : ബി ജെ പി നേതാക്കൾക്കും കർസേവകർക്കും എതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;1994&lt;/span&gt; : ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ കേസുകളിലും തീർപ്പു കൽ‌പ്പിക്കും വരെ തത്സ്ഥിതി നില നിർത്താൻ സുപ്രിം കോടതി ഉത്തരവിട്ടു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;2002&lt;/span&gt; &lt;span style="font-weight:bold;"&gt;ഫെബ്രുവരി&lt;/span&gt; : ക്ഷേത്ര നിർമ്മാണത്തിന് വിശ്വ ഹിന്ദു പരിക്ഷത്ത് സമയ പരിധി പ്രഖ്യാപിച്ചു.  നൂറുകണക്കിന് കർസേവകർ എത്തി.  അവർ തിരിച്ചു പോകും വഴി ഗുജറാത്തിലെ ഗോദ്രാ റെയിൽ‌വെ സ്റ്റേഷനിൽ വെച്ച് അവരുടെ കമ്പാർട്ട്മെന്റിനു തീപിടുത്തമുണ്ടായി, 58 കർസേവകർ വെന്തുമരിച്ചു.  തുടർന്ന് ഗുജറാത്തിൽ വർഗീയ കലാപം.  ഒരു സമുദായത്തിലെ ആയിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;2002&lt;/span&gt; &lt;span style="font-weight:bold;"&gt;ഏപ്രിൽ&lt;/span&gt; : തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശ ഹർജികളിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വാദം കേട്ട് തുടങ്ങി.  ആ വർഷം അവസാനം യു പി എ സർക്കാർ സി ബി ഐ കേസുകൾ വാദം കേൾക്കാനായി റായ്‌ബറേലി പ്രത്യേക കോടതിക്ക് വിട്ടു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;2003 മാർച്ച്&lt;/span&gt; : തർക്ക സ്ഥലത്ത് ക്ഷേത്രം നില നിന്നിരുന്നോ എന്ന് കണ്ടെത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം പുരാവസ്ഥു വകുപ്പ് ഉൽഖനനം നടത്തി.  പള്ളി നിന്ന സ്ഥലത്ത് പത്താം നൂറ്റാണ്ടിലെ ക്ഷേത്രമോ ഹൈന്ദവ മന്ദിര സമുച്ചയമോ നിലനിന്നിരുന്നതായി കണ്ടെത്തി.  &lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;2009 ജൂൺ&lt;/span&gt; : ലിബർഹാൻ കമ്മിഷൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനു റിപ്പോർട്ട് നൽകി.  17 വർഷത്തിനിടെ 48 തവണ കമ്മിഷന്റെ കാലാവധി നീട്ടിക്കൊടുത്തിരുന്നു.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;2009 ജൂലൈ&lt;/span&gt; : കേസുമായി ബന്ധപ്പെട്ട 23 ഫയലുകൾ കാണാനില്ലെന്ന് യു പി ചീഫ് സെക്രട്ടറി അതുൽ ഗുപ്ത അലഹബാദ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.  അതേപ്പറ്റി സി ബി ഐ അന്വേഷണത്തിന് കോടതി ഉത്തരവായി.&lt;br /&gt;&lt;br /&gt; &lt;span style="font-weight:bold;"&gt;2009 നവംബർ&lt;/span&gt; : ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വെച്ചു.  &lt;br /&gt; &lt;br /&gt; &lt;span style="font-weight:bold;"&gt;2010 സെപ്തംബർ 24&lt;/span&gt; ന് ഉടമസ്ഥാവകാശ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വിധി പറയാൻ നിശ്ഛയിച്ചു.&lt;br /&gt;&lt;br /&gt;ഒത്തുതീർപ്പ് സാധ്യത ആരായാൻ വിധിപ്രഖ്യാപനം മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി സമർപ്പിച്ച ഹർജി ലഖ്നൌ ബഞ്ച് തള്ളിക്കളഞ്ഞു.  തുടർന്ന് ത്രിപാഠി സുപ്രിം കോടതിയെ സമീപിച്ചു.  വിധി പറയുന്നത് ഒരാഴ്ച്ച സ്റ്റേ ചെയ്ത സുപ്രിം കോടതി സെപ്തംബർ 28ന് ത്രിപാഠിയുടെ ഹർജി തള്ളി.&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;2010 സെപ്തംബർ 30&lt;/span&gt; : ആറു ദശകമായി തുടരുന്ന അയോദ്ധ്യാ തർക്കത്തിന് ഒടുവിൽ വിധി.  മൂന്ന് മാസത്തേക്ക് തത്സ്ഥിതി തുടരുകയും അതിനു ശേഷം തർക്ക ഭൂമി വിഭജിക്കണമെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.     &lt;br /&gt;&lt;br /&gt; &lt;br /&gt; വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യാ ഭൂമി വിഭജിക്കേണ്ട ചുമതല ഭൂമിയുടെ റിസീവർ ആയ കേന്ദ്ര സർക്കാരിനാണ്.  ഈ വിധി എല്ലാവരും അംഗീകരിച്ചാൽ അശാന്തി ഒഴിവാകും.  എന്നാൽ അപ്പീൽ പോകാൻ കക്ഷികൾക്ക് അനുവാദമുണ്ട്......&lt;br /&gt;&lt;br /&gt;&lt;br /&gt;   വിവരങ്ങൾക്ക് കടപ്പാട് : &lt;span style="font-weight:bold;"&gt;മംഗളം &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-781423387087735745?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/781423387087735745/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=781423387087735745' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/781423387087735745'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/781423387087735745'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2010/09/blog-post.html' title='അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-9027076709537722156</id><published>2010-01-22T21:22:00.005+05:30</published><updated>2010-01-22T22:18:56.845+05:30</updated><category scheme='http://www.blogger.com/atom/ns#' term='സൌദിനിയമം'/><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ശരീഅത്ത്'/><title type='text'>13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!</title><content type='html'>പതിമൂന്നുകാരിയായ പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസത്തെ തടവും വിധിച്ചിരിക്കുന്നു സൌദി കോടതി!&lt;br /&gt;ക്യാമറയുള്ള മൊബൈൽ ഫോണുമായി സ്കൂളിൽ ചെന്നതിനാണ് പെൺകുട്ടിക്ക് ഈ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്.  സൌദിഅറേബ്യയിലെ പെൺകുട്ടികളുടെ സ്കൂളിൽ യന്ത്രോപകരണങ്ങൾ കൊണ്ട് പോകുന്നതിനു വിലക്കുണ്ടത്രെ.  സൌദി ഭരണകൂടത്തിന്റെ ഈ വിലക്ക് ലംഘിച്ചതിനാണ് പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടി ശിക്ഷിക്കപ്പെട്ടത്. സ്കൂളിലെ മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് തൊണ്ണൂറ് അടി നൽകിയ ശേഷം രണ്ട് മാസം ജയിലിൽ കഴിയാനാണ് വിധി...   &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_AQN4iC3scYU/S1nKOgZba3I/AAAAAAAAAmc/FK0eqHhHJ4Y/s1600-h/school.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://1.bp.blogspot.com/_AQN4iC3scYU/S1nKOgZba3I/AAAAAAAAAmc/FK0eqHhHJ4Y/s400/school.JPG" border="0" alt=""id="BLOGGER_PHOTO_ID_5429593176335412082" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഭരണകൂടങ്ങൾ പൌരന്മാരുടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുന്നതിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ല.  പക്ഷെ ആ നിയമങ്ങൾ എല്ലാം തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനു തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ മനുഷ്യാവകാശങ്ങളെ ലംഘിക്കാത്ത തരത്തിലുള്ളതായിരിക്കണം.  അല്ലാതെയുള്ളവ കാടൻ നിയമങ്ങളുടെ പട്ടികയിൽ ഇടം തേടും.  സൌദി ഭരണകൂടം തന്റെ പതിമൂന്നുകാരിയായ പ്രജയെ അതിക്രൂരമായി ശിക്ഷിക്കുക വഴി കാടൻ നിയമവ്യവസ്ഥയുടെ വക്താക്കളായി മാറിയിരിക്കുന്നു.  പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അവകാശപ്പെടലുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.  പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസം തടവുമാണ് പരിഷ്കൃതരായ ഭരണാധികാരികളുടെ നിയമ വ്യവസ്ഥ വിധിച്ചിരിക്കുന്നത്.  വിലക്കുള്ള സ്കൂളിൽ ക്യാമറയുള്ള മൊബൈലുമായി പോയി എന്നതാണ് കുറ്റം!&lt;br /&gt;&lt;br /&gt;മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത മതഭ്രാന്തൻ‌മാരാൽ നയിക്കപ്പെടുന്ന ഭരണകൂടങ്ങൾ ഇതിലും ഭീകരമായ ന്യായാന്യായങ്ങളില്ലാത്ത കാടൻ നിയമങ്ങളുമായി പതിയിരിക്കുന്നുണ്ട്, സ്വന്തം പ്രജകളെ ശിക്ഷിക്കാൻ.....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വാർത്തക്ക് കടപ്പാട്: മാധ്യമം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-9027076709537722156?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/9027076709537722156/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=9027076709537722156' title='106 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/9027076709537722156'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/9027076709537722156'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2010/01/13-90.html' title='13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_AQN4iC3scYU/S1nKOgZba3I/AAAAAAAAAmc/FK0eqHhHJ4Y/s72-c/school.JPG' height='72' width='72'/><thr:total>106</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-3293216232050514203</id><published>2009-12-21T11:39:00.009+05:30</published><updated>2009-12-21T16:16:42.915+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാർ'/><category scheme='http://www.blogger.com/atom/ns#' term='നെയ്യാർ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം</title><content type='html'>സമാനതകളില്ലാത്ത പ്രാദേശിക രാക്ഷ്ട്രീയ തന്ത്രങ്ങളിലൂടെ ഭരണം നടത്തുന്ന തമിഴക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ കാലപ്പഴക്കം കൊണ്ട് തകർന്നു തരിപ്പണമാവാൻ സാധ്യതയുള്ള ഒരു പഴഞ്ചൻ ഡാമല്ല.  ഒരു സംസ്ഥാനത്തിലെ നാൽ‌പ്പത് ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനെ മുൾമുനയിൽ നിർത്തി വിലപേശാൻ തമിഴ്നാട് കാണിക്കുന്ന 'അസാമാന്യ ധീരത', അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും  ബഹിർസ്ഫുരണം മാത്രമാണ്.  അൻപത് വർഷം മാത്രം കാലപ്പഴക്കം നിർണ്ണയിച്ച് കമ്മിഷൻ ചെയ്ത ഡാം നൂറുകൊല്ലം താണ്ടിയ ശേഷവും ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന് വാദിക്കുന്നവരുടെ മൌഢ്യതയെ അതിജീവിക്കേണ്ടത് കേരളത്തിലെ അഞ്ച് ജില്ലയിലെ ജനങ്ങളുടെ ജീവന്മരണ പോരാട്ടമായി മാറുന്നത് ഈ സാഹചര്യത്തിലാണ്.  മുല്ലപ്പെരിയാർ തകർന്നാൽ ആ തകർച്ച ഇടുക്കി ഡാം താങ്ങിക്കൊള്ളും എന്ന തമിഴന്റെ വരട്ടുവാദം ഒരു തമാശയായി ആസ്വദിക്കാനുള്ള മാനസിക നിലയല്ല കേരള ജനതക്ക് ഇപ്പോഴുള്ളത്.  എന്ത് തർക്കത്തിന്റെ പേരിലായാലും ബലക്ഷയം സംഭവിച്ച ഒരു ഡാമിനെ നിലനിർത്തിക്കൊണ്ടുള്ള ചർച്ചകളും കേസ് നടത്തിപ്പും ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണാധികാരികളിൽ നിന്നും ഉണ്ടാവാൻ പാടില്ല.  അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങളുടെ പരിഹാരം കാണുന്നത് ചുവപ്പ്നാടയിലെ കുരുക്കുകളുടെ ബലത്തെ മുൻ നിർത്തിയാവരുത്.&lt;br /&gt;&lt;br /&gt;999 വർഷത്തെ പാട്ടക്കരാറിന്റെ ‘സാധുത‘യിൽ കൃഷിക്കാവശ്യമായ ജലം നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോകാൻ മടികാണിക്കാത്ത തമിഴക ഭരണാധികാരികൾ കേരളത്തിനെതിരെ നിരവധി സമ്മർദ്ധ തന്ത്രങ്ങൾ എടുത്ത് പ്രയോഗിക്കുന്നുണ്ട്.  മുല്ലപ്പെരിയാർ പ്രശ്നം കത്തിക്കയറിയ വേളയിൽ സമാനമായ മറ്റൊരു നദീജല പ്രശ്നത്തേയും സമ്മർദ്ധ തന്ത്രത്തിന്റെ ഭാഗമായി വലിച്ചിഴക്കാൻ തമിഴ്നാട് മടികാണിച്ചില്ല.  തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലെ ജലം വിട്ടുകിട്ടാനുള്ള  മുൻ‌ കരാർ നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ് ജനതയെ കേരളത്തിനെതിരെ അണിനിരത്തി അതിർത്തി പ്രദേശങ്ങളിൽ സംഘർഷം ഉണ്ടാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്.  ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 2004 വരെ തമിഴനാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലെ കൃഷിയാവശ്യത്തിനായി നെയ്യാറിലെ വെള്ളം നൽകിയിരുന്നു.  കരാർ പ്രകാരം വിളവങ്കോട് ഭാഗത്തേക്ക് ജലമൊഴുക്കേണ്ട കനാൽ യഥാസമയം അറ്റകുറ്റപ്പണി ചെയ്യേണ്ട ബാധ്യത തമിഴ്നാടിനാണ്.  എന്നാൽ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ നിസംഗത കാരണം സമയബന്ധിതമായ അറ്റകുറ്റപ്പണി നടക്കാതെ കനാൽ പൊട്ടിപ്പൊളിഞ്ഞ് നീർവാഴ്ച്ചക്ക് യോഗ്യമല്ലാതായി തീർന്നു.  നെയ്യാർ ഇടതുകര വഴി ഈ കനാലിലൂടെ കേരളം നൽകിയിരുന്ന നെയ്യാറിലെ ജലം കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പാഴായി.  കാടും പടലും കേറി പലേടത്തും ഇടിഞ്ഞു വീണും പൊട്ടിപ്പൊളിഞ്ഞും തകർന്ന കനാലിനെ അറ്റകുറ്റപ്പണി നടത്തി നീർവാഴ്ച്ചക്ക് യോഗ്യമാക്കാൻ തമിഴ്നാട് കരാറിൻ പ്രകാരമുള്ള നടപടി ഒന്നും സ്വീകരിച്ചില്ല.  വലിയൊരളവ് വെള്ളം ഇങ്ങനെ പാഴാവാൻ തുടങ്ങിയപ്പോൾ കേരളം ഷട്ടർ അടച്ച് വിളവങ്കോട് ഭാഗത്തേക്കുള്ള ജലമൊഴുക്ക് തടഞ്ഞു.  മാത്രവുമല്ല കേരള ഇറിഗേഷൻ ആക്ട് 2003 നിലവിൽ വരികയും ഇതിലെ ക്ലോസ് 30 അനുസരിച്ച് വ്യക്തമായ കരാർ ഇല്ലാതെ ജലം നൽകുന്നത് നിയമ വിരുദ്ധമാവുകയും ചെയ്തു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_AQN4iC3scYU/Sy9Qf9vTu4I/AAAAAAAAAkU/WckZvUjGL5g/s1600-h/kanal.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 306px; height: 207px;" src="http://4.bp.blogspot.com/_AQN4iC3scYU/Sy9Qf9vTu4I/AAAAAAAAAkU/WckZvUjGL5g/s400/kanal.jpg" border="0" alt=""id="BLOGGER_PHOTO_ID_5417637386829151106" /&gt;&lt;/a&gt;&lt;br /&gt;വിളവങ്കോട്ടേക്ക് ജലമൊഴുക്കിയിരുന്ന കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ.&lt;br /&gt;&lt;br /&gt;പുതിയ കരാറിൽ ഏർപ്പെട്ട് കനാലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ മുൻ‌ധാരണ പ്രകാരം നെയ്യാറിലെ ജലം വിട്ടുകൊടുക്കാമെന്ന് കേരളം ഔദ്യോഗികമായി തന്നെ തമിഴ്നാടിനെ അറിയിച്ചിരുന്നുവെങ്കിലും അതിനൊന്നും മുതിരാതെ ഏകപക്ഷീയവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും പ്രശ്നത്തെ സങ്കീർണ്ണമാക്കാനാണ് തമിഴ്നാട് ശ്രമിച്ചത്.  അവർ ആവശ്യപ്പെടും പോലെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയാലും കനാലിന്റെ ശോച്യാവസ്ഥ കാരണം ജലം വിളവങ്കോട് എത്തില്ല എന്ന കാര്യം നിസ്തർക്കമാണ്.  2004ൽ കേരളം വിളവങ്കോട് ഭാഗത്തേക്കുള്ള ഷട്ടർ അടച്ചുവെങ്കിലും അന്നൊന്നും തമിഴ്നാട് ഇതേ ചൊല്ലി തർക്കത്തിനു മുതിർന്നിരുന്നില്ല.  മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീം കോടതി കേരളത്തിനു അനുകൂലമായ നിലപാട് എടുക്കുന്ന ഘട്ടം വന്നപ്പോഴാണ് വർഷങ്ങൾക്കു ശേഷം നെയ്യാർ വെള്ളത്തിൽ അവകാശം സ്ഥാപിക്കാൻ തമിഴ്നാട് രംഗത്ത് വന്നത്.  തമിഴ്നാട് അവകാശ വാദം ഉന്നയിച്ചപ്പോൾ തന്നെ നെയ്യാറിലെ ജലം വിട്ടുകൊടുക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി വി എസ് അച്ഛ്യുതാനന്ദൻ പ്രസ്താവന നടത്തിയിരുന്നു.  തന്നെയുമല്ല നെയ്യാറിലെ ജലം കൃഷിയാവശ്യത്തിനായി തമിഴ്നാടിനു വിട്ടുകൊടുക്കാനുള്ള പ്രമേയവും കേരള നിയമസഭ പാസാക്കി.  നെയ്യാറിലെ ജലത്തിനു കാലാനുസൃതമായ വില ഈടാക്കിക്കൊണ്ട് വിട്ടുകൊടുക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ കരാറിൽ ഏർപ്പെടാൻ തമിഴ്നാടിനെ ക്ഷണിച്ചുവെങ്കിലും അവർ അതിനു സന്നദ്ധത പ്രകടിപ്പിച്ചില്ല.  വിളവങ്കോട് ഭാഗത്തേക്കുള്ള കനാലിന്റെ അറ്റകുറ്റപ്പണിയടക്കം ചെയ്ത് വിലയീടാക്കാതെ വെള്ളം നൽകണം എന്ന ആവശ്യമാണ് തമിഴ്നാട് ആവർത്തിക്കുന്നത്.  ഈ ആവശ്യത്തിനു സാധുത വരുത്താൻ സ്ഥിരം ശൈലിയിലുള്ള വരട്ടു ന്യായം ഇവിടേയും അവർ ചെലുത്തുന്നുണ്ട്.  നെയ്യാർ ഒരു അന്തർസംസ്ഥാന നദിയാണെന്ന വിചിത്രവാദമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്.  അതിനാൽ നെയ്യാറിലെ വെള്ളം തമിഴ്നാടിനും അവകാശപ്പെട്ടതാണത്രെ.  അഗസ്ത്യാർകൂടത്തിൽ നിന്നും ഉൽഭവിച്ച് തമിഴ്നാടിന്റെ ഒരു ഭാഗത്തും സ്പർശിക്കാതെ പൂർണ്ണമായും കേരളത്തിലൂടെ മാത്രം ഒഴുകി സമുദ്രത്തിൽ പതിക്കുന്ന നെയ്യാർ എങ്ങനെ അന്തർസംസ്ഥാന നദിയാകും എന്ന ചോദ്യത്തിനു തമിഴനു മറുപടിയില്ല.&lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച നടൻ ശരത് കുമാറിന്റെ ഇരട്ടതാപ്പ് വ്യക്തമാകണമെങ്കിൽ നെയ്യാർ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് പരിശോധിച്ചാൽ മതി.  മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ തമിഴ്നാട് സംസ്ഥാനങ്ങൾ നേരിട്ട് തർക്കപരിഹാരത്തിനായി കോടതിയെ സമീപിച്ചുവെങ്കിൽ നെയ്യാർ വിഷയത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നത് നടൻ ശരത് കുമാർ നേതൃത്വം നൽകുന്ന സമത്വ മക്കൾ കക്ഷിയാണ്.  മധുര ഹൈക്കോടതി ബഞ്ച് ഇവരുടെ ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.  നെയ്യാർ നദീജലം വിളവങ്കോട് താലൂക്കിൽ എത്താത്തതുകാരണം പ്രദേശത്തെ കാർഷിക രംഗം തകരുകയും കൃഷിക്കാർ ദുരിതത്തിലാണെന്നും ഹരജിയിൽ പറയുന്നു.  ഈ സാഹചര്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കന്യാകുമാരി ജില്ലാ കളക്ടർ, വിളവങ്കോട് തഹസിൽദാർ, ജില്ലയിലെ ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നിർദേശം നൽകണമെന്ന ആവശ്യമാണ് ശരത് കുമാറിന്റെ കക്ഷി ഉന്നയിച്ചിരിക്കുന്നത്.  ചുരുക്കത്തിൽ മുല്ലപ്പെരിയാറിനൊപ്പം നെയ്യാറും കോടതി കയറുമെന്ന് വ്യക്തമായി. കേരളം നെയ്യാറിലെ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാനുള്ള യഥാർത്ഥ കാരണം മറച്ചു വെക്കുകയും കരാർ പുതുക്കാനുള്ള ക്ഷണം സ്വീകരിക്കാതേയും ഉള്ള ഈ കോടതി കയറ്റം പ്രശ്നത്തെ സങ്കീർണ്ണമാക്കാനെ ഉപകരിക്കൂ.  കന്യാകുമാരി ജില്ലയിലെ ജനത്തിനു മുന്നിൽ നെയ്യാർ വിഷയത്തിലെ യാഥാർത്ഥ്യം മറച്ചു വെച്ചാണ് ജയലളിത അടക്കമുള്ള നേതാക്കൾ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്.  സ്വതവെ വേരോട്ടം കുറഞ്ഞ പ്രാദേശിക കക്ഷികൾ കന്യാകുമാരി ജില്ലയിൽ തങ്ങളുടെ അസ്തിത്വം ഉറപ്പിക്കാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് നെയ്യാർ വിഷയത്തെ ഉപയോഗപ്പെടുത്തുന്നത്.  നടൻ ശരത് കുമാറിന്റെ ലക്ഷ്യവും മറ്റൊന്നല്ല.  എന്ത് കൊണ്ട് വെള്ളം തടയപ്പെട്ടു എന്ന കാരണം വ്യക്തമായും അറിയാമായിരിക്കെ അതിനു പരിഹാരം കാണാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും കോടതിയെ സമീപിച്ചതിനു പിന്നിലെ ലക്ഷ്യം പ്രശ്നത്തെ സങ്കീർണ്ണമാക്കി നീട്ടിക്കൊണ്ടു പോവുക എന്നതാണ്.&lt;br /&gt;&lt;br /&gt;പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളം തമിഴ്നാട്ടിലെ വിഭവങ്ങൾക്കായി മാർക്കറ്റുകളിൽ കയറിയിറങ്ങുന്നു എന്ന കാര്യം തർക്കമറ്റതാണ്.  തമിഴ് വിഭവങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പിനെ മുതലാക്കുന്ന തന്ത്രങ്ങൾ മെനയുന്നതിൽ തമിഴക രാക്ഷ്ട്രീയക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല.  ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിനു അവർ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി  ഇടക്കിടെ പുറത്തെടുക്കുന്നത്.  തമിഴ് ലോറികൾ അതിർത്തി കടന്ന് വന്നില്ലായെങ്കിൽ കേരളം പട്ടിണിയിലാവും എന്ന പ്രചരണം കേൾക്കുന്ന മാത്രയിൽ ശരിയെന്ന് തോന്നുമെങ്കിലും കേരളത്തിനൊപ്പം തമിഴ്നാടും പട്ടിണിയിലാവും എന്ന കാര്യം ഭീഷണി മുഴക്കുന്നവർക്ക് അറിയില്ലാ എന്നുണ്ടോ?  കേരളത്തിനെതിരെ മുൻപും അവർ ഉപരോധ സമരങ്ങൾ നടത്തിയിട്ടുണ്ട്.  പാലും മുട്ടയും പൂവും അടക്കമുള്ള സാധനങ്ങളെ കേരളത്തിലേക്ക് കടത്തി വിടാതെ തമിഴൻ നടത്തിയ ഉപരോധ സമരങ്ങൾ അവർക്ക് തന്നെയാണ് വിനയായിട്ടുള്ളത്.  നേതാക്കളുടെ ആഹ്വാനമനുസരിച്ച് സാധനങ്ങളെ അതിർത്തിയിൽ പ്രതിരോധിച്ച് സമരം ചെയ്തവർ സമരം അവസാനിപ്പിച്ചപ്പോഴാണ് തങ്ങൾ ചെയ്ത പാതകത്തിന്റെ വ്യാപ്തി മനസിലായത്. പഴക്കം കൊണ്ട് പിരിഞ്ഞ പാലിലും ചീഞ്ഞ മുട്ടയിലും വാടിയ പൂവിലും തങ്ങൾക്ക് നഷ്ടമായത് നെടുനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് അവർ തിരിച്ചറിഞ്ഞപ്പോഴേക്കും ഉപരോധ സമരം ആഹ്വാനം ചെയ്ത നേതാക്കൾ സെന്റ് ജോർജ്ജ് കോട്ടയിൽ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു.  പകലന്തിയോളം പണിയെടുത്തുണ്ടാക്കിയ വിഭവങ്ങൾ പാഴായതിൽ ക്ഷുഭിതരായ കർഷകർ നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യുന്ന തലം വരെയെത്തി അന്ന് നടന്ന ഉപരോധ സമരത്തിനിടയിൽ. &lt;br /&gt;&lt;br /&gt;കേരളം പണം കൊടുത്ത് സാധനങ്ങൾ വാങ്ങി വിശപ്പടക്കുന്ന സംസ്ഥാനമാണ്.  ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാൻ പണവുമായി തമിഴ് ലോറിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നവനാണ് മലയാളി. എന്നാൽ തമിഴൻ കേരളത്തിലേക്കുള്ള വിഭവങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാൽ പട്ടിണി കിടന്ന് മരിക്കാനുള്ള സാഹചര്യം ഒന്നും തന്നെയില്ല.  കുറച്ച് നാളത്തേക്കുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാൽ, അവശ്യ സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുക തന്നെ ചെയ്യും.  എന്നാൽ ഉപരോധം ഏർപ്പെടുത്തുന്ന തമിഴ്നാടിന്റെ സ്ഥിതിയെന്താവും?  കേരളമെന്ന മാർക്കറ്റ് മാത്രം ലക്ഷ്യമിട്ട് വിഭവ സമാഹരണം നടത്തുന്ന തമിഴ് കർഷകർ ആ സാധനങ്ങൾ ഏത് മാർക്കറ്റിൽ വിറ്റ് കാശാക്കും?  കേരളത്തിനെ സംബന്ധിച്ച് ആവശ്യ വസ്തുക്കൾക്ക് കർണ്ണാടകയേയോ ആന്ധ്രയേയോ ആശ്രയിക്കാം, എന്നാൽ തമിഴ്നാടിനു കേരളാ ഉപരോധത്തെ തുടർന്ന് കുമിയുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മറ്റൊരു മാർക്കറ്റ് കണ്ടെത്തുക എന്നത് ലാഘവമുള്ള കാര്യമല്ല.  തമിഴ്നാട് എടുക്കുന്ന സമ്മർദ്ധ തന്ത്രങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകിയാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച്ച കൊണ്ട് കഴിയും!  അവർ ഉപരോധം ഏർപ്പെടുത്തുന്നതിനു മുൻപായി അവരുടെ വിഭവങ്ങൾക്ക് നാം തന്നെ ഉപരോധം ഏർപ്പെടുത്തുകയും ഒപ്പം നമ്മുടെ ആവശ്യ വസ്തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുകയും ചെയ്താൽ യഥാർത്ഥ പ്രതിരോധത്തിലാവുന്നത് തമിഴ്നാട് തന്നെയാവും. പക്ഷെ സങ്കുചിത പ്രാദേശിക രാക്ഷ്ട്രീയം കളിക്കുന്ന തമിഴ്നാടിനോളം തരം താഴാനുള്ള മനസ്ഥിതി നമ്മുടെ ഭരണക്കാർക്കില്ലാതെ പോയി.  &lt;br /&gt;&lt;br /&gt; നാലപ്പതു ലക്ഷം ജനങ്ങളുടെ ജീവനു പുല്ലുവില കൽ‌പ്പിക്കുന്ന തമിഴ് രാക്ഷ്ട്രീയത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഓരോ മലയാളിയും സഹജീവികൾക്കായി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-3293216232050514203?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/3293216232050514203/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=3293216232050514203' title='51 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/3293216232050514203'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/3293216232050514203'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/12/blog-post.html' title='മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AQN4iC3scYU/Sy9Qf9vTu4I/AAAAAAAAAkU/WckZvUjGL5g/s72-c/kanal.jpg' height='72' width='72'/><thr:total>51</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-632136489611310352</id><published>2009-10-31T11:58:00.004+05:30</published><updated>2009-11-06T00:34:01.797+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചാരിത്ര്യം'/><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സ്വാതന്ത്ര്യം'/><title type='text'>മണിച്ചിത്രത്താഴ്</title><content type='html'>വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഭാര്യ അപഥ സഞ്ചാരിണിയാവുമോ എന്നോർത്ത് സദാ ഖിന്നനായിരുന്നു.  തന്നെക്കാൾ ഉയരം കൂടിയവളും സൌന്ദര്യവതിയുമായ നല്ലപാതിയുടെ  സ്വാഭാവിക ചലനങ്ങൾ പോലും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാനാണ് ആ കഥാപാത്രം ചിത്രത്തിലുട നീളം ശ്രമിക്കുന്നത്.  ഭാര്യയുടെ ജാരനെ പിടിക്കാൻ കഥാപാത്രം  നടത്തുന്ന നീക്കങ്ങളിൽ അപകർഷതാ ബോധത്താൽ വ്യക്തിത്വം നഷ്ടമായ പുരുഷന്റെ നിസഹായാവസ്ഥയെ ശരിക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്.  തളത്തിൽ ദിനേശൻ സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പരിഛേദമല്ല.  തളത്തിൽ ദിനേശനെ മദിച്ചിരുന്ന അപകർഷതാ ബോധം അഭിനവ ദിനേശന്മാരെയും ഭാര്യമാരുടെ കാവൽക്കാരാക്കി മാറ്റുന്നുണ്ട്.&lt;br /&gt;&lt;br /&gt;സ്ത്രീയുടെ അപഥസഞ്ചാരത്തെ കുറിച്ചോർത്ത് സദാ വ്യാകുലപ്പെട്ടിരുന്ന പുരുഷൻ സ്ത്രീയെ സമൂഹത്തിൽ രണ്ടാം സ്ഥാനത്ത് പ്രതിഷ്ടിച്ച് ശാന്തിയടയാനാണ് ശ്രമിച്ചിരുന്നത്.  സ്ത്രീക്ക് മാത്രമായുള്ള അലിഖിത നിയമങ്ങൾ കൌശലപൂർവ്വം ഉണ്ടാക്കി സമൂഹമധ്യത്തിൽ അതിനു അംഗീകാരം നേടിയെടുക്കുന്നതിൽ പുരുഷൻ വിജയിച്ചിരുന്നു.  പുരോഗമന പരമായി ആശയ സംവാദം നടത്തുകയും എന്നാൽ സ്വന്തം കാര്യം വരുമ്പോൾ തന്റെ ഉള്ളിലെ  തളത്തിൽ ദിനേശനെ കെട്ടഴിച്ച് വിടുന്ന പുരുഷൻ സ്ത്രീ സ്വാതന്ത്ര്യത്തെ മനസാ അംഗീകരിക്കുന്നില്ല എന്ന് സ്പഷ്ടം.  വിലക്കുകൾ ലംഘിച്ച് അവൾ വഴിവിട്ട് സഞ്ചരിക്കുമോ എന്ന ഭയത്താൽ സ്ത്രീയെ പൂട്ടാൻ വ്യംഗമായ പല മണിച്ചിത്രത്താഴുകളും അവൻ ഉപയോഗിച്ചിരുന്നു.  എന്നാൽ പ്രത്യക്ഷമായി തന്നെ സ്ത്രീയുടെ ലൈംഗികാവയവത്തെ പൂട്ടി താക്കോലുമായി പുറത്ത് പോയിരുന്ന പുരുഷ സമൂഹം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്.&lt;br /&gt;&lt;br /&gt;പതിനാറാം നൂറ്റാണ്ടിൽ ഗ്രീസിലും റോമിലും ‘ചാരിത്ര്യപ്പട്ട‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു തരം പ്രത്യേക തോൽച്ചട്ട സ്ത്രീകൾക്കായി നിർമ്മിച്ച് അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു.  സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന ഭയവിഹ്വലതയാണ് ചാരിത്ര്യപ്പട്ട പോലുള്ള പൂട്ടും താക്കോലിനും പിന്നിലെ യുക്തി.  യുദ്ധത്തിനും മറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർ അന്യപുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് വിചിത്രവും ഹീനവുമായ ഈ തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചത്.  &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/SuwhUdUWKqI/AAAAAAAAAkI/3ih1xkRl-ew/s1600-h/CB24_7_Chastity_Belt.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 384px;" src="http://2.bp.blogspot.com/_AQN4iC3scYU/SuwhUdUWKqI/AAAAAAAAAkI/3ih1xkRl-ew/s400/CB24_7_Chastity_Belt.jpg" border="0" alt=""id="BLOGGER_PHOTO_ID_5398726688661449378" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അരയിൽ സാധാരണ ബെൽറ്റ് പോലെ ധരിക്കാവുന്ന ഒരു ലോഹപ്പട്ടയും യോനിയുടെ പ്രവേശനകവാടത്തെ മൂടത്തക്ക വിധത്തിലുമുള്ള ഒരു ലോഹ കവചവുമാണ് ചാരിത്ര്യപ്പട്ടയുടെ പ്രധാന ഭാഗങ്ങൾ.  ആവശ്യത്തിനു പൂട്ടാനും തുറക്കാനും കഴിയുന്ന വിധത്തിൽ പൂട്ടും താക്കോലുമുണ്ട്.  ചാരിത്ര്യപ്പട്ടയണിഞ്ഞാൽ സ്വാഭാവിക ലൈംഗിക ബന്ധം നടത്താനാവില്ല.  എന്നാൽ ശാരീരികമായ മറ്റ് ധർമ്മങ്ങൾ അനുഷ്ടിക്കാൻ തടസ്സമാവാത്ത തരത്തിലുള്ള ചെറിയ ദ്വാരങ്ങൾ ചാരിത്ര്യപ്പട്ടയിൽ നിർമ്മിച്ചിരുന്നു.  ചാരിത്ര്യപ്പട്ടയിലെ പ്രധാന ഭാഗമായ യോനി മറയ്ക്കുന്ന ലോഹപാളി സ്വർണ്ണം, വെള്ളി, പിത്തള തുടങ്ങിയവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്.  സാമ്പത്തിക ശേഷിയും ഭാര്യയോടുള്ള പ്രിയത്തിന്റെ(!) തോതും അനുസരിച്ച് ഏത് ലോഹം വേണമെന്ന് ഓരോരുത്തരും തീരുമാനിച്ചിരുന്നു.  മാത്രവുമല്ല  യോനിയെ മറയ്ക്കുന്ന ലോഹപാളിയിൽ ചിത്രപ്പണി ചെയ്ത് മോടി വരുത്താനും ഭാര്യയെ അതിരറ്റ് സ്നേഹിച്ചിരുന്ന ഭർത്താക്കന്മാർ ശ്രദ്ധിച്ചിരുന്നു!&lt;br /&gt;&lt;br /&gt;ഭാര്യമാരെ ചാരിത്ര്യ ദോഷത്തിൽ നിന്നും രക്ഷിക്കാൻ ഇത്രത്തോളം ചിന്തിച്ച ജനത മധ്യകാല ഘട്ടത്തിലും ജീവിച്ചിരുന്നു.  ചാരിത്ര്യപ്പട്ടയുടെ മാതൃകയും ഭർത്താവ് ഭാര്യയുടെ സമീപം ചാരിത്ര്യപ്പട്ടയുമായി നിൽക്കുന്ന ചിത്രവും പാരീസ് മ്യൂസിയത്തിൽ ഒരു കൌതുക വസ്തുവായി സൂക്ഷിച്ചിട്ടുണ്ട്.  ഭാര്യയുടെ അപഥ സഞ്ചാരത്തെ കുറിച്ചോർത്ത് വേപഥു പൂണ്ട ഭർത്താക്കന്മാർ തങ്ങളുടെ പ്രിയപ്പെട്ട യോനികളെ താഴിട്ട് പൂട്ടി താക്കോൽ അരയിൽ ഭദ്രമാക്കി വീരന്മാരായി യുദ്ധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനസമാധാനത്തോടെ പുറത്ത് പോയപ്പോൾ ഹനിക്കപ്പെട്ടത് സ്ത്രീത്വമാണ്.  ഭർത്താവെന്നാൽ യോനീ സംരക്ഷകരാണെന്ന് ധരിച്ച് വശായ പുരുഷകേസരികൾ യുദ്ധത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണ്?  പടനയിച്ചെത്തിയേടത്തൊക്കെ സ്ത്രീകളുമായി ബന്ധപ്പെടുകയും താല്പര്യമുള്ളവരെ അടിമകളാക്കി നാട്ടിൽ കൊണ്ടു വരികയും ചെയ്തുവെന്നതാണ് ഏറ്റവും രസാവഹമായ കാര്യം!  സ്വന്തം ഭാര്യയുടെ യോനി പൂട്ടി താക്കോലുമായി പോയ പുരുഷൻ അന്യനാട്ടിൽ അന്യ സ്ത്രീകളുമായി പരസ്യമായ ലൈംഗീക ബന്ധം പുലർത്തിയപ്പോൾ വെളിവായത് പുരുഷ മേധാവിത്വം എന്ന ഉളുപ്പില്ലായ്മയുടെ ഇരട്ടതാപ്പാണ്.&lt;br /&gt;&lt;br /&gt;കാലാന്തരത്തിൽ ചാരിത്ര്യപ്പട്ട അപ്രതക്ഷ്യമായെങ്കിലും വേറെ രൂപഭാവങ്ങളിൽ സിംബോളിക്ക് ആയ പട്ടകളും പൂട്ടുകളും ഇന്നും നിലനിൽക്കുന്നുണ്ട്.  ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 497, 498 വകുപ്പുകളും ഭരണഘടനയുടെ 14,15 വകുപ്പുകളും പ്രകാരം വിവാഹിതയായ സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അന്യപുരുഷൻ മാത്രം കുറ്റവാളിയാവുന്നു.  വിവേചനത്തോടെ സ്ത്രീക്ക് അനുകൂലമായിട്ടാണ് ഈ നിയമമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഈ നിയമനിർമ്മാണത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷന്റെ ഉള്ളിലെ ഭയവിഹ്വലതയാണ്.  അതായത് അന്യന്റെ ഭാര്യയെ പ്രാപിക്കാനുള്ള ഒരുവന്റെ ആഗ്രഹത്തെ കടിഞ്ഞാണിടുന്നതാണ് പ്രസ്തുത നിയമം.  മറ്റൊരർത്ഥത്തിൽ ഒരാളിന്റെ ഭാര്യയെ മറ്റൊരുവൻ പ്രാപിക്കാതിരിക്കാൻ അവളുടെ യോനീ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് ഈ നിയമം.  തത്വത്തിൽ കാലഗതിയടഞ്ഞ ചാരിത്ര്യപ്പട്ടയുടെ അഭിനവ രൂപം തന്നെയാണ് ഇത്.  &lt;br /&gt;&lt;br /&gt;സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിയിൽ പുരുഷൻ ഇത്ര കണ്ട് ജാഗരൂകനാകാനുള്ള കാരണമെന്ത്?  പുരുഷന്റെ അപഥ സഞ്ചാരത്തെ സമൂഹം നിസാരവത്കരിക്കുമ്പോൾ സ്ത്രീയുടെ പ്രവർത്തിയെ പർവ്വതീകരിക്കാനാണ് പുരുഷൻ ശ്രമിക്കുന്നത്, കൂടെ സമൂഹവും.  പുരുഷൻ സ്ത്രീയെ നിന്ദിച്ചു കൊണ്ട്, അവളെ സ്വന്തം വരുതിയിൽ നിർത്താൻ പുരുഷന് അത് ചെയ്യണമായിരുന്നു.  മനുഷ്യരെക്കാൾ തരം താണ ഒരു വിഭാഗമായി ഏറെക്കുറെ സ്ത്രീകളെ മാറ്റിയിരിക്കുന്നു.  യഥാർത്ഥത്തിൽ പുരുഷന്റെയുള്ളിലെ ഭയവിഹ്വലതയാണ് അവനെ ഇത്ര നികൃഷ്ടനാക്കിയത്.  പുരുഷൻ എപ്പോഴും സ്ത്രീയെ താനുമായി താരത‌മ്യം ചെയ്യുകയും സ്ത്രീയുടെ ഔന്നത്യം മനസിലാക്കുകയും ചെയ്യുന്നു.  ഉദാഹരണത്തിന് ലൈംഗിക ബന്ധത്തിൽ പുരുഷൻ സ്ത്രീയെക്കാൾ വളരെയധികം കഴിവ് കുറഞ്ഞവനാണ്.  പുരുഷന് ഒരിക്കൽ ഒരു തവണ മാത്രമെ രതി മൂർച്ഛ നേടാനാവൂ.  എന്നാൽ സ്ത്രീക്ക് ഒരിക്കൽ, നിരവധി തവണ ഒരു ശൃംഖലപോലെ രതി മൂർച്ഛ അനുഭവിക്കാൻ കഴിയും.  ലൈംഗിക ബന്ധത്തിൽ പുരുഷൻ അനുഭവിക്കുന്ന നിസഹായാവസ്ഥയാണ് അപകർഷതാ ബോധ തലത്തിലുള്ള കൃത്രിമ മേധാശക്തിയായി അവൻ പ്രകടിപ്പിക്കുന്നത്.  അബോധതലത്തിൽ അവനിൽ ഉറങ്ങുന്ന ഈ നിസഹായാവസ്ഥയും അപകർഷതയും സ്ത്രീക്ക് നേരെയുള്ള മണിച്ചിത്രത്താഴുകളായി പരിണമിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രത്തിനു കടപ്പാട്: &lt;span style="font-weight:bold;"&gt;ഗൂഗിൾ&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-632136489611310352?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/632136489611310352/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=632136489611310352' title='160 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/632136489611310352'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/632136489611310352'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/10/blog-post.html' title='മണിച്ചിത്രത്താഴ്'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SuwhUdUWKqI/AAAAAAAAAkI/3ih1xkRl-ew/s72-c/CB24_7_Chastity_Belt.jpg' height='72' width='72'/><thr:total>160</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-6506234996486905042</id><published>2009-09-30T10:39:00.003+05:30</published><updated>2009-09-30T11:07:35.972+05:30</updated><category scheme='http://www.blogger.com/atom/ns#' term='കള്ളപ്പണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ഇൻഡ്യ'/><category scheme='http://www.blogger.com/atom/ns#' term='സ്വിസ് ബാങ്ക്'/><title type='text'>കറുത്ത പണം: ഇൻഡ്യ ഒന്നാമത്</title><content type='html'>&lt;span style="font-weight:bold;"&gt;ബ്ലാക്ക് മണിയുടെ ചാമ്പ്യൻ ഇൻഡ്യ; സ്വിസ് ബാങ്കിലുള്ളത് 70 ലക്ഷം കോടി രൂപ&lt;/span&gt;&lt;br /&gt;&lt;br /&gt;ബ്ലാക്ക് മണിയുടെ കാര്യത്തിൽ ഇൻഡ്യ തന്നെ ചാമ്പ്യൻ!  70 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇൻഡ്യക്കാർക്ക് സ്വിസ് ബാങ്കിലുള്ളത്.  180 രാജ്യങ്ങളിൽ ഇൻഡ്യ ഒന്നാമനായി.&lt;br /&gt;&lt;br /&gt;&lt;br /&gt;വിദേശ കടം 13 പ്രാവശ്യം തിരിച്ചടയ്ക്കാൻ ഈ തുകകൊണ്ടു കഴിയും.  ഇതിന്റെ പലിശ മാത്രം മതി പ്രതിവർഷ ബജറ്റിന്.  ഇതു ലഭിച്ചാൽ ജനങ്ങൾക്ക് നികുതി നൽകേണ്ടി വരില്ല എന്നു മാത്രമല്ല 45 കോടി ദരിദ്ര കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സൌജന്യമായി നൽകാനുമാകും.&lt;br /&gt;&lt;br /&gt;സ്വിസ് ബാങ്കിൽ മാത്രം ഇത്രയും തുകയുള്ള സ്ഥാനത്ത് മറ്റ് 69 ബാങ്കുകളിലായി എത്ര സമ്പാദ്യമുണ്ടാകും?&lt;br /&gt;&lt;br /&gt;തങ്ങളുടെ ബാങ്കുകളിലെ അക്കൌണ്ടുകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ നൽകാമെന്ന് സ്വിസ് സർക്കാർ ഇൻഡ്യൻ സർക്കാരിന് എഴുതിയിട്ടുണ്ട്.  എന്നാൽ കേന്ദ്ര സർക്കാർ ഇതത്ര ഗൌനിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.  ഇതേസമയം സ്വിസ് ബാങ്കുകളിലെ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരുമെന്നു സർക്കാർ പാർലമെന്റിൽ ഉറപ്പു നൽകിയിട്ടുമുണ്ട്.  ഇൻഡ്യയും സ്വിറ്റ്‌സർലൻഡും തമ്മിൽ ഡിസംബറിൽ നടക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.  &lt;br /&gt;&lt;br /&gt;വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് നികുതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്വിസ് ബാങ്കുകൾ.  സ്വിസ് അക്കൌണ്ടുകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.&lt;br /&gt;&lt;br /&gt;സ്വിസ് ബാങ്കിലെ 4450 ഇടപാടുകാരുടെ നിക്ഷേപ വിശദാംശങ്ങൾ അന്വേഷിക്കാൻ സ്വിറ്റ്‌സർലൻഡ് അമേരിക്കയെ അനുവദിച്ചിരുന്നു.  നികുതി വെട്ടിപ്പുകാരെ കണ്ടെത്താനായിരുന്നു ഇത്.  മറ്റ് രാജ്യങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തിയ സ്ഥാനത്താണ് സ്വിസ് ബാങ്കേഴ്സ് അസോസിയേഷൻ പുനർ വിചിന്തനത്തിന് തയ്യാറായിരിക്കുന്നത്.  &lt;br /&gt;&lt;br /&gt;രാജ്യത്തെ കള്ളപ്പണക്കാർക്ക് ഇതോടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.  ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒരുമയുള്ളവരാണ്.  കള്ളപ്പണക്കാർ എല്ലാ പാർട്ടികളിലും ഉണ്ടെന്നതുതന്നെ കാരണം.&lt;br /&gt;&lt;br /&gt;&lt;br /&gt;വാർത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം(30/09/2009)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-6506234996486905042?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/6506234996486905042/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=6506234996486905042' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6506234996486905042'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6506234996486905042'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/09/blog-post.html' title='കറുത്ത പണം: ഇൻഡ്യ ഒന്നാമത്'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-5285876727485048630</id><published>2009-08-08T11:56:00.006+05:30</published><updated>2009-08-09T14:48:39.593+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>ദേവദാസികളും തിരുവിതാം‌കൂര്‍ രാജാക്കന്മാരും</title><content type='html'>തിരുവിതാം‌കൂറില്‍ &lt;a href="http://chaanakyan.blogspot.com/2008/07/blog-post_25.html"&gt;&lt;span style="font-weight:bold;"&gt;ദേവദാസികള്&lt;/span&gt;‍&lt;/a&gt; വളരെ മുന്നാക്ക രീതിയിലുള്ള സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്.  എല്ലാ ജീവിതാവശ്യങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തികളോട് മാത്രമേ തിരുവിതാം‌കൂറിലെ ദേവദാസികള്‍ ലൈംഗിക വ്യാപാരത്തിനു തുനിഞ്ഞുള്ളു.  തിരഞ്ഞെടുക്കുന്ന വ്യക്തികളെ വര്‍ഷം തോറും കൈമാറാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു.  ഉത്സവനാളുകളിലാണ് ഈ കൈമാറ്റം നടന്നിരുന്നത്.  വിവാഹിതരും അവിവാഹിതരുമായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദേവദാസികള്‍ക്ക് തിരുവിതാം‌കൂറില്‍ അനുവാദം നല്‍കിയിരുന്നു.  വേശ്യാവൃത്തിയെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്ന തിരുവിതാം‌കൂറില്‍ ആ കാലത്ത് സ്ത്രീ പുരുഷ ബന്ധത്തെപ്പറ്റിയുണ്ടായിരുന്ന ധാരണ വിചിത്രവും വികലവുമായിരുന്നു എന്നേ പറയാനാവൂ.  അന്നത്തെ സാമൂഹിക ക്രമത്തില്‍ അത്തരം ബന്ധങ്ങള്‍ സാധുവായിരുന്നു.&lt;br /&gt;&lt;br /&gt;ദേവദാസീ സമ്പ്രദായം നിലനിന്നിരുന്ന തിരുവിതാം‌കൂറില്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ലാസ്യ നൃത്തം ചവിട്ടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു.  തിരുവിതാം‌കൂര്‍ ചരിത്രത്തിന്റെ ഗതി തിരിച്ചു വിടുന്നതില്‍ ദേവദാസികള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.  ദേവദാസി ബന്ധത്തിന്റെ പേരില്‍ ഭരണകാലത്ത് കാലിടറി വീണ രാജാക്കന്മാര്‍ തിരുവിതാം‌കൂര്‍ ചരിത്രത്തില്‍ ഉണ്ട്.  തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം അനുവദിച്ചിരുന്നുവെങ്കിലും രാജാവുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സ്വത്തവകാശത്തിലുള്ള കൈകടത്തിലില്‍ നിന്നും ദേവദാസികളെ അകറ്റി നിര്‍ത്താന്‍ രാജവംശത്തിനു മടിയുണ്ടായിരുന്നില്ല.  &lt;br /&gt;&lt;br /&gt;തിരുവിതാം‌കൂറില്‍ ദേവദാസി ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ രാമവര്‍മ്മ രാജാവായിരുന്നു (ഭരണകാലം 1721-1729).  രാമവര്‍മ്മ രാജാവ് ഭാര്യയായി സ്വീകരിച്ചിരുന്ന ഒരു ദേവദാസി സ്ത്രീയുടെ മക്കളാണ് പിന്നീട് രാജ്യാവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്ന പപ്പുത്തമ്പിയും രാമന്‍‌തമ്പിയും.  ഇവരുടെ അവകാശ വാദങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ പിന്നീട് ഭരണത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായില്ല.  എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ അവര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ നടത്തിയ കരുനീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല.  തിരുവിതാം‌കൂര്‍ രാജാക്കന്മാര്‍ ശൂദ്രസ്ത്രീകള്‍ക്ക് വസ്ത്രം കൊടുത്ത് പാര്‍പ്പിക്കുന്നതല്ലാതെ വിവാഹം കഴിക്കുക പതിവില്ലെന്നും ആ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് ചെലവിനു കൊടുത്തു പാര്‍പ്പിച്ചു വരുന്നതല്ലാതെ അവര്‍ക്ക് രാജ്യാവകാശത്തിനു അര്‍ഹരല്ലെന്നുമുള്ള പാരമ്പര്യ കീഴ്വഴക്കത്തെ ചൂണ്ടിക്കാട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ അകറ്റിയത്.&lt;br /&gt;&lt;br /&gt;രാമവര്‍മ്മയുടെ മക്കളായ പപ്പുത്തമ്പിയും രാമന്‍ തമ്പിയും എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ ഒളിപ്പോര്‍ തുടര്‍ന്നു.  അവസാനം 1730ല്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ വധിക്കുകയും എട്ടുവീട്ടില്‍‌പിള്ളമാരെ തൂക്കിലേറ്റുകയും ചെയ്തു.  എട്ടുവീട്ടില്‍‌പിള്ളമാരുടെ കുടുംബങ്ങള്‍ കുളം‌തോണ്ടിയതിനുള്ള തെളിവായി ഇന്നും തക്കലക്ക് സമീപത്തെ പത്മനാഭപുരം കൊട്ടാരത്തിനു പുറത്ത് തെക്കെകൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/Sn0wPWFpRjI/AAAAAAAAAjo/8-EFCHK4NFE/s1600-h/thekkekottaram.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 265px;" src="http://2.bp.blogspot.com/_AQN4iC3scYU/Sn0wPWFpRjI/AAAAAAAAAjo/8-EFCHK4NFE/s400/thekkekottaram.JPG" border="0" alt=""id="BLOGGER_PHOTO_ID_5367499371080926770" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;                     തെക്കെകൊട്ടാരത്തിന്റെ പൂമുഖം&lt;br /&gt;&lt;br /&gt;മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍‌പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാ‍ജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളം‌കോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.&lt;br /&gt;&lt;br /&gt;ദേവദാസീ ബന്ധത്തിന്റെ പേരില്‍ പ്രായോഗിക ഭരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്ന മറ്റൊരാള്‍ സ്വാതിരുനാളാണ്.  രാമവര്‍മ്മയുടേതെന്ന പോലെ സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധവും തിരുവിതാം‌കൂര്‍ സിംഹാസനത്തെ പിടിച്ചുലച്ചിട്ടുണ്ട്.  തിരുവിതാം‌കൂറില്‍ പിന്നെയും നൂറ്റാണ്ടുകളോളം ദേവദാസികള്‍ ആധിപത്യം പുലര്‍ത്തി.  1931ല്‍ തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം നിരോധിക്കുന്നതുവരേയും അധികാരത്തിന്റെ ഇടനാഴികളിലെ ദേവദാസികളുടെ ലാസ്യനൃത്തം അനസ്യൂതം തുടര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അധികവായനക്ക് : പ്രബന്ധ മഞ്ജരി - എം ആര്‍ ബാലകൃഷ്ണ വാര്യര്‍&lt;br /&gt;               കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍ - എം ജി എസ് നാരായണന്‍&lt;br /&gt;               ദേവദാസികള്‍ - ടി കെ ഡി മുഴപ്പിലങ്ങാട്&lt;br /&gt;               മലയാളസാഹിത്യചരിത്രം - പി കെ പരമേശ്വരന്‍ നായര്‍&lt;br /&gt;               Dissertation on the Malayalam Language; Indian Antiquary - F W Ellis&lt;br /&gt;               ജാതിവ്യവസ്ഥയും കേരളചരിത്രവും - പി കെ ബാലകൃഷ്ണന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-5285876727485048630?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/5285876727485048630/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=5285876727485048630' title='63 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5285876727485048630'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5285876727485048630'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/08/blog-post_08.html' title='ദേവദാസികളും തിരുവിതാം‌കൂര്‍ രാജാക്കന്മാരും'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/Sn0wPWFpRjI/AAAAAAAAAjo/8-EFCHK4NFE/s72-c/thekkekottaram.JPG' height='72' width='72'/><thr:total>63</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-7966192783637951594</id><published>2009-08-03T14:13:00.007+05:30</published><updated>2009-08-03T16:59:19.596+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ചാണക്യന്റെ അന്ത്യം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_AQN4iC3scYU/Sna9gKOfRxI/AAAAAAAAAjg/soiw7SRdT7c/s1600-h/chanakya.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 376px;" src="http://4.bp.blogspot.com/_AQN4iC3scYU/Sna9gKOfRxI/AAAAAAAAAjg/soiw7SRdT7c/s400/chanakya.jpg" border="0" alt=""id="BLOGGER_PHOTO_ID_5365684366257112850" /&gt;&lt;/a&gt;&lt;br /&gt;മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  &lt;br /&gt;&lt;br /&gt;മഗധം ഭരിച്ചിരുന്ന നന്ദരാജ വംശത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൌര്യന്റെ പടയോട്ടം അതിവിസ്തൃതമായ മൌര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലാണ് അവസാനിച്ചത്.  സാമ്രാജ്യ രൂപീകരണത്തില്‍ തന്റെ ശക്തിയും ബുദ്ധിയുമായി പ്രവര്‍ത്തിച്ചിരുന്ന ചാണക്യനെ ചന്ദ്രഗുപ്ത മൌര്യന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു.  ചക്രവര്‍ത്തിയുടെ ശത്രുക്കളുടെ നീക്കത്തില്‍ സദാ ജാഗരൂകനായിരുന്ന ചാണക്യന്‍ ഒരു നിഴല്‍‌പോലെ ചന്ദ്രഗുപ്തനു പിന്നില്‍ എപ്പോഴും ഉണ്ടായിരുന്നു.  ചക്രവര്‍ത്തിയുടെ ദൈനംദിന കാര്യങ്ങളില്‍ പ്രധാനമന്ത്രി വളരെ ജാഗ്രതയോടെ ഇടപെട്ടിരുന്നു.  ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചന്ദ്രഗുപ്തനെ ആഹാരം കഴിക്കാന്‍ ചാണക്യന്‍ അനുവദിച്ചിരുന്നുള്ളൂ.  തന്നെയുമല്ല ഏതെങ്കിലും കാരണവശാല്‍ ഉള്ളില്‍ വിഷം ചെന്നാല്‍ തന്നെയും അതില്‍ നിന്നും ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഒരു ഉപായവും നടപ്പാക്കിയിരുന്നു.&lt;br /&gt;&lt;br /&gt;ചന്ദ്രഗുപ്തനു കഴിക്കാന്‍ നല്‍കിയിരുന്ന ആഹാരത്തില്‍ ചാണക്യന്‍ ചെറിയ മാത്രയില്‍ വിഷം കലര്‍ത്തിയാണ് നല്‍കിയിരുന്നത്.  ഈ പ്രയോഗം ചക്രവര്‍ത്തിയുടെ അറിവോടെ തന്നെയാണ് പ്രധാനമന്ത്രി ചെയ്തിരുന്നത്.  നിത്യേന ചെറിയ മാത്ര അളവില്‍ വിഷം കഴിച്ചാല്‍ ആ വിഷത്തിനെതിരെ ശരീരം പ്രതിരോധ ശക്തിയുണ്ടാക്കുമെന്നും പിന്നീട് വല്യ തോതില്‍ വിഷം അകത്തു ചെന്നാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കിയെടുത്ത പ്രതിരോധ ശക്തി കാരണം ഫലിക്കാതെ പോകുമെന്നുമായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.  &lt;br /&gt;&lt;br /&gt;ഇത് തുടര്‍ന്നു വരുന്നതിനിടയില്‍ ഒരു നാള്‍ ചന്ദ്രഗുപ്തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ, ദുര്‍ധ ചക്രവര്‍ത്തിക്ക് കഴിക്കാനുണ്ടാക്കി വച്ചിരുന്ന വിഷലിപ്തമായ ആഹാരം അബദ്ധത്തില്‍ കഴിക്കാനിടയായി.  വിഷം തീണ്ടി ദുര്‍ധ മരിച്ചു.  ദുര്‍ധയുടെ മരണമറിഞ്ഞ ചാണക്യന്‍ ഉടന്‍ തന്നെ കൊട്ടാര വൈദ്യന്മാരെ വരുത്തി അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ഉടന്‍ ചെയ്താല്‍ കുഞ്ഞിനു വിഷം തീണ്ടുന്നതിനു മുന്‍പായി രക്ഷിക്കാമെന്നായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.  അത് ശരിയുമായിരുന്നു, നാമ മാത്രമായ അളവില്‍ വിഷം ഉള്ളില്‍ കടന്നുവെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതില്‍ ചാണക്യന്‍ വിജയിച്ചു.  ഒരു തുള്ളി (ബിന്ദു) വിഷം ഉള്ളില്‍ കടന്ന നിലയില്‍ ജീവനോടെ കിട്ടിയ ആ കുഞ്ഞിനു ചാണക്യന്‍ ബിന്ദുസാരന്‍ എന്ന പേര്‍ നല്‍കി.&lt;br /&gt;&lt;br /&gt;കാലം കടന്നു പോയി....നാട്ടില്‍ അതിരൂക്ഷമായ ക്ഷാമം കൊണ്ട് ജനം പൊറുതിമുട്ടി.  രാജ്യത്തെ ക്ഷാമക്കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ചന്ദ്രഗുപ്തന്‍ രാജ്യഭാരം മകന്‍ ബിന്ദുസാരനെ ഏല്‍പ്പിച്ചിട്ട് ജൈനമതം സ്വീകരിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തു.&lt;br /&gt;&lt;br /&gt;രാജ്യഭാരം ഏറ്റെടുത്ത ബിന്ദുസാരന്‍, അച്ഛന്റെ വലം കയ്യായിരുന്ന ചാണക്യനെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു.  എന്നാല്‍ ബിന്ദുസാരന്റെ സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന സുബന്ധുവിനു ചാണക്യന്റെ പ്രധാനമന്ത്രി പദവിയില്‍ നോട്ടമുണ്ടായിരുന്നു.  ചാണക്യനെ മനസാ വെറുത്തിരുന്ന സുബന്ധു അദ്ദേഹത്തെ എന്ത് തന്ത്രം പ്രയോഗിച്ചും രാജാവില്‍ നിന്നും അകറ്റാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞിരുന്നു.  ഒരു അവസരം വീണുകിട്ടിയപ്പോള്‍ ബിന്ധുസാരന്റെ മാതാവ് മരണപ്പെടാന്‍ കാരണക്കാരന്‍ ചാണക്യനാണെന്ന് രാജാവിനെ ധരിപ്പിച്ചു.  പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന രാജ്ഞിയുടെ വയറു പിളര്‍ന്ന കഥ സുബന്ധു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിന്ദുസാരനു മുന്നില്‍ അവതരിപ്പിച്ചു.  ഈ ഏഷണിയില്‍ വീണ ബിന്ദുസാരന്‍ കോപിഷ്ടനായി.  &lt;br /&gt;&lt;br /&gt;സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു.  രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.  &lt;br /&gt;&lt;br /&gt;ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു.  ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി.  കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു.  ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.&lt;br /&gt;&lt;br /&gt;ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു.  ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു.  ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു.  തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി.  ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു.  ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല.  ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി.  നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല.  മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി.  &lt;br /&gt;&lt;br /&gt;ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ചാണക്യന്റെ തന്നെ തന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതില്‍ സുബന്ധു വിജയിച്ചു.!!!!!  &lt;br /&gt;&lt;br /&gt;മൌര്യ സാമ്രാജ്യം സ്ഥാപിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രവും അര്‍ത്ഥശാസ്ത്രത്തിന്റെ സ്രഷ്ടാവുമായ ചാണക്യന്റെ അന്ത്യത്തെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ വെറുമൊരു കഥയാണെന്ന അഭിപ്രായം ചില ചരിത്രകാരന്മാര്‍ക്കുണ്ട്.  &lt;br /&gt;&lt;br /&gt;എഴുതപ്പെടാത്ത ചരിത്രത്തിനായി നമുക്ക് കാതോര്‍ക്കാം.....&lt;br /&gt;&lt;br /&gt;&lt;br /&gt;വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: &lt;span style="font-weight:bold;"&gt;ഗൂഗിള്‍&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-7966192783637951594?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/7966192783637951594/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=7966192783637951594' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7966192783637951594'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7966192783637951594'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/08/blog-post.html' title='ചാണക്യന്റെ അന്ത്യം'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AQN4iC3scYU/Sna9gKOfRxI/AAAAAAAAAjg/soiw7SRdT7c/s72-c/chanakya.jpg' height='72' width='72'/><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-4229680961342678822</id><published>2009-07-30T11:57:00.003+05:30</published><updated>2009-07-30T23:09:19.504+05:30</updated><title type='text'>ചെറായി സ്നേഹതീരമായപ്പോള്‍.....</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/SnFRxF4WXYI/AAAAAAAAAjA/L-Vb2QYxsKk/s1600-h/Banner.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 162px;" src="http://2.bp.blogspot.com/_AQN4iC3scYU/SnFRxF4WXYI/AAAAAAAAAjA/L-Vb2QYxsKk/s400/Banner.jpg" border="0" alt=""id="BLOGGER_PHOTO_ID_5364158535008935298" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച തേടിയുള്ള എന്റെ യാത്ര ചെറായിയില്‍ അവസാനിച്ചു; എന്നാല്‍ ചെറായി കടല്‍ത്തീരത്ത് നിന്നും എനിക്ക്  വീണു കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ഇപ്പോഴും എന്നെ പിന്തുടരുന്നു!  &lt;br /&gt;&lt;br /&gt;കാണാമറയത്ത് ഇലക്ട്രോണിക് മീഡിയയുടെ ഔദാര്യം പേറി സംവദിച്ചിരുന്ന സുമനസുകള്‍ പരസ്പരം കണ്ടപ്പോള്‍ ചെറായി കടല്‍തീരം എല്ലാ അര്‍ത്ഥത്തിലും സ്നേഹതീരമായി മാറുകയായിരുന്നു..&lt;br /&gt;&lt;br /&gt;ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അമരാവതി റിസോര്‍ട്ടില്‍ ഒരു നോക്ക് നേരില്‍ കാണാന്‍ മാത്രമായി ഒത്തുകൂടിയപ്പോഴുണ്ടായ മാസ്മരികതയില്‍ ഞാന്‍ തെല്ലൊരു സങ്കോചത്തോടെ അതിലുമേറെ ആകാംക്ഷയോടെ ചുറ്റുപാടും നോക്കി, എവിടെ എന്റെ പ്രിയപ്പെട്ടവര്‍?  എനിക്ക് കാണണമെന്നും എന്നെ കാണണമെന്നും ആഗ്രഹിച്ചിരുന്ന കാണാമറയത്തെ അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ എവിടെ?&lt;br /&gt;&lt;br /&gt;ദേ..ആ തെങ്ങിന്‍ ചുവട്ടില്‍ ഒരു രൂപം....അതിനെ ചുറ്റിപ്പറ്റി മറ്റ് കുറെ രൂപങ്ങള്‍....ചെറായി കടല്‍ തിരമാലകളുടെ അലറലിനെ അവഗണിച്ച് അവരുടെ ആര്‍ത്തുല്ലസിച്ചുള്ള പൊട്ടിച്ചിരികള്‍ അമരാവതിയെ ശരിക്കുമൊരു അതിരില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ചക്കുള്ള വേദിയാക്കിമാറ്റിയിരുന്നു...&lt;br /&gt;&lt;br /&gt;കൂടുവിട്ടവര്‍ കൂട്ടം കൂടി പരസ്പരം പരിചയപ്പെടുത്തലിനു മനസു തുറന്നപ്പോള്‍ ഞാന്‍ അറിഞ്ഞു അവരെ, എന്റെ പ്രിയ മിത്രങ്ങളെ....&lt;br /&gt;&lt;br /&gt;ആദ്യമായി കാണുന്നു എന്ന ചമ്മല്‍ ആരിലും പ്രകടമായിരുന്നില്ല....ഇന്നലെ കണ്ട് പിരിഞ്ഞവര്‍ കണക്കെയുള്ള സ്വതന്ത്രമായ ആ ഇടപഴകല്‍ തീര്‍ത്തും അവാച്യവും അനിര്‍വ്വചനീയവുമായിരുന്നു...&lt;br /&gt;&lt;br /&gt;ഓരോരുത്തരുടേയും കണ്ണുകളിലെ അനശ്വരതയുടെ തിളക്കമാര്‍ന്ന നോട്ടത്തിന് ചെറായി കടലിനോളം ആഴമുണ്ടെന്ന് ഞാനറിഞ്ഞു....പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ലാതെ നിസീമമായ സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ അനര്‍ഗളപ്രവാഹം ശരിക്കും കണ്ടറിഞ്ഞ് ആസ്വദിച്ചു...&lt;br /&gt;&lt;br /&gt;എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ ഒരിക്കലും സ്വയം തിരയുകയായിരുന്നില്ല അവിടെ; നിങ്ങള്‍ എന്നെ തിരയുകയായിരുന്നു....&lt;br /&gt;&lt;br /&gt;ആശയവൈരുദ്ധ്യങ്ങളുടെ പേരില്‍ പരസ്പരം ചേരിതിരിഞ്ഞ് പോര്‍വിളി നടത്തി മല്ലയുദ്ധം ചെയ്തവര്‍ മതിമറന്ന്  കെട്ടിപുണര്‍ന്നതു കണ്ടപ്പോള്‍, ആ വമ്പന്‍ മഞ്ഞുമലകളുടെ ഉരുകലിനു സാക്ഷ്യം വഹിച്ച എന്റെയും മറ്റുള്ളവരുടേയും മനസ്സുകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു ശാന്തത കൈവരിച്ചു....&lt;br /&gt;&lt;br /&gt;എന്റെ സുഹൃത്തുക്കളേ..ഞാനത് കണ്ടെത്തിയിരിക്കുന്നു....ചെറായി തീരത്ത് സൌഹൃദത്തിന്റെ പെരുമഴ പെയ്തിറങ്ങിയപ്പോള്‍....കുളിര്‍കോരുന്ന സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച ഞാന്‍ കണ്ടെത്തിയിരിക്കുന്നു....&lt;br /&gt;&lt;br /&gt;ആശയ വൈരുദ്ധ്യം ഇനിയും വരുമായിരിക്കാം....അതും കഴിഞ്ഞു പോകും...സൌഹൃദങ്ങള്‍ക്കിടയിലെ പൊട്ടലും ചീറ്റലിനും മുഖത്തോടു മുഖം നോക്കുന്നതു വരെയേ ആയുസുള്ളൂ..ഉണ്ടാവാന്‍ പാടുള്ളൂ....&lt;br /&gt;&lt;br /&gt;എന്റെ പ്രിയപ്പെട്ടവരേ..നിങ്ങള്‍ പറയൂ....എല്ലാ വിമര്‍ശങ്ങള്‍ക്കും മീതെ സൌഹൃദത്തിന്റെ ഗാഥ തിര്‍ത്ത സുമനസുകള്‍ക്ക് എങ്ങനെ നന്ദി പറയണം.....&lt;br /&gt;&lt;br /&gt;നന്ദി....ലതി ചേച്ചി, സുഭാഷ് ചേട്ടന്‍, ഹരീഷ്, ജോ, അനില്‍@ബ്ലോഗ്, നീരു, നാട്ടുകാരന്‍, മണികണ്ഠന്‍...&lt;br /&gt;നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് മുന്നില്‍ നന്ദിയോടെ തല കുനിക്കുന്നു....&lt;br /&gt;&lt;br /&gt;ചെറായി സൌഹൃദ കൂട്ടായ്മക്ക് എതിരെ പടഹധ്വനികളുമായി വന്ന ബക്കറ്റിലെ വെള്ളങ്ങള്‍ക്ക് തിരപോയിട്ട് ഓളം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...!!&lt;br /&gt;&lt;br /&gt;ചെറായി കടല്‍തീരം ശാന്തമായിരുന്നു....ഒരു സ്നേഹതീരം കണക്കെ........&lt;br /&gt;&lt;br /&gt;ചിത്രത്തിനു കടപ്പാട്: &lt;span style="font-weight:bold;"&gt;അപ്പു &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-4229680961342678822?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/4229680961342678822/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=4229680961342678822' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4229680961342678822'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4229680961342678822'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/07/blog-post_30.html' title='ചെറായി സ്നേഹതീരമായപ്പോള്‍.....'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SnFRxF4WXYI/AAAAAAAAAjA/L-Vb2QYxsKk/s72-c/Banner.jpg' height='72' width='72'/><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-5083805594833844817</id><published>2009-07-11T03:18:00.002+05:30</published><updated>2009-07-11T03:23:22.630+05:30</updated><title type='text'>ഇതാരുടെ ചിത്രം...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/Sle4Ii_y6yI/AAAAAAAAAgM/632Ov7KD638/s1600-h/who+am+i.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 309px; height: 400px;" src="http://2.bp.blogspot.com/_AQN4iC3scYU/Sle4Ii_y6yI/AAAAAAAAAgM/632Ov7KD638/s400/who+am+i.jpg" border="0" alt=""id="BLOGGER_PHOTO_ID_5356952738753342242" /&gt;&lt;/a&gt;&lt;br /&gt;ഈ ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയൂ....&lt;br /&gt;&lt;br /&gt;തല്‍ക്കാലം കുളു ഇല്ല....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-5083805594833844817?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/5083805594833844817/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=5083805594833844817' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5083805594833844817'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5083805594833844817'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/07/blog-post_11.html' title='ഇതാരുടെ ചിത്രം...'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/Sle4Ii_y6yI/AAAAAAAAAgM/632Ov7KD638/s72-c/who+am+i.jpg' height='72' width='72'/><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-785877374543601855</id><published>2009-07-02T12:53:00.006+05:30</published><updated>2009-07-04T01:31:20.395+05:30</updated><title type='text'>ബെര്‍ളീ..അപവാദ പ്രചരണം നിര്‍ത്തൂ.....</title><content type='html'>ജൂലായ് 26നു ചെറായി തീരത്ത് നടക്കാന്‍ പോകുന്ന മലയാളം ബ്ലോഗര്‍മാരുടെ മീറ്റിനെതിരെ മനപൂര്‍വ്വം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലായി പോയി &lt;a href="http://berlytharangal.com/?p=910"&gt;&lt;span style="font-weight:bold;"&gt;ഈ പോസ്റ്റ്&lt;/span&gt;&lt;/a&gt;.....&lt;br /&gt;&lt;br /&gt;മീറ്റിനെക്കുറിച്ച് ഒരു വ്യക്തിക്ക് ന്യായമായും ഉണ്ടാവുന്ന സംശയദൂരീകരണം എന്നതില്‍ കവിഞ്ഞ് അബദ്ധജഡിലവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ വെറുതേ ഉന്നയിച്ച് മീറ്റെന്ന സങ്കല്‍പ്പത്തെ ഒരു മൂന്നാം‌കിട പരിപാടിയായി താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് പ്രസ്തുത പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;എന്തിലും ഏതിലും തെറ്റും കുറ്റവും കാണുന്ന ഒരു ദോഷൈകദൃക്കിന്റെ മനോനിലവാരത്തില്‍ നിന്ന് മീറ്റിനെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ജല്പനങ്ങളായി പോസ്റ്റിലെ ചിന്തകള്‍...&lt;br /&gt;&lt;br /&gt;“ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണ്“-&lt;br /&gt;&lt;br /&gt;കുറെ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് അനധികൃതം എന്ന് പ്രഖ്യാപിക്കാന്‍ ബെര്‍ളി ആര്, എറണാകുളം ജില്ലാ കളക്ടറോ?&lt;br /&gt;&lt;br /&gt;സൌഹൃദപരമായ കൂടിച്ചേരലുകള്‍ക്ക് രജിസ്ട്രേഡ് സംഘടനയുടെ ബലം വേണം എന്ന് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.  ജാതി മത വര്‍ഗ്ഗീയ രാക്ഷ്ട്രീയ സംഘടനകളുടെ പൊതുയോഗങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇത്തരം സൌഹൃദ മീറ്റുകളെകുറിച്ച് ദുരൂഹതകള്‍ ഉണ്ടാവുന്നത് സ്വാഭാവികം.  അത് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് കാണുന്ന കണ്ണിന്റെ കുഴപ്പമാണ്!  ഇത്തരുണത്തില്‍ ജൂലായ് 26ലെ ചെറായി ബ്ലോഗ് മീറ്റ് അനധികൃതമല്ല, അധികൃതം തന്നെയാണ്.&lt;br /&gt;&lt;br /&gt;“ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമാണ്“-&lt;br /&gt;&lt;br /&gt;ശുദ്ധ അസംബന്ധം വിളമ്പിയിട്ട് ഇതല്ല അതാണ് അസംബന്ധം എന്ന് ലജ്ജയില്ലാതെ പറയാനുള്ള താങ്കളുടെ കഴിവിനെ(?) പരിഹാസപൂര്‍വ്വം അംഗീകരിച്ചു കൊണ്ട് ചോദിക്കട്ടെ, ബ്ലോഗര്‍മാര്‍ ഒത്തു ചേരുന്നതിനെ ബ്ലോഗേഴ്സ് മീറ്റ് എന്നല്ലാതെ ബ്ലോഗേഴ്സ് പ്ലീനമെന്നോ ബ്ലോഗേഴ്സ് സമ്മേളനമെന്നോ ബ്ലോഗേഴ്സ് പൂരമെന്നോ ബ്ലോഗേഴ്സ് കോണ്‍ഫറന്‍സെന്നോ വിളിക്കാന്‍ പറ്റുമോ?  ഈ സൌഹൃദ കൂട്ടായ്മക്ക് എന്ത് കൊണ്ടും ചേര്‍ന്ന പേര് ബ്ലോഗ് മീറ്റെന്നു തന്നെയാണ്.  ഒരു വാക്കിന്റെ സാങ്കേതികതയില്‍ തൂങ്ങി ഈ പരിപാടി അസംബന്ധമെന്നുള്ള പ്രഖ്യാപനത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു.&lt;br /&gt;&lt;br /&gt;തീവ്രവാദികള്‍ക്ക് ഒത്ത് കൂടാനുള്ള വേദിയാവുമോ ചെറായി എന്ന അണ്ണന്റെ സംശയത്തിനു മുന്നില്‍ അടിയന്‍ നമിച്ചു.  സുതാര്യമായും ദുശങ്കകള്‍ക്ക് ഇടം നല്‍കാതേയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് തഴക്കവും പഴക്കവുമുള്ള, സംഘടനാപാടവം കൈമുതലായുള്ള ആള്‍ക്കാരാണ് ഈ കൂടിച്ചേരലിനു ചുക്കാന്‍ പിടിക്കുന്നത്.  അത് കൊണ്ട് തന്നെ നുഴഞ്ഞുകയറ്റക്കാരേയും തീവ്രവാദികളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നല്ല വിധം അറിയാം....തീവ്രവാദികളെക്കുറിച്ച് ഓര്‍ത്ത് ബെര്‍ളി ബേജാറാവണ്ട.....&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ ഒരു ഘട്ടത്തിലും കൈവിട്ടു പോവില്ല ബെര്‍ളീ...  കാരണം സ്വയം നിയന്ത്രിക്കാനും പക്വതയോടെ പെരുമാറാനും കഴിവുള്ളവരാണ് മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തരും.  നേരത്തെ സൂചിപ്പിച്ചുവല്ലോ രാഷ്ട്രീയക്കാരുടെ സമ്മേളനങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് സൌഹൃദ കൂട്ടായമയുടെ ലാളിത്യം മനസിലാക്കാന്‍ കഴിയില്ല.  അത് ബ്ലോഗ് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് ദോഷൈകദൃക്കായ ആ മനസിന്റെ കുഴപ്പമാണ്!&lt;br /&gt;&lt;br /&gt;പോലീസ് കേസിന്റെ കാര്യത്തിലും സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തിലും താങ്കള്‍ കാണിക്കുന്ന അതീവ ശ്രദ്ധക്ക് നന്ദി....&lt;br /&gt;&lt;br /&gt;എങ്ങനെ ഒരു മീറ്റ് സംഘടിപ്പിക്കണമെന്നും, സ്ത്രീകളോടും കുട്ടികളോടും എങ്ങനെ മാന്യമായി പെരുമാറണമെന്നും, പോലീസ് കേസ് ഉണ്ടാക്കാതെ എങ്ങനെ സമൂഹത്തില്‍ മാന്യമായി ജീവിക്കണമെന്നും കണ്ടറിഞ്ഞ് മനസിലാക്കാന്‍ താങ്കള്‍ ഈ മീറ്റില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു,  തന്നെയുമല്ല ഭാവിയിലെങ്കിലും അബദ്ധജഡിലങ്ങളായ സംശയങ്ങള്‍ ഉന്നയിച്ചുള്ള പോസ്റ്റുകള്‍ ഒഴിവാക്കാനും കഴിയും.....&lt;br /&gt;&lt;br /&gt;ചെറായി കടലിനു തിരമാലകളും ഓളങ്ങളും ഉണ്ടാക്കാന്‍ കഴിയും.....&lt;br /&gt;&lt;br /&gt;ബെര്‍ളിയെന്ന ബക്കറ്റിലെ വെള്ളത്തിന് തിരമാലകളും ഓളങ്ങളും വെറും സ്വപ്നങ്ങള്‍ മാത്രം....!!!!! &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവയും വായിക്കാം&lt;br /&gt;&lt;br /&gt;1.&lt;a href="http://chithrakarans.blogspot.com/2009/07/blog-post_446.html"&gt;ഒരു ബ്ലോഗറുടെ ഭയ രോഗം&lt;/a&gt; - ചിത്രകാരന്‍       &lt;br /&gt;&lt;br /&gt;2.&lt;a href="http://kaappilaan.blogspot.com/2009/07/blog-post_02.html"&gt;ഒരു ബ്ലോഗറുടെ ആത്മഹത്യാക്കുറിപ്പ്‌&lt;/a&gt; - കാപ്പിലാന്‍ &lt;br /&gt;&lt;br /&gt;3. &lt;a href="http://vazhakodan1.blogspot.com/2009/07/blog-post.html"&gt;ചേറായിക്ക് ചാവേറും വരുന്നു ; ജാഗ്രതൈ&lt;/a&gt; - വാഴക്കോടന്‍&lt;br /&gt;&lt;br /&gt;4.&lt;a href="http://wwwkaalamaadan.blogspot.com/2009/07/blog-post.html"&gt;ദേ ബാര്‍ളിക്ക് തൂറാന്‍ മുട്ടുന്നു&lt;/a&gt; - കാലമാടന്‍&lt;br /&gt;&lt;br /&gt;5.&lt;a href="http://charlitharangal.blogspot.com/2009/06/blog-post.html"&gt;ദേശദ്രോഹപരമായ ബ്ലോഗുമീറ്റുകള്‍ !!"&lt;/a&gt; - ചാര്‍ളി&lt;br /&gt;&lt;br /&gt;6.&lt;a href="http://shibu1.blogspot.com/2009/07/blog-post.html"&gt;ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു.....&lt;/a&gt; - തെക്കേടന്‍&lt;br /&gt;&lt;br /&gt;7.&lt;a href="http://kochchumon.blogspot.com/2009/07/blog-post.html"&gt;അച്ചായന്റെ ഹിറ്റ് കുടവും ലൂക്കോച്ചനും...&lt;/a&gt; - ബോണ്‍സ്&lt;br /&gt;&lt;br /&gt;8.&lt;a href="http://paavathan.blogspot.com/2009/07/blog-post.html"&gt;എന്റെ വിവരക്കേടുകൾ&lt;/a&gt; - പാവത്താൻ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-785877374543601855?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/785877374543601855/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=785877374543601855' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/785877374543601855'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/785877374543601855'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/07/blog-post.html' title='ബെര്‍ളീ..അപവാദ പ്രചരണം നിര്‍ത്തൂ.....'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-1378459966412904528</id><published>2009-06-28T14:41:00.006+05:30</published><updated>2009-06-28T15:31:16.116+05:30</updated><title type='text'>ലോഹിതദാസിന് ആദരാഞ്ജലികള്‍.....</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/Skc_LdnnKAI/AAAAAAAAAfU/Pk462IrfqXs/s1600-h/lohithadas.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 242px;" src="http://2.bp.blogspot.com/_AQN4iC3scYU/Skc_LdnnKAI/AAAAAAAAAfU/Pk462IrfqXs/s400/lohithadas.jpg" border="0" alt=""id="BLOGGER_PHOTO_ID_5352316148315006978" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു....&lt;br /&gt;&lt;br /&gt;ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 11.25നു മരണത്തിനു കീഴടങ്ങി.....അന്‍പത്തിനാലുകാരനായ അദ്ദേഹം ആലുവക്കടുത്ത് ദേശത്തായിരുന്നു താമസം.....&lt;br /&gt;&lt;br /&gt;കലാമൂല്യവും ജനപ്രിയതയും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍....&lt;br /&gt;&lt;br /&gt;ചെറുകഥകളും ലഘുനാടകങ്ങളും എഴുതിക്കൊണ്ട് സാഹിത്യ സപര്യ ആരംഭിച്ചു....&lt;br /&gt;&lt;br /&gt;ആദ്യ നാടകം- സിന്ധു ശാന്തമായൊഴുകുന്നു...&lt;br /&gt;&lt;br /&gt;1985ലെ മികച്ച നാടകരചനക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...&lt;br /&gt;&lt;br /&gt;ആദ്യ ചിത്രം തനിയാവര്‍ത്തനം.....അവസാനത്തേത്..നിവേദ്യം....&lt;br /&gt;&lt;br /&gt;1987ലെ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...&lt;br /&gt;&lt;br /&gt;തിരക്കഥാ രചനക്ക് ഇരുപതോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്....&lt;br /&gt;&lt;br /&gt;ആദ്യം സംവിധാനം ചെയ്ത ചിത്രം ഭൂതക്കണ്ണാടി....&lt;br /&gt; &lt;br /&gt;മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്..&lt;br /&gt;&lt;br /&gt;മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്..&lt;br /&gt;&lt;br /&gt;മികച്ച സംവിധായകനുള്ള പത്മരാജന്‍ പുരസ്കാരം..&lt;br /&gt;&lt;br /&gt;മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്കാരം..&lt;br /&gt;&lt;br /&gt;മികച്ച സംവിധായകനുള്ള രാമുകാര്യാട്ട് അവാര്‍ഡ്..&lt;br /&gt;&lt;br /&gt;മികച്ച സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം..&lt;br /&gt;&lt;br /&gt;തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇരുപത് വര്‍ഷത്തോളം മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ലോഹിതദാസിനു ലഭിച്ചിട്ടുണ്ട്....&lt;br /&gt;&lt;br /&gt;&lt;br /&gt;അദ്ദേഹം ഒരിക്കല്‍ എഴുതി,&lt;br /&gt;&lt;br /&gt;“ എന്നെക്കുറിച്ചോ എന്റെ ചിത്രങ്ങളെക്കുറിച്ചോ ഒരവകാശവാദങ്ങളുമില്ല.  രചന എന്നെ സംബന്ധിച്ചിടത്തോളം വൈഭവമല്ല, ഏതോ ഒരു ശക്തിവിശേഷം എന്നിലേക്കു പകര്‍ന്നു തരുന്നതാണ്.  ഞാന്‍ പാത്രമാവുന്നതേയുള്ളൂ.  എന്നിട്ടും ലോഹിതദാസ് എന്ന വലിപ്പത്തില്‍ എഴുതിവക്കുന്നത് അഹന്ത നിറഞ്ഞ എന്റെ അല്പത്തരം “&lt;br /&gt;&lt;br /&gt;“ജീവിതമെവിടെയുണ്ടോ അവിടെ കഥകളുമുണ്ട്.  കഥ കണ്ടെത്തുന്ന കണ്ണുകള്‍ക്കാണു ക്ഷാമം“....&lt;br /&gt;&lt;br /&gt;ആ കണ്ണുകള്‍ ഇനിയൊരു കഥയും കണ്ടെത്താന്‍ കഴിയാതെ എന്നെന്നേക്കുമായി അടഞ്ഞു..........&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍.....&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രത്തിനു കടപ്പാട്: &lt;span style="font-weight:bold;"&gt;ഗൂഗിള്‍&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-1378459966412904528?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/1378459966412904528/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=1378459966412904528' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/1378459966412904528'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/1378459966412904528'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/06/blog-post_28.html' title='ലോഹിതദാസിന് ആദരാഞ്ജലികള്‍.....'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/Skc_LdnnKAI/AAAAAAAAAfU/Pk462IrfqXs/s72-c/lohithadas.jpg' height='72' width='72'/><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-4653378869623052453</id><published>2009-06-18T15:01:00.006+05:30</published><updated>2009-06-18T17:31:07.835+05:30</updated><title type='text'>ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍</title><content type='html'>കേരളീയ കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയാണോ?&lt;br /&gt;&lt;br /&gt;കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്തകള്‍ നോക്കൂ..&lt;br /&gt;&lt;br /&gt;പാലക്കാട് പുതുശേരിയില്‍ 32 വയസുകാരനെ പെറ്റമ്മ മഴുകൊണ്ട് തലയ്ക്കടിച്ചു കൊന്നു.  അമിതമായി മദ്യപിച്ച ശേഷം തല സ്വയം ചുവരിലിടിച്ച് പൊട്ടിക്കുകയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത യുവാവ് സഹോദരനേയും ഭാര്യയേയും വീടിനു പുറത്താക്കി അവരുടെ മുറിക്ക് തീയിട്ട ശേഷം ഉറങ്ങുമ്പോഴായിരുന്നു പെറ്റമ്മയുടെ അറ്റകൈപ്രയോഗം.&lt;br /&gt;&lt;br /&gt;കായം‌കുളത്തിനടുത്ത് വള്ളിക്കുന്നത്ത് പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്ന 33 വയസ്സുകാരനെ പിതാവാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നത്.&lt;br /&gt;&lt;br /&gt;ഈ വാര്‍ത്തകള്‍ക്ക് മുന്നേ സമാന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്.&lt;br /&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം പട്ടാമ്പിയില്‍ ഗൃഹനാഥന്‍ മകളെ മാനഭംഗപ്പെടുത്തിയ ശേഷം ഭാര്യയേയും മറ്റ് മക്കളേയും കൊന്ന് കുഴിച്ചു മൂടിയ സംഭവം കേരളത്തെ നടുക്കിയിരുന്നു.&lt;br /&gt;&lt;br /&gt;സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ നിത്യശല്യമായിരുന്ന മദ്യപനായ മകനെ പിതാവ് കൊന്ന് തെങ്ങിനു വളമാക്കിയത് ഇടുക്കി ജില്ലയിലാണ്.&lt;br /&gt;&lt;br /&gt;ഇതേ ജില്ലയില്‍ തന്നെയാണ് അമ്മയെ മകന്‍ മാനഭംഗപ്പെടുത്തിയ സംഭവവും ഉണ്ടായത്.&lt;br /&gt;&lt;br /&gt;എല്ലാവിധ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന മകന്‍ ഒരു തരത്തിലും അടങ്ങില്ലെന്ന് കണ്ടപ്പോള്‍ അയല്‍‌വാസിയുടെ ഒത്താശയോടെ പരമസാത്വികനായ പിതാവ് പൂര്‍ണ്ണമനസോടെ ആ മകനെ വകവരുത്തിയ സംഭവമാണ് ഏതാനും വര്‍ഷം മുന്‍പ് കോട്ടയത്തിനു സമീപത്ത് ഉണ്ടായത്.&lt;br /&gt;&lt;br /&gt;രക്തബന്ധങ്ങള്‍ക്ക് വാഴനാരിന്റെ ബലം പോലും ഇല്ല എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നടമാടുന്നു.  അച്ഛന്‍ മകളെ ബലാത്സംഗം ചെയ്യുന്നു, മകന്‍ അമ്മയെ മാനഭംഗപ്പെടുത്തുന്നു, സഹോദരന്‍ സഹോദരിയെ......അപലപനീയ സംഭവങ്ങളുടെ പട്ടിക നീളുന്നു...&lt;br /&gt;&lt;br /&gt;സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സമൂഹ മനസാക്ഷിയെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അനവരതം നടന്നു കൊണ്ടിരിക്കുന്നു.  മുന്‍‌കാലങ്ങളില്‍ പവിത്രമായിക്കണ്ടിരുന്ന കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെയാണ് ഈ ഹീന സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.  സദാചാര പ്രഘോഷണങ്ങള്‍ ഊണിലും ഉറക്കത്തിലും ഉരുവിട്ടിരുന്ന മലയാളികളുടെ സദാചാരബോധം ഇന്ന് പുസ്തകത്താളുകളില്‍ ഒതുങ്ങിയിരിക്കുന്നു.  പുരുഷന് അമ്മയോടും മകളോടും സഹോദരിയോടും കാമം തോന്നുന്ന തരത്തിലായിരിക്കുന്നു സാമൂഹിക അപഭ്രംശവും മൂല്യഛ്യുതിയും.  മദ്യത്തിന്റെ പിടിയില്‍ നാട്ടിനും വീട്ടിനും കൊള്ളരുതാത്തവരായി മാറിയ മക്കളെ ആറ്റുനോറ്റ് ജന്മം നല്‍കി പോറ്റിവളര്‍ത്തിയവര്‍ തന്നെ കൊന്ന് കുഴിച്ചു മൂടി പ്രശ്ന പരിഹാരം കാണുന്നു.            &lt;br /&gt;&lt;br /&gt;കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബ സംസ്കാരത്തിലേക്ക് കൂടുമാറ്റം നടത്തിയപ്പോഴുണ്ടായ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ  അറം‌പറ്റലാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഹേതു എന്ന വാദം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ല.  അമിത ഭോഗാസക്തിയും മദ്യപാനാസക്തിയും മലയാളിയെ പുറമെ സദാചാര സംരക്ഷകനും അകമെ സദാചാര ധ്വംസകനും ആക്കി മാറ്റിയിട്ടുണ്ട്.  മറ്റ് സംസ്ഥാനങ്ങളെ അതിവേഗം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം മുന്നേറുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.  &lt;br /&gt;&lt;br /&gt;വിദ്യാഭ്യാസപരമായി മുന്നാക്കത്തിലെത്തുന്ന ഒരു ജനത സാമൂഹികമായി ഉയര്‍ന്ന ബൌദ്ധിക നിലവാരം പുലര്‍ത്തും എന്ന കാഴ്ച്ചപ്പാട് മലയാളിയെ സംബന്ധിച്ച് തെറ്റാണെന്ന് വരുന്നു.  കാരണം സദാചാരത്തിന്റെ വഴികളില്‍ സ്വയം മറന്ന് പ്രവര്‍ത്തിച്ചവരില്‍ മിക്കവരും അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടുള്ളവരായിരുന്നു.&lt;br /&gt;&lt;br /&gt;കേരളം മനോരോഗികളുടെ നാടായി മാറുകയാണോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-4653378869623052453?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/4653378869623052453/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=4653378869623052453' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4653378869623052453'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4653378869623052453'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/06/blog-post.html' title='ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-6083293617632390208</id><published>2009-05-27T22:39:00.003+05:30</published><updated>2009-05-28T00:37:00.834+05:30</updated><title type='text'>ചാണക്യന് ഒരു വയസ്സ്..:)</title><content type='html'>എന്റെ പ്രിയപ്പെട്ട ബൂലോകരെ,&lt;br /&gt;&lt;br /&gt;2008 മെയ് 28ന് ഒരു പോസ്റ്റിട്ട് ബൂലോകത്തേക്ക് പ്രവേശിച്ചപ്പോള്‍ സംഭവ ബഹുലമായ ഒരു വര്‍ഷം ഇത്ര പെട്ടെന്ന് കടന്നു പോകുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയില്ല.  വളരെ യാദൃശ്ചികമായിട്ടാണ് ബ്ലോഗ് എന്ന മാധ്യമത്തെ ഞാന്‍ പരിചയപ്പെടുന്നത്.  എന്റെ ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി വന്നിരുന്നുവെങ്കിലും ബ്ലോഗ് എന്ന സാധനത്തിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു.  എപ്പോഴോ ഏതോ മാഗസിനില്‍ കണ്ട ഒരു ആര്‍ട്ടിക്കിളിനെ പിന്തുടര്‍ന്നാണ് ഈയുള്ളവന്‍ നിങ്ങളുടെ ഒക്കെ ലോകത്തില്‍ എത്തിപ്പെട്ടത്.  അതില്‍ കിട്ടിയ ലിങ്കുകളില്‍ പരതി ഞാന്‍ എത്തിപ്പെട്ടത് യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരുടെ കൈകളിലേക്കാണ്.  എങ്ങനെ ഒരു കമന്റ് ഇടണമെന്നോ പോസ്റ്റിടണമെന്നോ അറിയാതെ വട്ടം തിരിഞ്ഞ എന്നെ നിര്‍ലോഭമായ സഹായ സഹരണങ്ങള്‍ നല്‍കി ആദ്യാക്ഷരിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരെ ഇത്തരുണത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.....&lt;br /&gt;&lt;br /&gt;എന്റെ പ്രിയപ്പെട്ടവരെ,&lt;br /&gt;&lt;br /&gt;ചാണക്യന്‍ എന്ന പേരില്‍ ഒരു തമാശക്ക് തുടങ്ങിയ ഈ ബ്ലോഗ് എനിക്ക് നേടിത്തന്നത്...വിലമതിക്കാനാവാത്ത കുറെ സുഹൃത്ത് ബന്ധങ്ങളെയാണ്.  ഞാന്‍ ജോലി ചെയ്യുന്ന മീഡിയത്തില്‍ നിന്നും എനിക്ക് കിട്ടാത്ത നിങ്ങളുടെയൊക്കെ ഈ സുഹൃത്ത് ബന്ധം എന്നെ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നു.  നന്ദിയുണ്ട് പ്രിയരെ, ഏറെ നന്ദിയുണ്ട്...എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ ചെയ്ത ഓരോ മൌസ് ക്ലിക്കിനും ഒരായിരം നന്ദി.....ചാണക്യനെ ഒരു വര്‍ഷം സഹിച്ചതിന് നിങ്ങളോടൊക്കെ എങ്ങനെ നന്ദി രേഖപ്പെടുത്തണം എന്ന് അറിയില്ല....&lt;br /&gt;&lt;br /&gt;മറ്റ് മീഡിയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഞാന്‍ ബൂലോകത്ത് കണ്ട് അനുഭവിച്ച ഒരു കാര്യം അനിര്‍വചനീയമായ തരത്തില്‍ സ്ഥാപിക്കപെടുന്ന സുഹൃത്ത് ബന്ധങ്ങളാണ്.  വ്യത്യസ്ഥ ചിന്താഗതിക്കാരും സ്ഥാപിത താല്പര്യക്കാരും അരങ്ങ് വാഴുമ്പോള്‍ നമുക്കെന്താ ഹേ ഇവിടെ കാര്യം എന്ന് കരുതി മാറി നില്‍ക്കാന്‍ വിടാതെ പ്രോത്സാഹനങ്ങളുമായി നിരന്തരം പോസ്റ്റുകളില്‍ വന്ന് സാന്നിദ്ധ്യം അറിയിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ...നിങ്ങളാണ് ഈയുള്ളവന്റെ ശക്തി....&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പോസ്റ്റുകളുടെ പേരിലും ഗ്രൂപ്പിസത്തിന്റെ പേരിലും പലരോടും വഴക്കിടേണ്ടി വന്നിട്ടുണ്ട്.....!  ആശയ വൈരുദ്ധ്യങ്ങള്‍ കാരണം ആരോടെങ്കിലും ഞാന്‍ മോശമായി സംസാരിച്ചിട്ടുണ്ട് എങ്കില്‍ ഇവിടെ അത്തരത്തില്‍ ഞാന്‍ കാരണം വേദനിച്ചവരോട് മാപ്പിരക്കുന്നു.....&lt;br /&gt;&lt;br /&gt;എന്റെ പ്രിയപ്പെട്ടവരെ,&lt;br /&gt;&lt;br /&gt; ബൂലോകത്തെ എന്റെ ഒരു വര്‍ഷം എന്ത് കൊണ്ടും അടിപൊളിയായിരുന്നു എന്ന് പറയാതെ വയ്യ.....സൌഹൃദ കൂട്ടായ്മയുടെ എല്ലാ നിര്‍വചനങ്ങളേയും തെറ്റിച്ചു കൊണ്ട് ശ്രീ ഹരീഷ് തൊടുപുഴ ഒരുക്കിയ മീറ്റ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തമായി അവശേഷിക്കുന്നു.  മാസങ്ങള്‍ക്ക് മുന്‍പ് ഹരീഷ് ഈ പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയായിരുന്നു.  &lt;br /&gt;&lt;br /&gt;23നു രാത്രി ആലുവ സ്റ്റേഷനില്‍ ഇറങ്ങിയ എന്നെ കാത്ത് അതേവരെ കണ്ടിട്ടില്ലാത്ത എന്നാല്‍ എന്റെ സുഹൃത്തായ അനില്‍ നില്‍പ്പുണ്ടായിരുന്നു.  പാര്‍ക്ക് ചെയ്തിരുന്ന വണ്ടികള്‍ക്കിടയില്‍ ചാണക്യന്‍ അനിലിനെ തിരക്കി നടന്നപ്പോള്‍ താടി വച്ച, അല്ല താടി വളര്‍ന്ന ഒരാള്‍ ഇടിച്ചു കയറി ചോദിക്യാണ് സജിയല്ലെ എന്ന്...ഈശ്വരാ ചാണക്യന്റെ ഗ്യാസ് പോയ സമയമാ അത്.....പിന്നെ ഇരുവരുമായി യാത്ര തുടര്‍ന്നു തൊടുപുഴയിലേക്ക്....തൊടുപുഴയില്‍ എത്തി ഹരീഷിനെ വിളിച്ചു, അല്പം കഴിഞ്ഞില്ല അവിടെ വരുന്നു ഒരു തടിമാടന്‍ കണ്ടാലൊരു ഗുണ്ടാ സെറ്റപ്പൊക്കെ ഉണ്ട്....:)വന്ന് പറയാണ് ഞാനാ ഹരീഷെന്ന്....ഞാനല്‍പ്പം പുറകിലേക്ക് മാറി നിന്നു, അതിയാന്റെ കയ്യെങ്ങാനും എന്റെ പുറത്തു വീണാല്‍ ജീവിതം കോഞ്ഞാട്ടയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട:)  &lt;br /&gt;&lt;br /&gt;&lt;br /&gt;കാണാമറയത്തിരുന്നവരെ കാണാനുള്ള വെമ്പലിനു അറുതി വരുത്തി 24ന്റെ പ്രഭാതം....നേരെ മീറ്റ് നടക്കുന്ന ഹാളിലേക്ക് പോയി.....എല്ലാവരേയും കണ്ടു കണ്‍‌കുളിര്‍ക്കെ.....അല്‍ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബ്ലോഗ് മീറ്റ് പുരോഗമിച്ചു.....ആ കാഴ്ച്ചകള്‍ ഇതിനോടകം നിങ്ങള്‍ ഏവരും നിരവധി പോസ്റ്റുകളിലായി കണ്ടു കഴിഞ്ഞിരിക്കും....കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല....&lt;br /&gt;&lt;br /&gt;പ്രിയരെ,&lt;br /&gt;&lt;br /&gt;എന്നെ അല്‍ഭുതപ്പെടുത്തിയത് ഹരീഷ് തൊടുപുഴ എന്ന ബ്ലോഗറുടെ സംഘാടക വേഷമാണ്.  തീര്‍ച്ചയായും എത്ര നന്ദി പറഞ്ഞാലും മതിവരാത്ത രീതിയിലായിരുന്നു ഓരോ പരിപാടിയും ഹരീഷ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.&lt;br /&gt;&lt;br /&gt;കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ബ്ലോഗര്‍മാരെ ഒരിടത്ത് കൂട്ടുന്നതില്‍ ഹരീഷ് എന്ന വ്യക്തി പൂര്‍ണ്ണവിജയമായിരുന്നു എന്ന് പറയാതെ വയ്യ.  കേരളത്തിലെ തന്നെ ആദ്യ ബ്ലോഗ് മീറ്റ് എന്ന് പറയുന്നതിലും തെറ്റില്ല.  &lt;br /&gt;&lt;br /&gt;ഹരീഷെ....നന്ദി.....&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഹരീഷിനോട് ഏറെ നന്ദിയുണ്ട്....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-6083293617632390208?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/6083293617632390208/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=6083293617632390208' title='74 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6083293617632390208'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6083293617632390208'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/05/blog-post.html' title='ചാണക്യന് ഒരു വയസ്സ്..:)'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>74</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-7861841937482960098</id><published>2009-04-08T13:45:00.004+05:30</published><updated>2009-04-08T17:16:40.235+05:30</updated><title type='text'>ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/SdxjfmIpS9I/AAAAAAAAAek/_2cil1q4IxA/s1600-h/screen.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/_AQN4iC3scYU/SdxjfmIpS9I/AAAAAAAAAek/_2cil1q4IxA/s400/screen.JPG" border="0" alt=""id="BLOGGER_PHOTO_ID_5322238254108986322" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;Embedded below post- ഇത്തരം കമന്റ് സെറ്റിംഗ്സ് ഉള്ള പോസ്റ്റുകളില്‍ കമന്റിടാന്‍ കഴിയാതെ വരുന്നു.  പലരുടേയും പോസ്റ്റുകള്‍ വായിച്ചിട്ട് കമന്റിടാന്‍ ശ്രമിച്ചാല്‍ Embedded below post എന്ന സെറ്റിംഗ്സ് ആണെങ്കില്‍ ഒരു അക്കൌണ്ട് സെലെക്റ്റ് ചെയ്ത്, കമന്റ് ടൈപ്പി പബ്ലിഷ് ചെയ്താല്‍ കമന്റ് പബ്ലിഷ് ആവാറില്ല.  ഫോം പഴയ പടി തന്നെ നില്‍ക്കും.  വീണ്ടും ശ്രമിച്ചാലും ഫലം ഉണ്ടാവാറില്ല.  നിരവധി പേരുടെ പോസ്റ്റുകളില്‍ ഈ സെറ്റിംഗ്സ് ഉള്ളത് കാരണം കമന്റാന്‍ സാധിക്കുന്നില്ല.  Embedded below post എന്ന സെറ്റിംഗ്സിനു പകരം മറ്റേതെങ്കിലും സെറ്റിംഗ്സ് ആണെങ്കില്‍ പ്രശ്നമില്ല.  ഈ ബുദ്ധിമുട്ട് എനിക്കു മാത്രമാണോ ഉണ്ടാവുന്നത് എന്ന് അറിയില്ല.  ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കൂ.  ഏറ്റവും നല്ലത് ഈ സെറ്റിംഗ്സ് ഒഴിവാക്കുന്നതല്ലെ?  &lt;br /&gt;&lt;br /&gt;Embedded below post എന്ന സെറ്റിഗ്സ് ഉപയോഗിക്കുന്നവര്‍ അത് മാറ്റിയാല്‍ കമന്റാന്‍ സഹായകമാവും.&lt;br /&gt;ഡയല്‍ അപ് കണക്ഷന്‍ ഉപയോഗിക്കുന്നതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ല...&lt;br /&gt;എന്തായാലും ഈ പ്രശ്നത്തിനു ഒരു പരിഹാരം നിര്‍ദ്ദേശിക്കൂ.....&lt;br /&gt;&lt;br /&gt;&lt;br /&gt;ഉപയോഗിക്കുന്ന ബ്രൌസര്‍ മോസില്ല ഫയര്‍ഫോക്സ്, ഒ എസ് എക്സ്പി പ്രൊഫഷണല്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-7861841937482960098?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/7861841937482960098/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=7861841937482960098' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7861841937482960098'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7861841937482960098'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/04/blog-post.html' title='ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SdxjfmIpS9I/AAAAAAAAAek/_2cil1q4IxA/s72-c/screen.JPG' height='72' width='72'/><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-7030484573918149819</id><published>2009-03-26T16:51:00.003+05:30</published><updated>2009-03-26T17:53:02.549+05:30</updated><title type='text'>റബ്ബര്‍ പാലില്‍ അമ്പലം പണിയുന്നവര്‍....</title><content type='html'>സത്യമെന്നാലെന്താണ്?&lt;br /&gt;ജീവിതത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചുള്ള പരമസത്യം തനിക്കറിയാമെന്നു പറഞ്ഞുകൊണ്ട് ആളുകളെ കുത്തിയിളക്കി എന്ന കുറ്റത്തിനു തടവില്‍ പിടിക്കപ്പെട്ട യേശുക്രിസ്തുവിനോട് പീലാത്തോസ് ഈ ചോദ്യം ചോദിച്ചത്രെ.  സത്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ചും അതിന്റെ പ്രാപ്യതയെക്കുറിച്ചുമുള്ള സംശയമാണ് പീലാത്തോസിന്റെ ഈ ചോദ്യത്തില്‍ നിഴലിക്കുന്നത്.&lt;br /&gt;&lt;br /&gt;സത്യമെന്നത് ഒരു ധാരണയാണ്.  അതിനെ പല അര്‍ത്ഥത്തില്‍ പ്രയോഗിച്ചു വരുന്നു.  സത്യമായത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നത് എന്നാണ്.  യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നത് വ്യാജമായ അറിവാണ്, അത് മിഥ്യയാണ്.  ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന് വ്യാജമായ അറിവെന്ന മിഥ്യയോട് കലാപം നടത്തേണ്ടി വരുന്നു.  &lt;br /&gt;&lt;br /&gt;ഒരു എഴുത്തുകാരന്‍ സമൂഹത്തിലെ ഒരംഗമാണ്.  ഒരു പൌരനെന്ന നിലയില്‍ സമൂഹത്തിലെ മാറ്റങ്ങള്‍ അയാളെ ബാധിക്കും.  അപ്പോള്‍ അതു കണ്ടില്ല എന്ന് നടിക്കാന്‍ അയാള്‍ക്ക് സാധിക്കാതെ വരും.  നൈസര്‍ഗ്ഗിക വാസനയുടെ വെളിച്ചത്തില്‍ അയാളത് ഒരു സൃഷ്ടിയായി ആവിഷ്കരിക്കാന്‍ അയാള്‍ ശ്രമിക്കും.&lt;br /&gt;&lt;br /&gt;ജീവിതമെന്ന പൊതുധാരയിലെ കണ്ണികളാണ് എഴുത്തുകാരനും സമൂഹവും.  തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ വ്യാപരിക്കുന്ന സര്‍ഗ്ഗശക്തി സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ കണ്‍ തുറന്ന് സത്യം കാണാന്‍ ശ്രമിക്കുന്നു.  അതിന്റെ ഫലമായി, അനുഭവങ്ങളുടെ പ്രശാന്തവും കലാപരവുമായ ആവിഷ്കാരം സൃഷ്ടിയായി പുറത്തു വരുന്നു.&lt;br /&gt;&lt;br /&gt;എഴുത്തുകാരന്റെ സൃഷ്ടിക്ക് പ്രചോദനമാവുന്ന അസംസ്കൃത വസ്തുക്കള്‍ അയാള്‍ക്ക് നല്‍കുന്നത് സമൂഹമാണ്.  സാമൂഹികാനുഭവങ്ങളെ പരികല്‍പ്പിത ബിംബങ്ങള്‍ കൊണ്ട് എഴുത്തിലുട നീളം അയാള്‍ സൂചിപ്പിക്കുന്നു.  എഴുത്തുകാരന്‍ കുത്തിക്കുറിക്കുന്ന പരികല്‍പ്പിത ബിംബങ്ങളെ വിശകലനം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു മുന്നില്‍ തെളിയുന്നത് ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങളാണ്.  അങ്ങനെ എഴുത്തുകാരന്റെ വൈയക്തികാനുഭൂതി സാമൂഹികാനുഭൂതിയായി മാറുന്നു.&lt;br /&gt;&lt;br /&gt;എഴുത്തുകാരന്‍ തന്റെ ഭാഷയിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ചിത്രീകരിക്കുന്നത് ജീവിത വ്യവസ്ഥിതിയെ തന്നെയെന്നു സ്പഷ്ടം.  കൂടുതല്‍ മെച്ചപ്പെട്ട സമൂഹത്തെ സ്വപ്നം കാണുന്ന എഴുത്തുകാരന്‍, വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയില്‍ നിന്നും രക്ഷപ്പെടാന്‍ സാഹിത്യ സൃഷ്ടിയിലൂടെ ശ്രമിക്കുമ്പോള്‍ അത് സമൂഹത്തിനു ഗുണം ചെയ്യും.  മെച്ചപ്പെട്ട ജീവിത ദര്‍ശനങ്ങള്‍ വാക്കുകള്‍ കൊണ്ട് കോറിയിടുന്ന എഴുത്തുകാരന്‍ യഥാര്‍ത്ഥത്തില്‍ കളവും ചതിയുമില്ലാത്ത, വിവേവചനങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തുന്നത്.&lt;br /&gt;&lt;br /&gt;സമൂഹം കഷ്ടപ്പാടുകളില്‍ വെന്തെരിയുമ്പോള്‍ എഴുത്തുകാരന്‍ രചനയിലൂടെയാണ് അവയോട് പ്രതികരിക്കുന്നത്.  താന്‍ കൂടി അംഗമായ സമൂഹം ദുരന്തങ്ങളെ നേരിടുമ്പോള്‍ എഴുത്തുകാരന്റെ മനസ്സ് അശാന്തവും നിദ്രാവിഹീനവുമായിരിക്കും.  ഉച്ചനീചത്വങ്ങളുടെ രൂപ രേഖ തയ്യാറാക്കുക എന്നതിലുപരി ദേശസ്നേഹത്തിലൂന്നി നിന്നുകൊണ്ട് അധ:സ്ഥിതരുടെ ഉയര്‍ച്ചക്കായി എഴുത്തുകാരന് തൂലിക ചലിപ്പിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്.&lt;br /&gt;&lt;br /&gt;രാജകാല ഘട്ടത്തിലെ പ്രജാ ചരിത്രം ഏടുകളില്‍ കണ്ടെത്തുക പ്രയാസം.  പ്രജകള്‍ എന്ന വര്‍ഗ്ഗം പുറമ്പോക്ക് ഭൂമിയിലെ പ്രക്ഷുബ്ധമായ കടലാണ്.  സാമൂഹിക വിഭവങ്ങള്‍ ഈ പുറമ്പോക്കുകള്‍ അറിഞ്ഞേ ഉണ്ടായിട്ടുള്ളൂവെങ്കിലും ചരിത്രരേഖകള്‍ അവരെ എന്നും ഭ്രഷ്ടാക്കിയിരുന്നു.  സവര്‍ണ്ണാധിപത്യത്തിന്റെ ശകാരങ്ങള്‍ക്കും പീഢനങ്ങള്‍ക്കും പാത്രവുമായിരുന്നു അവര്‍.  അവരുടെ ചരിത്രം രേഖകളിലാവുന്നതും കലാസൃഷ്ടികളില്‍ കടന്നു വരുന്നതും സവര്‍ണ്ണ മേല്‍ക്കോയ്മക്ക് അതൃപ്തിയുളവാക്കിയിരുന്നു.&lt;br /&gt;&lt;br /&gt;രാജാധിപത്യത്തിന്റേയും വര്‍ണ്ണാധിപത്യത്തിന്റേയും പ്രക്ഷുബ്ധിയേയും ദുരന്തങ്ങളേയും ആസക്തിയേയും തന്റെ ധ്യാന ചിന്തകൊണ്ട് ചിട്ടപ്പെടുത്തി താന്‍ തെരഞ്ഞെടുക്കുന്ന ദാര്‍ശനിക സത്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് എഴുത്തുകാരന്‍ രചനയുടെ അനന്തതയിലേക്ക് പോകുമ്പോള്‍ അതിനു തടയിടാന്‍ കറുത്ത നൂറ്റാണ്ടുകളുടെ ബാക്കിപത്രങ്ങളായ വൈതാളികര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറുന്നു.  കാരണം വിലക്കപ്പെട്ട ചരിത്രം, എഴുതപ്പെടാത്ത ചരിത്രം ഇവയുടെ സൃഷ്ടിയെ അവര്‍ വെറുക്കുന്നു, ഭയപ്പെടുന്നു.&lt;br /&gt;&lt;br /&gt;പുറമ്പോക്കിലെ പ്രജകളുടെ ചരിത്രത്തെ മറ്റ് മാധ്യമങ്ങളില്‍ നിന്നും തുടച്ചു നീക്കാന്‍ വൈതാളിക കൂട്ടം ഒരുമ്പെട്ടപ്പോള്‍ സമൂഹം പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുകയാണുണ്ടായത്.  ആ തോല്‍‌വിയുടെ രുചിയറിഞ്ഞവര്‍ തല്‍ക്കാലം രംഗം വിട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവസരം കിട്ടുമ്പോള്‍ പാഠ പുസ്തക സെന്‍സറിംഗ് രൂപത്തില്‍ തലനീട്ടുന്നുണ്ട്.&lt;br /&gt;&lt;br /&gt;എഴുത്തുകാരന്റെ ആശയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, എതിര്‍പ്പുണ്ടെങ്കില്‍ ആശയപരമായി എതിര്‍ക്കാന്‍ കൂട്ടാക്കാത്ത വൈതാളികര്‍ എഴുത്തുകാരനെ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍, ഇവരുടെ ഫാസിസ്റ്റ് മുഖം ദൃശ്യവത്ക്കരിക്കപ്പെടുന്നു.  വൈതാളിക അസ്തിത്വം പുറത്തായി കഴിയുമ്പോള്‍ അതിനെ മറയ്ക്കാന്‍ ഇവര്‍ക്കാശ്വാസമാവുന്നത് സദാചാര സംരക്ഷകരുടെ മുഖംമൂടിയാണ്.&lt;br /&gt;&lt;br /&gt; “സമകാലീന സംഭവങ്ങളോട്‌ ജീവിത യാഥാർത്ഥ്യങ്ങളോട്‌ ലോകത്തോട്‌ തന്നെയും സത്യസന്ധമായി സംവേദിക്കാൻ യോജിക്കാൻ വിയോജിക്കാൻ ബ്ലോഗ്‌ മാദ്ധ്യമത്തിൽ ഇടമില്ലാതാവുകയാണോ?...” -&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;a href="http://edachridasanak.blogspot.com/2009/03/blog-post_23.html"&gt;ഇത്തരം&lt;/a&gt;&lt;/span&gt; ചോദ്യങ്ങളും , അവയ്ക്കു പിന്നിലെ കൂട്ടായ്മകള്‍ക്കും ചോദന പകരാന്‍ ഈ മുഖം‌മൂടി സംഘങ്ങള്‍ കാരണമാവുന്നു....&lt;br /&gt;&lt;br /&gt;എന്തുകൊണ്ടെന്നാല്‍...&lt;br /&gt;&lt;br /&gt;അവര്‍ അറിയുന്നില്ല,&lt;br /&gt;&lt;br /&gt;അവര്‍ റബ്ബര്‍ പാലുകൊണ്ടാണ് അമ്പലം പണിയുന്നതെന്ന് !!!!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-7030484573918149819?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/7030484573918149819/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=7030484573918149819' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7030484573918149819'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7030484573918149819'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/03/blog-post_26.html' title='റബ്ബര്‍ പാലില്‍ അമ്പലം പണിയുന്നവര്‍....'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-7076524960019799358</id><published>2009-03-04T16:02:00.005+05:30</published><updated>2009-03-04T16:44:11.927+05:30</updated><title type='text'>സൈബര്‍ കേസ് പത്രങ്ങളില്‍</title><content type='html'>ബ്ലോഗര്‍ ചിത്രകാരനെതിരെ ഉണ്ടായ സൈബര്‍ കേസുമായി ബന്ധപ്പെട്ട് മംഗളം, തേജസ് എന്നീ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ കാണുക....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_AQN4iC3scYU/Sa5f5nKY16I/AAAAAAAAAco/-B2kexaCkio/s1600-h/Resize+of+Mangalam.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 201px;" src="http://3.bp.blogspot.com/_AQN4iC3scYU/Sa5f5nKY16I/AAAAAAAAAco/-B2kexaCkio/s320/Resize+of+Mangalam.jpg" border="0" alt=""id="BLOGGER_PHOTO_ID_5309286454086129570" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_AQN4iC3scYU/Sa5hnaA7ilI/AAAAAAAAAcw/Jb5tHXnrUaY/s1600-h/tejus+news+on+blog+1.3.09.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 182px;" src="http://1.bp.blogspot.com/_AQN4iC3scYU/Sa5hnaA7ilI/AAAAAAAAAcw/Jb5tHXnrUaY/s320/tejus+news+on+blog+1.3.09.jpg" border="0" alt=""id="BLOGGER_PHOTO_ID_5309288340342409810" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇമേജുകളില്‍ ക്ലിക്കി വായിക്കുക.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-7076524960019799358?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/7076524960019799358/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=7076524960019799358' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7076524960019799358'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/7076524960019799358'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/03/blog-post.html' title='സൈബര്‍ കേസ് പത്രങ്ങളില്‍'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_AQN4iC3scYU/Sa5f5nKY16I/AAAAAAAAAco/-B2kexaCkio/s72-c/Resize+of+Mangalam.jpg' height='72' width='72'/><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-6480713622250077324</id><published>2009-02-26T22:24:00.006+05:30</published><updated>2009-02-27T22:08:24.992+05:30</updated><title type='text'>ശിവയ്ക്കും സരിജയ്ക്കും സ്നേഹപൂര്‍വ്വം.....</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_AQN4iC3scYU/Sabwu2mo8BI/AAAAAAAAAbA/__YK87wS-Go/s1600-h/birds2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 279px;" src="http://4.bp.blogspot.com/_AQN4iC3scYU/Sabwu2mo8BI/AAAAAAAAAbA/__YK87wS-Go/s400/birds2.jpg" border="0" alt=""id="BLOGGER_PHOTO_ID_5307193898624938002" /&gt;&lt;/a&gt;&lt;br /&gt;എന്റെ പ്രിയപ്പെട്ട&lt;span style="font-weight:bold;"&gt; &lt;span style="font-weight:bold;"&gt;&lt;a href="http://parassalackaran.blogspot.com/"&gt;ശിവാ&lt;/a&gt;&lt;/span&gt;,&lt;/span&gt;&lt;br /&gt;&lt;br /&gt;“അവള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ ആണ്. ഒരിയ്ക്കല്‍ അത്‌ അവളോട്‌ പറയാനാകാതെ ഏറെ ദിവസങ്ങള്‍ ഞാനലഞ്ഞു നടന്നു. താഴ്‌വരകളില്‍ അവള്‍ക്കായ്‌ ഞാന്‍ കാത്തിരുന്നു , അവളറിയാതെ. പറയാതെ എല്ലാം ഞാന്‍ അവളോട് പറഞ്ഞിരുന്നു, പലപ്പോഴും. അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ച് അവള്‍ അകന്ന് നിന്നു. അന്നൊക്കെ ഞാന്‍ ഓര്‍മ്മകളുടെ തടവറയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടി.....”-&lt;br /&gt;&lt;br /&gt;ഓര്‍മ്മകളുടെ തടവറയില്‍ നിന്നും സത്യത്തെ കാണാനും അറിയാനും മനസ്സു തുറന്ന ശിവയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍....&lt;br /&gt;&lt;br /&gt; “ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്....“&lt;br /&gt;&lt;br /&gt;എന്റെ ശിവാ....ദാ..നിന്റെ വാക്കുകള്‍ തികച്ചും അന്വര്‍ത്ഥമാകുന്നു..എന്റെ പ്രിയ സുഹൃത്തേ.....&lt;br /&gt;&lt;br /&gt;“ അകലെ ഒരുപാട് അകലെ മഴമേഘങ്ങളുടെ നാട്ടില്‍ അവള്‍ ഏകയായിരിക്കുമോ? എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?“-&lt;br /&gt;&lt;br /&gt;ഓര്‍ക്കുന്നുണ്ടായിരിക്കണം.... . ശിവാ....അവളിപ്പോള്‍ നിന്റേതല്ലെ..ചോദിച്ച് നോക്ക്....&lt;br /&gt;&lt;br /&gt;“സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ചന്ദ്രബിംബം പിന്നെയും ഉയര്‍ന്നുവന്നു...”&lt;br /&gt;&lt;br /&gt;ശിവാ.. ഇനിയും നീ അവിടെ പോവുക, അതവള്‍ക്ക് കാട്ടി കൊടുക്കണം....നിന്റെ സരിജയ്ക്ക്....&lt;br /&gt;&lt;br /&gt;“നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നീളമേറിയ മുടികള്‍ക്ക് പിന്നിലെ ആ മുഖം ഞാന്‍ കാണാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തലകുനിച്ച് പാദസരമണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ വെള്ളത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ച് ഇരുളിലേയ്ക്ക് അവള്‍ ഒരിക്കല്‍ കൂടി ഓടി മറഞ്ഞു. ആ പാ‍ദസരകിലുക്കം എന്നും എനിക്ക് പ്രിയതരം ആയിരുന്നു. ഇപ്പോള്‍ എനിക്ക് ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ടായിരുന്നു...”&lt;br /&gt;&lt;br /&gt;അതെ..ശിവാ..ഇപ്പോള്‍ നിനക്കു ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ട്.....&lt;br /&gt;&lt;br /&gt;“വസന്തവും ശൈത്യവും മാറി വന്നു. അത്‌ മറക്കപ്പെട്ടു എന്ന് എല്ലാവരും കരുതി. ആരും അതേപ്പറ്റി ഓര്‍ത്തില്ല. പക്ഷെ ഞാന്‍ ഓര്‍ത്തു, അവളെ മാത്രം....”-&lt;br /&gt;&lt;br /&gt;എന്റെ ചിഹ്നഹള്ളിയിലെ എഴുത്തുകാരാ..നിന്റെ വാക്കുകള്‍ സത്യമാണെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു....സന്തോഷമായി സുഹൃത്തെ......ഏറെ....ഏറെ....ആശംസകള്‍....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;"ഡിസംബറില്‍ ചിന്നഹള്ളി‍യിലെ തണുത്ത കാറ്റിനും പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍ക്കും കാപ്പിപ്പൂക്കളുടെ മണമായിരുന്നു.&lt;br /&gt;"&lt;br /&gt;&lt;br /&gt;-ശിവ, എത്ര മനോഹരമായി നീ എഴുതുന്നു... എന്നില്‍ അസൂയയുണര്‍ത്താന്‍ പോന്ന മനോഹാരിത......‌-&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;span style="font-weight:bold;"&gt;&lt;a href="http://sarijans.blogspot.com/"&gt;സരിജേ&lt;/a&gt;&lt;/span&gt;,&lt;/span&gt;  നിന്നില്‍ അസൂയയുണര്‍ത്താന്‍ പോന്ന മനോഹാരിത ഇന്ന് നിനക്ക് സ്വന്തമല്ലെ.....:):)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;-“ചിന്നഹള്ളിയിലെ എഴുത്തുകാരാ,&lt;br /&gt;അക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ക്കുന്ന മനോഹാരിതക്കു മുന്നില്‍ ഞാന്‍ നിശബ്ദയാകുന്നു. നീ എഴുതിക്കൊണ്ടേയിരിക്കുക...“-&lt;br /&gt;&lt;br /&gt;നീയെന്നല്ല, നിങ്ങള്‍.....രണ്ടുപേരും.....എഴുതിക്കൊണ്ടേയിരിക്കുക......&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;‌-യാത്ര ചെയ്യാന്‍, പാട്ടുകള്‍ കേള്‍ക്കാന്‍, മഴ നനയാന്‍, കുന്നുകള്‍ കയറിയിറങ്ങി നടക്കാന്‍, മഞ്ഞു മൂടിയ മലനിരകള്‍ക്കു മേലെ ചന്ദ്രബിംബം ഉയര്‍ന്ന് വരുന്നത് കാണാന്‍, രാക്കുയിലിന്റെ പാട്ട് കേള്‍ക്കാന്‍.......-&lt;br /&gt;&lt;br /&gt;യാത്ര തുടരുക പ്രിയ സുഹൃത്തെ.....ഒപ്പം അവളേയും കൂട്ടുക.....ശുഭയാത്ര..............&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ശിവയ്ക്കും സരിജയ്ക്കും വേണ്ടി ചിത്രം അയച്ചു തന്ന മാണിക്യാമ്മക്ക് നന്ദി.....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ശിവയ്ക്കും വധു സരിജയ്ക്കും സമര്‍പ്പിക്കുന്നു..............&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-6480713622250077324?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6480713622250077324'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6480713622250077324'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/02/blog-post_26.html' title='ശിവയ്ക്കും സരിജയ്ക്കും സ്നേഹപൂര്‍വ്വം.....'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AQN4iC3scYU/Sabwu2mo8BI/AAAAAAAAAbA/__YK87wS-Go/s72-c/birds2.jpg' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-5567998823972769979</id><published>2009-02-18T14:13:00.004+05:30</published><updated>2009-02-18T16:36:04.865+05:30</updated><title type='text'>താന്ത്രിക പൂജ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_AQN4iC3scYU/SZvpAm3Z8zI/AAAAAAAAAaI/IqtXSvMjx1Y/s1600-h/linga.jpeg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 298px; height: 320px;" src="http://1.bp.blogspot.com/_AQN4iC3scYU/SZvpAm3Z8zI/AAAAAAAAAaI/IqtXSvMjx1Y/s320/linga.jpeg" border="0" alt=""id="BLOGGER_PHOTO_ID_5304089182801097522" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രത്യുല്പാദന പ്രക്രിയയെ കുറിച്ചുള്ള അബദ്ധജഡിലവും അപരിഷ്കൃതവുമായ ആശയമാണ് താന്ത്രിക പൂജയുടെ ഉല്‍ഭവത്തിനു പിന്നിലുള്ളത്.  ലൈംഗിക പ്രക്രിയകളും ലൈംഗിക ശേഷിയും വികാരങ്ങളും ദൈവിക വെളിപാടുകളായി കരുതിയിരുന്നതാണ് ലിംഗയോനി പൂജയുടെ പ്രേരക ശക്തി.  ആര്‍ത്തവരക്തത്തോടുള്ള അറപ്പും അത് വര്‍ജ്യമാണ് എന്ന തോന്നലും നിലനില്‍ക്കെ തന്നെ അത് വിവിധ കര്‍മ്മങ്ങക്കുള്ള അവശ്യ ഘടകമായി താന്ത്രിക വിദ്യ അംഗീകരിച്ചിരുന്നു.  പ്രാകൃതാചാരങ്ങളാണ് രക്തത്തിന്റെ കടുത്ത നിറത്തേയും മനുഷ്യമനസ്സിനേയും തമ്മില്‍ ബന്ധിപ്പിച്ചത്.  അത്തരുണത്തില്‍ ബലി ദൈവിക കര്‍മ്മമായി മാറി.  നരബലി മുതല്‍ മഞ്ഞളും നൂറും തമ്മില്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഗുരുതി വരെ ഈ അബദ്ധ ധാരണയിന്മേലുണ്ടായ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ചുവപ്പിന്റെ വകഭേദങ്ങള്‍ക്കും മാന്ത്രിക വിശേഷമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു.  ചെമ്മണ്ണ്, കാവി, പവിഴം, കുന്നിക്കുരു എന്നിവയെല്ലാം ഇതിന്റെ ഭാഗമായി മഹത്വവത്കരിക്കപ്പെട്ടവയാണ്.  &lt;br /&gt;&lt;br /&gt;പുരാതന നഗരസംസ്കാര പ്രദേശങ്ങളില്‍ ലൈംഗിക ചിഹ്നങ്ങളെ പൂജാവസ്തുക്കളാക്കി ആരാധിച്ചിരുന്നു.  ക്ഷേത്രങ്ങളില്‍ ലിംഗയോനീ രൂപങ്ങളുടെ പ്രതിഷ്ഠ നടത്തി പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.  ഭാരതത്തില്‍ ശിവലിംഗമാണ് മുഖ്യമായി ആരാധിക്കപ്പെടുന്ന ലൈംഗിക ചിഹ്നം. പേര് സൂചിപ്പിക്കുന്ന പോലെ കേവലം ലിംഗരൂപം മാത്രമല്ല യോനിയെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ശിവലിംഗത്തിന്റെ നിര്‍മ്മാണം.  പ്രകൃതി പുരുഷ സംയോഗത്തിന്റെ പ്രതീകമായാണ് ശിവലിംഗത്തെ കാണുന്നത്.  ഭാരതീയ വിശ്വാസപ്രകാരം പ്രകൃതി പുരുഷ സംയോഗമാണ് സൃഷ്ടിക്ക് കാരണം.  മണ്ണില്‍ വിതക്കുന്ന വിത്ത് മുളപൊട്ടുന്നതും സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം കുഞ്ഞായി പിറക്കുന്നതിനും കാരണം അദൃശ്യമായ ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിച്ചിരുന്നു.  &lt;br /&gt;&lt;br /&gt;സ്ത്രീയെ ഭൂമിയായും പ്രകൃതിയായും പ്രപഞ്ചത്തിന്റെ ഈശ്വരിയായും കല്പിച്ചതിന്റെ പൊരുള്‍ അവള്‍ സന്താനോല്പാദനത്തിന്റെ ഉറവിടമാണ് എന്ന കാഴ്ച്ചപ്പാടാണ്.  വിത്ത് ബീജമാണ്, അത് തന്നെയാണ് ശുക്ലവും.  ബീജദാനത്തിനുള്ള ഭൂമിക്ക് അങ്ങനെ ദൈവിക പരിവേഷം കൈവന്നു.  സ്ത്രീപുരുഷ സംഗമം ഈശ്വരാര്‍ച്ചന കര്‍മ്മമായി മാറിയതിന്റെ വിശ്വാസപരമായ അടിസ്ഥാനം ഇതാണ്.  താന്ത്രിക ആരാധനയുടെ പ്രത്യേകത അത് കാമത്തെ മുഖ്യ ഉപാധിയാക്കുന്നു എന്നതാണ്.  കാമാവേശം ദൈവികമായ പ്രേരണയാണെന്നും അതിന്റെ പൂര്‍ത്തീകരണം ദൈവത്തെ പ്രീതിപ്പെടുത്തുമെന്നും ആദിമജനം വിശ്വസിച്ചിരുന്നു.  അതുകൊണ്ടു തന്നെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങളിലെല്ലാം അവര്‍ ഭക്തിയെ ദര്‍ശിച്ചു.  &lt;br /&gt;&lt;br /&gt;ഹാരപ്പയില്‍ നടന്ന ഉല്‍ഖനന വേളയില്‍ ലഭിച്ച ശിവലിംഗമാണ് ഭാരതത്തില്‍ കണ്ടു കിട്ടിയ ഏറ്റവും പഴക്കമുള്ള ആരാധനാ വിഗ്രഹം.  അയ്യായിരത്തോളം വര്‍ഷത്തെ പഴക്കം പ്രതീക്ഷിക്കുന്ന ആ ചുണ്ണാമ്പ് കല്‍ പ്രതിമ ഇപ്പോള്‍ ന്യൂഡെല്‍ഹിയിലെ സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്വിറ്റീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.  വിജൃംഭിതാവസ്ഥയിലുള്ള പുരുഷേന്ദ്രിയത്തിന്റെ രൂപമാണ് ഈ ഹാരപ്പന്‍ ശില്പത്തിനുള്ളത്.  ഭാരതത്തില്‍ ശൈവാരാധനയുടെ മുഖ്യ കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങള്‍ താന്ത്രിക പൂജയുടെ വേദികളായിരുന്നു.  വേദകാലത്ത് ലിംഗപൂജ ചെയ്യുന്നവരെ ആര്യന്മാര്‍, അസുരന്മാരെന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. ശിശ്നദേവന്മാര്‍ എന്ന പരിഹാസപേരാണ് ആര്യന്മാര്‍ താന്ത്രിക മതസ്ഥര്‍ക്ക് നല്‍കിയിരുന്നത്.  പക്ഷെ താന്ത്രിക മതക്കാരെ ആക്ഷേപിച്ചിരുന്ന ആര്യന്മാര്‍ പില്‍ക്കാലത്ത് താന്ത്രികാരാധനയുടെ വക്താക്കളായി തീര്‍ന്നു എന്നതാണ് രസകരം.  വേദാരംഭകാലത്തെ എതിര്‍പ്പ് പിന്നീട് ആശിര്‍വാദമായി തീര്‍ന്നു.  സാംസ്കാരിക സമന്വയത്തിന്റെ ഭാഗമായി വേദസംസ്കാരത്തിലും താന്ത്രിക മതാചാരങ്ങള്‍ കടന്നു കൂടി.  മാത്രമല്ല ലിംഗരൂപ ശിവന്‍ ആര്യന്മാരുടെ ത്രിമൂര്‍ത്തികളില്‍ ഒരാളായി മാറുകയും ചെയ്തു.  &lt;br /&gt;&lt;br /&gt;ശിവശക്തി സമ്മേളനമാണ് താന്ത്രിക പൂജയുടെ അടിസ്ഥാനം.  ശിവന്‍ പുരുഷനും ശക്തി സ്ത്രീയുമാണ്.  കുണ്ഡലിനി ശക്തിയാണ് തന്ത്രയോഗ പ്രകാരം സര്‍പ്പാകൃതിയില്‍ സാധകന്റെ ഉള്ളില്‍ കുടിയിരിക്കുന്നത്.  ലൈംഗിക ചോദനയാണ് കുണ്ഡലിനി, ഇതിനെ ഉണര്‍ത്തുകയാണ് താന്ത്രിക വിദ്യയിലൂടെ ചെയ്യുന്നത് എന്നാണ് വിശ്വസിക്കുന്നത്.  ശരീരത്തിന്റേയും മനസ്സിന്റെയും സ്വഭാവങ്ങളെ നിയന്ത്രിക്കാനും ഏകാഗ്രത കൈവരിക്കാനും താന്ത്രിക പൂജകൊണ്ടു കഴിയുമെന്ന് അവകാശവാദങ്ങളുണ്ട്.  താന്ത്രിക യോഗത്തിലൂടെ വിചിത്രവും അമാനുഷികവുമായ ലൈംഗികശേഷി നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്.  കാമത്തെ ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നതില്‍ താന്ത്രികയോഗം വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.  ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ഋഷികളാല്‍ വിരചിതമായ നിരവധി കാമശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാരതത്തിനു ലഭിച്ചത്.  &lt;br /&gt;&lt;br /&gt;ആര്യമത സ്ഥാപകനായ ദയാനന്ദ സരസ്വതി തന്റെ ‘സത്യാര്‍ത്ഥപ്രകാശ’ത്തില്‍ താന്ത്രിക പൂജയെപ്പറ്റി വിവരിക്കുന്നുണ്ട്-&lt;br /&gt;&lt;br /&gt;“ഒരു രഹസ്യ സ്ഥലത്ത് അവര്‍ ഒത്തു കൂടും.  അവിടെ വെച്ച് പരിപൂര്‍ണ്ണ നഗ്നരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം ആരാധിക്കുന്നു.  ഭാര്യമാര്‍, അമ്മമാര്‍, പെണ്മക്കള്‍, പുത്രഭാര്യമാര്‍, സഹോദരികള്‍ എന്നിങ്ങനെ വിവിധ ബന്ധത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ അവിടെയെത്തും.  മദ്യം, മാംസം, മത്സ്യം,അപ്പം എന്നിവ നിറച്ച പാത്രം അവിടെ വച്ചിട്ടുണ്ടാവും.  പുരോഹിതന്‍ മദ്യ ചഷകം കൈയിലെടുത്തുകൊണ്ട് ‘ഭൈരവോഹം ശിവോഹം’ എന്നുരുവിട്ട് അതു കുടിക്കുന്നു.  ആ പാത്രത്തില്‍ തന്നെ (കഴുകാതെ) മറ്റുള്ളവര്‍ക്ക് മദ്യം വിളമ്പുന്നു.  തുടര്‍ന്ന് ആരുടേയെങ്കിലും ഭാര്യയുടേയോ, അല്ലെങ്കില്‍ വേശ്യയുടേയോ ഒരു പുരുഷന്റേയോ വസ്ത്രങ്ങളെല്ലാം അഴിച്ച് കളയുന്നു.  നഗ്നനോ നഗ്നയോ ആക്കപ്പെട്ട വ്യക്തിയുടെ കയ്യില്‍ ഒരു വാള് കൊടുക്കുന്നു.  ഇങ്ങിനെ നഗ്നനായ പുരുഷനെ മഹാദേവനെന്നും നഗ്നയായ സ്ത്രീയെ മഹാദേവിയെന്നും വിളിക്കുന്നു.  അവിടെ കൂടിയിരിക്കുന്നവര്‍ ആ വ്യക്തിയുടെ ജനനേന്ദ്രിയം തൊട്ടു നമസ്കരിക്കുകയും വീണ്ടും മദ്യം കഴിക്കുകയും ചെയ്യുന്നു.  മത്തു പിടിക്കുന്നവരെ മദ്യപിച്ച ശേഷം ബന്ധങ്ങളുടെ പരിശുദ്ധിയൊന്നും നോക്കാതെ വെറും കാമത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു.  അമിതമായി മത്തുപിടിച്ചവര്‍ തമ്മില്‍ തല്ലുകയോ പിടിവലികൂടുകയോ തലമുടിക്കുത്തിനു പിടിക്കുകയോ ചെയ്യും.  ചിലര്‍ അവിടെ ശര്‍ദ്ദിക്കും.  എന്തുകഴിക്കാനും മടിക്കാത്ത അവസ്ഥയിലെത്തിയവര്‍ ആ ശര്‍ദ്ദി പോലും എടുത്തു കഴിക്കും.  അത് മഹത്തരമായ കാര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു”&lt;br /&gt;&lt;br /&gt;പച്ചകാമത്തില്‍ അധിഷ്ടിതമായ ഒരു പേക്കൂത്താണ് താന്ത്രിക പൂജയെന്ന് ഈ വിവരണം വ്യക്തമാക്കുന്നു.  പട്യാലയിലെ മഹാരാജാവ് സര്‍ ബുവിഹര്‍ സിംഗ് തന്റെ കൊട്ടാരത്തില്‍ താന്ത്രികപൂജ നടത്തിയിരുന്നതായി രേഖകളുണ്ട്.  ഇതിലേക്കായി മുന്നൂറ് സ്ത്രീകളെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്നു.  താന്ത്രിക പൂജയുടെ മറവില്‍ കൊട്ടാരങ്ങളില്‍ രാജാക്കന്മാരും പുരോഹിതന്മാരും ലൈംഗികപേക്കൂത്തുകളാണ് നടത്തിയിരുന്നത്.  പിന്നീട് താന്ത്രിക മതം ആര്യന്മാരുടെ സ്വാധീനത്താല്‍ തകര്‍ക്കപ്പെട്ടു.  എന്നാല്‍ ആചാരങ്ങളും വിശ്വാസങ്ങളും കൈവെടിയാന്‍ കൂട്ടാക്കാത്തവര്‍ പിന്നീടുമുണ്ടായിരുന്നു.  ആര്യന്മാരാല്‍ താന്ത്രിക പൂജാവിധികള്‍ക്ക് മാറ്റമുണ്ടായെങ്കിലും പ്രധാന കര്‍മ്മം സ്ത്രീപുരുഷ സംയോഗത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.  താന്ത്രികപൂജക്കായി കൊട്ടാരങ്ങളില്‍ പാര്‍പ്പിക്കപ്പെട്ട സ്ത്രീകളുടെ പിന്‍‌തലമുറക്കാരാണ് ദേവദാസികള്‍ എന്ന് അഭിപ്രായമുണ്ട്.  &lt;br /&gt;&lt;br /&gt;പ്രകൃതിയേയും പുരുഷപ്രതീകമായ ലിംഗത്തേയും പൂജിക്കുന്നതിലൂടെ പ്രാകൃതമായ ഒരു ആരാധനാ സമ്പ്രദായത്തിന്റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തുകയാണ് ഇന്നത്തെ സമൂഹം ചെയ്യുന്നത്.  സ്ത്രീയുടെ നഗ്നതയും ആര്‍ത്തവരക്തവും ശുക്ലവും കാമവുമായി ബന്ധപ്പെട്ട പലതും ആരാധനാ വസ്തുക്കളല്ലാതായി കഴിഞ്ഞിരിക്കുന്നു.  ശാസ്ത്രാവബോധവും ജീവിതത്തെപ്പറ്റിയുള്ള പുതിയ കാഴ്ച്ചപ്പാടുകളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെയാണ് ഈ മാറ്റത്തിനു പിന്നിലെ പ്രചോദനങ്ങള്‍....&lt;br /&gt;&lt;br /&gt;&lt;br /&gt;ചരിത്രത്തിന്റെ ഗതിവിഗതികളിലെ മൂകസാക്ഷിയാണ്  ശിവലിംഗം....... &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/SZvorzHRArI/AAAAAAAAAaA/HUzuMp7IFm8/s1600-h/Shiva+Linga.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 131px; height: 167px;" src="http://2.bp.blogspot.com/_AQN4iC3scYU/SZvorzHRArI/AAAAAAAAAaA/HUzuMp7IFm8/s320/Shiva+Linga.jpg" border="0" alt=""id="BLOGGER_PHOTO_ID_5304088825311593138" /&gt;&lt;/a&gt;      &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രങ്ങള്‍ക്ക് കടപ്പാട്:&lt;span style="font-weight:bold;"&gt; ഗൂഗിള്‍&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-5567998823972769979?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/5567998823972769979/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=5567998823972769979' title='52 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5567998823972769979'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5567998823972769979'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/02/blog-post_18.html' title='താന്ത്രിക പൂജ'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_AQN4iC3scYU/SZvpAm3Z8zI/AAAAAAAAAaI/IqtXSvMjx1Y/s72-c/linga.jpeg' height='72' width='72'/><thr:total>52</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-6098783747600983324</id><published>2009-02-13T01:28:00.005+05:30</published><updated>2009-02-13T02:01:46.368+05:30</updated><title type='text'>രവിവര്‍മ്മയും ഹുസൈനും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_AQN4iC3scYU/SZSAT--ul8I/AAAAAAAAAZk/VNGEI3gGOq8/s1600-h/Ravi.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 202px; height: 292px;" src="http://4.bp.blogspot.com/_AQN4iC3scYU/SZSAT--ul8I/AAAAAAAAAZk/VNGEI3gGOq8/s400/Ravi.jpg" border="0" alt=""id="BLOGGER_PHOTO_ID_5302003742133884866" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈ ചിത്രം രാജാ രവിവര്‍മ്മ വരച്ചത്...&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/SZSBSzV0sEI/AAAAAAAAAZs/Dy1WI_iunEY/s1600-h/Husian.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 221px; height: 297px;" src="http://2.bp.blogspot.com/_AQN4iC3scYU/SZSBSzV0sEI/AAAAAAAAAZs/Dy1WI_iunEY/s400/Husian.gif" border="0" alt=""id="BLOGGER_PHOTO_ID_5302004821341286466" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇത് എം എഫ് ഹുസൈന്‍ വരച്ചത്....&lt;br /&gt;&lt;br /&gt;ഹൈന്ദവതയെ മന:പൂര്‍വ്വം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ എം എഫ് ഹുസൈന്‍ ബ്രഷ് ചലിപ്പിച്ചതിന്റെ ഫലമാണോ ഈ ചിത്രം...&lt;br /&gt;എന്നാണ് &lt;span style="font-weight:bold;"&gt;&lt;a href="http://www.hindujagruti.org/activities/campaigns/national/mfhussain-campaign/"&gt;ഇവിടെ&lt;/a&gt;&lt;/span&gt; പറയുന്നത്&lt;br /&gt;&lt;br /&gt;എം എഫ് ഹുസൈന്‍ എന്ന കലാകാരനില്‍ ഹൈന്ദവ വിദ്വേഷം ഒളിഞ്ഞിരുപ്പുണ്ടോ?&lt;br /&gt;ഹുസൈന്റെ ഉള്ളിലെ സ്പര്‍ദ്ധയുടെ ബഹിര്‍സ്ഫുരണമാണോ ഇത്തരം സൃഷ്ടികള്‍ക്ക് പിന്നില്‍?&lt;br /&gt;&lt;br /&gt;അതെ എന്നാണ് ഉത്തരമെങ്കില്‍....&lt;br /&gt;&lt;br /&gt; ഹുസൈനെന്ന മുസ്ലിം കലാകാരന് ഹിന്ദുമതത്തിനോട് സ്പര്‍ദ്ധയുണ്ടാവാന്‍ കാരണമെന്ത്?&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രങ്ങള്‍ &lt;span style="font-weight:bold;"&gt;ഗൂഗിളിനു&lt;/span&gt; സ്വന്തം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-6098783747600983324?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/6098783747600983324/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=6098783747600983324' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6098783747600983324'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6098783747600983324'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/02/blog-post_13.html' title='രവിവര്‍മ്മയും ഹുസൈനും'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AQN4iC3scYU/SZSAT--ul8I/AAAAAAAAAZk/VNGEI3gGOq8/s72-c/Ravi.jpg' height='72' width='72'/><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-1475468185924151203</id><published>2009-02-11T10:23:00.003+05:30</published><updated>2009-02-11T10:38:09.321+05:30</updated><title type='text'>ദേവിയുടെ മുലകളുടെ എണ്ണം...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_AQN4iC3scYU/SZJcdaHSXBI/AAAAAAAAAZc/jeOOt_MZrew/s1600-h/boobsgod.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 300px; height: 400px;" src="http://4.bp.blogspot.com/_AQN4iC3scYU/SZJcdaHSXBI/AAAAAAAAAZc/jeOOt_MZrew/s400/boobsgod.jpg" border="0" alt=""id="BLOGGER_PHOTO_ID_5301401371664342034" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നെറ്റില്‍ നിന്നും കിട്ടിയ ഒരു ചിത്രമാണിത്...&lt;br /&gt;ഈ ദേവിക്ക് എത്ര മുലകളുണ്ടെന്ന് നോക്കൂ..&lt;br /&gt;ദൈവങ്ങള്‍ക്ക് രൂപം നല്‍കിയ മനുഷ്യന്റെ മറ്റൊരു കരവിരുതാണോ ഇത്?&lt;br /&gt;ഈ ചിത്രത്തിലെ ദേവി ഏത് മതത്തിലുള്ളതാണെന്ന് ആര്‍ക്കെങ്കിലും അറിയാ‍മോ?&lt;br /&gt;ഗ്രീക്കോ റോമനോ ഈജിപ്ഷ്യനോ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ദേവിയെ കുറിച്ച് അറിവുള്ളവര്‍ പറഞ്ഞു തരൂ.....&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രത്തിന് കടപ്പാട്:&lt;span style="font-weight:bold;"&gt; Picscrazy.com&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-1475468185924151203?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/1475468185924151203/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=1475468185924151203' title='62 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/1475468185924151203'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/1475468185924151203'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/02/blog-post_11.html' title='ദേവിയുടെ മുലകളുടെ എണ്ണം...'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AQN4iC3scYU/SZJcdaHSXBI/AAAAAAAAAZc/jeOOt_MZrew/s72-c/boobsgod.jpg' height='72' width='72'/><thr:total>62</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-9099569314824195075</id><published>2009-02-09T18:12:00.002+05:30</published><updated>2009-02-09T18:23:42.909+05:30</updated><title type='text'>പോലിസ്</title><content type='html'>ക്രമസമാധാനം പരിപാലിക്കുന്നതില്‍ ജാഗരൂകനായ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിന്റെ ചിത്രം കാണൂ...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_AQN4iC3scYU/SZAli5Vro-I/AAAAAAAAAZU/kZv8uvdGkiQ/s1600-h/police+copy.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 368px; height: 400px;" src="http://1.bp.blogspot.com/_AQN4iC3scYU/SZAli5Vro-I/AAAAAAAAAZU/kZv8uvdGkiQ/s400/police+copy.jpg" border="0" alt=""id="BLOGGER_PHOTO_ID_5300778042852615138" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സ്ത്രീകളുടെ ഇടയില്‍ ക്രമസമാധാന പരിപാലനത്തില്‍ വ്യാപൃതനായിരിക്കുന്ന ഇദ്ദേഹം വെറുമൊരു കോണ്‍സ്റ്റബിളല്ലെന്ന് അദ്ദേഹത്തിന്റെ തോളത്തെ നക്ഷത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.  സര്‍ക്കിള്‍ ഇസ്പെക്ടര്‍ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്റെ കയ്യ് ക്രമസമാധാന പരിപാലനത്തില്‍ വ്യാപൃതമല്ലെ....!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-9099569314824195075?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/9099569314824195075/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=9099569314824195075' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/9099569314824195075'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/9099569314824195075'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/02/blog-post_09.html' title='പോലിസ്'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_AQN4iC3scYU/SZAli5Vro-I/AAAAAAAAAZU/kZv8uvdGkiQ/s72-c/police+copy.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-2066472709073900272</id><published>2009-02-03T15:40:00.004+05:30</published><updated>2009-02-03T15:56:53.438+05:30</updated><title type='text'>സ്ത്രീ = ?</title><content type='html'>കഴിഞ്ഞ ദിവസം മെയിലില്‍ കിട്ടിയ ഒരു തിയറമാണ് താഴെ കാണുന്നത്.&lt;br /&gt;പ്രശ്നങ്ങളുടെ ആകെ തുകയാണ് സ്ത്രീകള്‍ എന്നാണ് ഈ തിയറം കാണിക്കുന്നത്.&lt;br /&gt;ഒന്ന് വിശകലനം ചെയ്തു നോക്കൂ....&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_AQN4iC3scYU/SYgbp_pcpwI/AAAAAAAAAYQ/dB1jS0HzknE/s1600-h/image001l3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 289px; height: 400px;" src="http://2.bp.blogspot.com/_AQN4iC3scYU/SYgbp_pcpwI/AAAAAAAAAYQ/dB1jS0HzknE/s400/image001l3.jpg" border="0" alt=""id="BLOGGER_PHOTO_ID_5298515369875252994" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ വിശകലനം ശരിയാണോ?&lt;br /&gt;&lt;br /&gt;എന്താ നിങ്ങളുടെ അഭിപ്രായം.......&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-2066472709073900272?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/2066472709073900272/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=2066472709073900272' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2066472709073900272'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2066472709073900272'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/02/blog-post.html' title='സ്ത്രീ = ?'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SYgbp_pcpwI/AAAAAAAAAYQ/dB1jS0HzknE/s72-c/image001l3.jpg' height='72' width='72'/><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-4168154755887348229</id><published>2009-01-27T19:01:00.003+05:30</published><updated>2009-01-27T22:39:32.954+05:30</updated><title type='text'>സംഘപരിവാര്‍ ബ്ലോഗ് ആക്രമിക്കുമ്പോള്‍</title><content type='html'>മംഗലാപുരത്തെ പബ്ബില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ മര്‍ദ്ദിച്ചതിന് ശ്രീരാമ സേനാ നേതാവ് പ്രസാദ് അത്താവറിനെ കര്‍ണ്ണാടക പോലിസ് അറസ്റ്റു ചെയ്തു.  ഈ സംഭവവുമായി ബന്ധപ്പെട്ട പത്ത് ശ്രീരാമ സേനാ പ്രവര്‍ത്തകരെ ശനിയാഴ്ച്ച രാത്രി അറസ്റ്റു ചെയ്തിരുന്നു.  സ്ത്രീകള്‍ പബ്ബുകളില്‍ പോകുന്നതും മദ്യപിക്കുന്നതും ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല എന്നതാണ് സ്ത്രീകള്‍ക്ക് നേരെ നടന്ന ഈ കയ്യേറ്റത്തെ ന്യായീകരിച്ചു കൊണ്ട് ശ്രീരാമ സേനാ വ്യക്തമാക്കിയത്.  സേനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എട്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു.  ആക്രമണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവവുമായി ബന്ധപ്പെട്ട ആരേയും അറസ്റ്റു ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  ജനരോക്ഷം ഭയന്നാണ് കര്‍ണ്ണാടക പോലിസ് പിന്നീട് ശ്രീരാമ സേനാ പ്രവര്‍ത്തകരേയും നേതാവിനേയും അറസ്റ്റു ചെയ്തത്.  &lt;br /&gt;&lt;br /&gt;സമാന സംഭവമാണ് റിപ്പബ്ലിക് ദിനത്തിന്റെ അന്ന് നാസിക്കില്‍ ഉണ്ടായത്.  ഇവിടത്തെ ഒരു സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിക്കെത്തിയ അദ്ധ്യാപകരേയും കുട്ടികളേയും രക്ഷിതാക്കളേയും മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സഭാ പ്രവര്‍ത്തകര്‍ ആക്രമിച്ചു.  റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവിടെ ആക്രമണം നടത്തിയത്.&lt;br /&gt;&lt;br /&gt;രണ്ട് സംഭവങ്ങളിലും ഭാരത സംസ്കാരത്തിന്റേയും ഹൈന്ദവതയുടേയും സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന അതി ഹൈന്ദവന്‍‌മാരാണ് പ്രതി സ്ഥാനത്തുള്ളത്.   സ്ത്രീകള്‍ പബ്ബില്‍ പോകുന്നത് ഇന്‍ഡ്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമല്ല.  പക്ഷെ ഹൈന്ദവ പ്രഭൃതികളെ  സ്ത്രീകളുടെ ഈ പ്രവര്‍ത്തി അലോസരപ്പെടുത്തി എന്നതാണ് വസ്തുത.  ഇന്‍ഡ്യയില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് ഹൈന്ദവ സംഘടനകളുടെ അനുവാദം കൂടി വേണം എന്ന സന്ദേശം നല്‍കാനാണ് ശ്രീരാമന്റെ പേരിലുള്ള സംഘടന ഈ സംഭവത്തില്‍ കൂടി ശ്രമിക്കുന്നത്.  നാസിക്കിലെ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്നതാണ് നവ നിര്‍മ്മാണ്‍ സഭക്കാരെ ആക്രമണത്തിനു പ്രേരിപ്പിച്ചത്.  റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിക്കുന്നത് തെറ്റാണെങ്കില്‍ അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മഹാരാഷ്ട്രയില്‍ നിയമവും പോലിസും ഉണ്ട്.  പക്ഷെ നവ നിര്‍മ്മാണ്‍ സഭക്കാര്‍ അത്തരം നിയമവാഴ്ച്ചയെ അംഗീകരിക്കുന്നില്ലെന്നും അവരുടേതായ നിയമം നടപ്പാക്കാനാണ് ശ്രമിച്ചതെന്നും മനസിലാക്കാം.&lt;br /&gt;&lt;br /&gt;ശ്രീരാമ സേനയും നവ നിര്‍മ്മാണ്‍ സഭയും പേരുകളില്‍ വ്യത്യസ്തമാണെങ്കിലും രണ്ട് സംഘടനകളും മത തീവ്രവാദത്തിന്റെ വക്താക്കളാണെന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നു.  താലിബാന്റെ പ്രവര്‍ത്തന ശൈലി സ്വായത്തമാക്കി ഇന്‍ഡ്യന്‍ സംസ്കാരത്തിന്റെ സംരക്ഷകരെന്ന അവകാശവാദവുമായിട്ടാണ് നവ രാക്ഷ്ട്ര നിര്‍മ്മാണത്തിന് ഇവര്‍ ലക്ഷ്യമിടുന്നത്.  ഇന്‍ഡ്യന്‍ സംസ്കാരം എന്തെന്നും അത് എങ്ങനെയൊക്കെ സംരക്ഷിക്കണമെന്നും തീരുമാനിക്കേണ്ടത് ഇത്തരത്തിലുള്ള ഹൈന്ദവ ഭീകരന്‍‌മാരാണോ?  സംസ്കാരം കാത്തു സൂക്ഷിക്കാന്‍ ഇവര്‍ സ്വന്തം രാജ്യത്തെ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുമ്പോള്‍ മറ്റൊരു താലിബാന്റെ ജനനമല്ലെ സംഭവിക്കുന്നത്?&lt;br /&gt;&lt;br /&gt;ഇന്‍ഡ്യയെ ഒരു ഹൈന്ദവ രാക്ഷ്ട്രമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യവുമായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറും അതുമായി ബന്ധപ്പെട്ട മറ്റ് പോഷക സംഘടനകളും ഇവിടെ നടത്തി വരുന്നത്.  സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശീയ ഹത്യകള്‍ നിരവധി തവണ ഇവിടെ അരങ്ങേറുകയുണ്ടായി.  ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളില്‍ ഒരാളായ ബാബുബജ്‌രംഗിയുടെ സംഭാഷണം രഹസ്യ ക്യാമറയിലൂടെ പകര്‍ത്തിയത് തെഹല്‍ക്ക പുറത്തുവിടുകയുണ്ടായി.  വര്‍ദ്ധിച്ച അഭിമാനത്തോടെ ഗുജറാത്ത് കൂട്ടക്കൊലയില്‍ ആവേശം പൂണ്ട ബജ്‌രംഗി പറയുന്നു....&lt;br /&gt;&lt;br /&gt;“ ഒരൊറ്റ മുസ്ലിം കടയും ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല, ഞങ്ങള്‍ എല്ലാം തീയിട്ടു....ഇവറ്റയെ തീവയ്ക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.  കാരണം ഈ തന്തയില്ലാത്തവന്മാര്‍ക്ക് സംസ്കരിക്കുന്നത് ഇഷ്ടമല്ല, അവറ്റകള്‍ക്ക് പേടിയാണ്....എനിക്ക് അവസാനമായി ഒരൊറ്റ ആഗ്രഹമേ ഉള്ളൂ.  എന്നെ വധശിക്ഷക്ക് വിധിച്ചോട്ടെ, എന്നെ തൂക്കിക്കൊല്ലുന്നതിനു മുമ്പ് രണ്ട് ദിവസം തരണം.  ഇവറ്റകള്‍ ഏഴോ എട്ടോ ലക്ഷംപേര്‍ താമസിക്കുന്ന ജുഹാപുരയില്‍ ഒന്ന് പോയി തകര്‍ക്കണം.....&lt;br /&gt;&lt;br /&gt;ഫാസിസം അതിന്റെ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍  ആഘോഷിക്കുന്നത് ഇത്തരം   ബാബുബജ്‌രംഗിമാരിലൂടെയാണ്.  &lt;br /&gt;&lt;br /&gt;ഹിന്ദുത്വം അതിന്റെ ഉദ്ഭവകാലം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഇതാണ്.  ഹിന്ദു ഫാസിസം ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ്ണ കേന്ദ്രീകൃതവും മതവിദ്വേഷത്തിലധിഷ്ഠിതവുമായ സങ്കുചിത ദേശീയതയുടെ അപകടകരമായ ഉദാഹരണങ്ങളാണ് മംഗലാപുരത്തെ പബ്ബാക്രമണവും നാസിക്കിലെ സ്കൂള്‍ ആക്രമണവും.  ഹിറ്റലര്‍ക്ക് ദേശീയതയെന്നാല്‍ ആര്യവംശമായിരുന്നു, ഗോള്‍വാള്‍ക്കര്‍ക്ക് ഹിന്ദുത്വവും.  &lt;br /&gt;&lt;br /&gt;“ ഹിന്ദുരാക്ഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുകയും പുനരുത്തേജിപ്പിക്കുകയും ജനത്തെ മോചിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയ പ്രസ്ഥാനങ്ങള്‍ മാത്രമേ ശരിക്കും ദേശീയമാകുന്നുള്ളു.  സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുവംശത്തെ മഹത്വവത്കരിക്കണം.  അങ്ങനെ ചെയ്യുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ദേശീയമാകുന്നുള്ളൂ“ (ഗോള്‍വാള്‍ക്കര്‍, നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു)&lt;br /&gt;&lt;br /&gt;ഗോള്‍വാള്‍ക്കറുടെ ഈ ആശയങ്ങളില്‍ പ്രചോദനം കൊള്ളുന്ന സംഘപരിവാറുകാരന്‍ ഹൈന്ദവതയെ ഹൃദയത്തില്‍ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗുജറാത്തും, മംഗലാപുരവും, നാസിക്കും ഉദാഹരണങ്ങളായി മാറുന്നത്.  കായികമായ ഈ മഹത്വവത്ക്കരണത്തിനു പുറമെ ബൌദ്ധികമായ മഹത്വവത്ക്കാരണവും സംഘപരിവാറുകാരന്റെ അജണ്ടയില്‍പ്പെടും.  കലയും സാഹിത്യവും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും ജാതീയത പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരേയും അച്ചടിമാധ്യമത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ശക്തമായ സാമൂഹിക വിമര്‍ശനം അഴിച്ചു വിടുമ്പോള്‍ സംഘപരിവാറുകാരന്‍ അസഹിഷ്ണത പ്രകടിപ്പിക്കുന്നത് ഇത് കാരണമാണ്.  കേരളത്തില്‍ ഭഗവാന്‍ കാലുമാറിയപ്പോള്‍ ഈ അസഹിഷ്ണത നാം കണ്ടതാണ്.  ജാതീയ അടിത്തറയില്‍ നിന്ന് കളിക്കുന്ന ഹിന്ദുമതത്തിന് ജാതി ഇല്ലാതാവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല.  സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുത്വത്തെ മഹത്വവത്കരിക്കാന്‍ പണിപ്പെടുന്ന സംഘപരിവാറുകാരന്‍ ജാതീയത തുടങ്ങിയ തിന്മകളെ എതിര്‍ക്കുന്നവര്‍ക്ക് നേരെ തിരിയുന്നത് ഇത്തരുണത്തിലാണ്.  &lt;br /&gt;&lt;br /&gt;ഇരുണ്ടകാലത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തിനെ പുനര്‍സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തിയും കായികമായി നേരിട്ടും വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പഴയകാല തിന്മകള്‍ പുതുതലമുറ അറിയരുത് എന്ന ഉദ്ദേശത്തോടെയാണ്.  സ്കൂളുകളിലെ പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതില്‍ അധികാരത്തിന്റെ കൈകടത്തല്‍ പ്രകടമാവും.  അതത് കാലത്തെ ഭരണവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാവും പാഠങ്ങള്‍ തയ്യാറാക്കുക.  ഇവിടെ ചില ഊന്നലുകളും ഒഴിവാക്കലുകളും സംഭവിക്കും.  ഭരണത്തില്‍ ഇടപെടാന്‍ കരുത്തുള്ള മത-സമുദായ സംഘടനകള്‍ പാഠ പുസ്തക കരിക്കുലം കമ്മിറ്റിയെ സ്വാധീനിക്കുന്നു.  ചില പാഠങ്ങള്‍ പഠിപ്പിക്കരുതെന്നും ചില പുസ്തകങ്ങള്‍ ഒഴിവാക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.  ഇത്തരം ഇടപെടലുകളിലൂടെ ടിപ്പു സുല്‍ത്താനെ മത്രഭ്രാന്തനോ ദേശസ്നേഹിയോ ആക്കാം.  മലബാര്‍ കലാപത്തെ കര്‍ഷക കലാപമോ വര്‍ഗീയ ലഹളയോ ആക്കാം.  പുന്നപ്ര-വയലാര്‍ സമരത്തെ കമ്മ്യൂണിസ്റ്റ് കലാപമോ സ്വാതന്ത്ര്യ സമരമോ ആക്കാം.  കുത്തബ്‌മീനാര്‍ ഹിന്ദു സ്മാരകവുമാവാം.....&lt;br /&gt;&lt;br /&gt;ഇത്തരത്തിലൊരു സെന്‍സര്‍ഷിപ്പിന് സംഘപരിവാര്‍ സദാ ജാഗരൂകരാണ്, കാരണം കഴിഞ്ഞ കാല സവര്‍ണ്ണ മേധാവിത്വ ചരിത്രങ്ങള്‍ പഠിക്കാന്‍ ഇട വന്നാല്‍ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.  കേരള ചരിത്രത്തിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങളായ ചാന്നാര്‍ ലഹള, മുലക്കരം പിരിവ്, വഴിനടക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ തുടങ്ങിയ ജാതിമേല്‍ക്കോയ്മയുടെ കൊടുംക്രൂരതകള്‍  പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനെ ഇവര്‍ എതിര്‍ക്കുന്നതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല.  സവര്‍ണ്ണപക്ഷ ചരിത്ര രചയിതാക്കള്‍ ഇതൊക്കെ മുന്‍‌കൂട്ടി കണ്ട് ഒഴിവാക്കേണ്ടതിനെ ഒഴിവാക്കി ചരിത്രം രചിക്കാന്‍ ശ്രദ്ധാലുക്കളായിരുന്നു.  എന്നാല്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് വഴിപ്പെടാതെ ചരിത്രം വിചിന്തനം ചെയ്യാന്‍ ശ്രമിക്കുന്നവരെ വരുതിയിലാക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ മടിക്കില്ല.  നിരന്തരമായ വേട്ടയാടലിലൂടെ ഇത്തരം രചയിതാക്കളെ നിയന്ത്രിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും.  ഇങ്ങനെയുള്ള ഇടപെടലുകള്‍ കാരണം ഇവിടെ ഭഗവാന്‍ കാലുമാറുന്നു പോലുള്ളവ നിരോധിക്കപ്പെടുന്നു.  യഥാര്‍ത്ഥത്തില്‍ ഈ വക നിയന്ത്രണങ്ങള്‍ വിവിധ ചിന്താഗതികള്‍ തമ്മിലുള്ള സംവാദത്തിന്റെ അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്.  പൌരസമൂഹത്തിന്റെ ചിന്തയുടെ കുത്തക ഏറ്റെടുക്കാനുള്ള വ്യഗ്രതയില്‍ ഇത് അവര്‍ക്ക് മനസ്സിലാവില്ല അഥവാ മനസിലായാലും അത് അനുവദിക്കാനുള്ള ചങ്കുറപ്പുകാണില്ല.&lt;br /&gt;&lt;br /&gt;നിരന്തരം ഹിന്ദുത്വത്തിന്റെ ശിഥിലതകളിലേക്ക് ഒരാള്‍ വെളിച്ചം വീശാന്‍ ശ്രമിച്ചാല്‍ ഇവര്‍ പ്രകോപിതരാവുന്നത് അത് കൊണ്ടാണ്.  പഴയകാല കറുത്ത ചരിത്രത്തിന്റെ ഇന്നത്തെ വക്താക്കളായി പരിലസിക്കുന്നവര്‍ ജാതി വ്യവസ്ഥക്കെതിരെയുള്ള മുന്നേറ്റങ്ങളെ ജാതി ഭത്സനങ്ങളായി ചിത്രീകരിക്കാന്‍ വെമ്പുന്നത് ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ടിച്ചിരിക്കുന്ന സംഘപരിവാറുകാരന്‍ സ്വാധീനം ചെലുത്തുന്നത് കാരണമാണ്.  സരസ്വതിയുടെ മുലകളുടെ എണ്ണം തിരക്കിയതിനല്ല്ല്ല ജാതീയമായി ആക്ഷേപിച്ച് തെറിപറഞ്ഞതിനാണ് പരാതി കൊടുത്തതെന്ന്  പ്രത്യക്ഷത്തില്‍ പറയുമ്പോഴും ജാതിക്കെതിരേയും ഹൈന്ദവതക്കെതിരേയും പ്രതികരിച്ചതിലുള്ള പ്രതികാര നടപടിയാണു ഇവരുടെ ഹിഡന്‍ അജണ്ടയിലുള്ളത്.  സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് തടസ്സമാവുന്ന മീഡിയം അത് ബ്ലോഗായാലും തങ്ങളുടെ വരുതിയിലാക്കണം എന്നതാണ് ഉദ്ദേശം.  ജാതീയമായി തെറി പറഞ്ഞതിലുള്ള പ്രതിഷേധത്തിനുപരി സവര്‍ണ്ണ മേല്‍ക്കോയ്മക്ക് നേരെയുണ്ടായ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യമിടുന്നത്.&lt;br /&gt;&lt;br /&gt;സംഘപരിവാര്‍ ജാഗരൂകരാണ്, ഇനിയും ബ്ലോഗുകള്‍ ആക്രമിക്കപ്പെടാം....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-4168154755887348229?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/4168154755887348229/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=4168154755887348229' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4168154755887348229'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4168154755887348229'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/01/blog-post_27.html' title='സംഘപരിവാര്‍ ബ്ലോഗ് ആക്രമിക്കുമ്പോള്‍'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-2337777279067499590</id><published>2009-01-26T00:01:00.004+05:30</published><updated>2009-01-26T04:37:25.645+05:30</updated><title type='text'>മലയാളി വനിതകള്‍ തീവ്രവാദ പരിശീലനത്തില്‍</title><content type='html'>മുംബൈയ് തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാ ജനകമാണ്.  ഇന്‍ഡ്യയിലും അഫ്‌ഗാനിസ്ഥാനിലും തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ പാക് അധിനിവേശ കാശ്മീരില്‍ 300 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയതായിട്ടാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഇതില്‍ പത്ത്പേര്‍ ചാവേറുകളാണ്.  100 ചാവേറുകള്‍ ഉള്‍പ്പെടുന്ന 400 വനിതകളടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം ഇപ്പോള്‍ നടന്നുവരികയാണ്.  ഈ പുതിയ ബാച്ചില്‍ 40 പേര്‍ ഇന്‍ഡ്യക്കാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  &lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ക്ക് മുന്‍പ് കാശ്മീരില്‍ അറസ്റ്റിലായ വനിതാ തീവ്രവാദി മുംതാസ് അസിയ മാലിക്കിനെ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് സ്ത്രീകളുടെ റിക്രൂട്ട്മെന്റ് വര്‍ധിക്കുന്നതായി എടുത്തു പറഞ്ഞിരിക്കുന്നു.  ഇന്‍ഡ്യയില്‍ തീവ്രവാദ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു വനിതകളില്‍ രണ്ടുപേര്‍ മലയാളികളാണ്.  മലപ്പുറം തിരൂര്‍ പൊറത്തൂര്‍ സ്വദേശിനി സബു നിസാ, നിലമ്പൂര്‍ മമ്പാട് സ്വദേശിനി ഉമുസല്‍ മാബി എന്നിവരാണ് മലയാളി ഏജന്റന്‍‌മാര്‍.  ലഷ്കറെ തോയ്‌ബയുമായി ബന്ധമുള്ള കറാച്ചി സ്വദേശി ഫാത്തിമാ സൈറാ, കാശ്‌മീര്‍ സ്വദേശി മനിഷാ ബീഗം എന്നിവര്‍ക്കാണ് വനിതാ റിക്രൂട്ട്മെന്റിന്റെ മുഖ്യ ചുമതല.  വനിതകളെ റിക്രൂട്ട് ചെയ്യുന്ന നാലംഗ സംഘം കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തിരുവനന്തപുരത്തും നിലമ്പൂരിലെ ചെട്ടിപ്പടിയിലും താമസിച്ചിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.&lt;br /&gt;&lt;br /&gt;തമിഴ്‌നാട്ടില്‍ പിടിയിലായ അബ്‌ദുള്‍ ഗഫൂറിന്റെ ചെന്നൈ രംഗനാഥ് റോഡിലുള്ള വസതി പരിശോധിച്ച അന്വേഷണ സംഘത്തിന് നാലംഗ വനിതാ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും വ്യക്തമായ വിലാസം കിട്ടിയിരുന്നില്ല.  ദക്ഷിണേന്‍ഡ്യയിലെ 12 തീവ്രവാദ വനിതാ റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍ പഴയങ്ങാടി, മഞ്ചേരി, കഴക്കൂട്ടം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു.  &lt;br /&gt;&lt;br /&gt;റിക്രൂട്ട് ചെയ്യപ്പെടുന്ന വനിതകള്‍ക്ക് തദ്ദേശീയ കേന്ദ്രങ്ങളിലാണ് ആദ്യ പരിശീലനം.  പിന്നീട് തീവ്രവാദി പരിശീലന കേന്ദ്രങ്ങളിലെത്തിക്കും.  ഇവിടങ്ങളിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാക് അധിനിവേശ കാശ്‌മീരിലെ പിം‌ബര്‍, പതിഡാര്‍, കോട്‌ലി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും.  ചാവേര്‍ പരിശീലനവും ഇവിടെയാണ്.  ഐ എസ് ഐ, ലഷ്‌കറെ തോയ്‌ബ എന്നിവയില്‍ നിന്നാണ് പരിശീലകര്‍.&lt;br /&gt;&lt;br /&gt;കേരളത്തിനു പുറമെ ഗുജറാത്ത്, യു പി എന്നിവിടങ്ങളിലെ വനിതകളും തീവ്രവാദ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളായ വനിതകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഗുജറാത്ത് പോലിസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തിയിട്ടുണ്ട്.  കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഗുജറാത്ത് പോലിസ് പരിശോധന നടത്തും..&lt;br /&gt;&lt;br /&gt;കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഈ റിപ്പോര്‍ട്ടുകള്‍ തികച്ചും ആശങ്കാ ജനകമാണ്.  സ്ത്രീകള്‍ തീവ്രവാദികളാവുന്നതും ചാവേറുകളായി പൊട്ടിതകരുന്നതും എല്‍ റ്റി റ്റി ഇ പോലുള്ള തീവ്രവാദ സംഘടനകളില്‍ പുതുമയുള്ള കാര്യമല്ല.   കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരൂന്നിയതായി സ്ഥീരീകരിക്കപ്പെടുന്നത് അടുത്ത കാലത്താണ്.  ഇവിടം തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണല്ലെന്ന് പ്രത്യാശിക്കുമ്പോള്‍ തന്നെ അതൊക്കെ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.  സ്ത്രീകളെയും ചാവേറുകളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ മലയാള മണ്ണില്‍ ഇവരുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു എന്ന് വേണം കരുതാന്‍.  &lt;br /&gt;&lt;br /&gt;&lt;br /&gt;ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായി അറിയപ്പെടുന്ന എല്‍ റ്റി റ്റി ഇക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു വനിതകളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍.  1976ല്‍ നിലവില്‍ വന്ന എല്‍ റ്റി റ്റി ഇ നീണ്ട എട്ട് വര്‍ഷത്തെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 1984ലാണ് വനിതാ ഗ്രൂപ്പിനു തുടക്കമിട്ടത്.  അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതി വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു എന്നു വേണം കരുതാന്‍.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു സ്ത്രീകളില്‍ രണ്ട് പേര്‍ കേരളത്തിലുള്ളവരാണ് എന്നത് കേരള മണ്ണിലെ തീവ്രവാദികളുടെ ആഴത്തിലുള്ള വേരോട്ടത്തെ സൂചിപ്പിക്കുന്നു.  &lt;br /&gt;&lt;br /&gt;കേരളം, അശാന്തിയുടെ തീരമായി മാറുകയാണോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-2337777279067499590?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/2337777279067499590/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=2337777279067499590' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2337777279067499590'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2337777279067499590'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/01/blog-post_26.html' title='മലയാളി വനിതകള്‍ തീവ്രവാദ പരിശീലനത്തില്‍'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-4235674202931713051</id><published>2009-01-18T17:23:00.002+05:30</published><updated>2009-01-18T19:51:13.067+05:30</updated><title type='text'>ദേവിയുടെ മുലകളും വയറും</title><content type='html'>ശബ്ദം പുറപ്പെടുവിക്കുന്ന കാഞ്ചീദാമത്തോടുകൂടിയവളും ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമായ സ്തനകുംഭങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞവളും ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളും ശരത്കാലപൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവളും വില്ല്, അമ്പുകള്‍, കയറ്, തോട്ടി എന്നിവ കരതലത്തില്‍ ധരിച്ചവളും പുരമഥനന്റെ അഹങ്കാര സ്വരൂപിണിയുമായ അല്ലയോ ദേവി, നിന്തിരുവടി ഞങ്ങളുടെ മനസ്സില്‍ ഭവിക്കട്ടെ......&lt;br /&gt;&lt;br /&gt;ഹിന്ദു മത വിശ്വാസികള്‍ സരസ്വതിയായും ലക്ഷ്മിയായും പാര്‍വ്വതിയായും സങ്കല്‍പ്പിച്ച് ആരാധിക്കുന്ന ദേവിയുടെ ശരീര സൌന്ദര്യത്തെക്കുറിച്ചുള്ള ഒരു ഭക്തന്റെ വര്‍ണ്ണനയാണ് മുകളില്‍ വായിച്ചത്.  ദേവിയുടെ സ്തനകുംഭങ്ങള്‍ അതായത് മുലകള്‍ ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമത്രെ!  വലിപ്പമേറിയ മുലകളുടെ ഭാരം താങ്ങാനാവാതെ കുനിഞ്ഞവളും, ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളുമാണ് ദേവിയെന്ന് ഭക്തന്‍.  ആരാധിച്ച് വണങ്ങുന്ന ദൈവീകരൂപങ്ങളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വര്‍ണ്ണിക്കുന്ന ഭക്തന്റെ മനസില്‍ ഭക്തിയാണോ കാമമാണോ മുന്നിട്ട് നില്‍ക്കുന്നത്.  ആദി പരാശക്തിയായി പരിലസിക്കുന്ന നിന്തിരുവടിയെ ഒരു സാദാ സ്ത്രീയായിക്കണ്ട് കാമം സ്ഫുരിക്കുന്ന കണ്ണുകളോടെ അവയവങ്ങളുടെ കൊഴുപ്പിനെ അശ്ലീലചുവയോടെ വര്‍ണ്ണിച്ച് സായൂജ്യമടയാനാണോ ഈ ഭക്തന്‍ ശ്രമിക്കുന്നത്.  എല്ലാം ഈശ്വരിനില്‍ അര്‍പ്പിച്ച് അല്ലെങ്കില്‍ ദേവിയില്‍ അര്‍പ്പിച്ചു കഴിയുന്ന മറ്റൊരു ഭക്തനെ ഈ ദേവീ ശരീര വര്‍ണ്ണന ഏത് തരത്തില്‍ സ്വാധീനിക്കും.  &lt;br /&gt;&lt;br /&gt;ദേവിയുടെ നാഭി(പൊക്കിള്‍)യെ കുറിച്ചുള്ള ഭക്തന്റെ വര്‍ണ്ണന കാണുക,&lt;br /&gt;&lt;br /&gt;പര്‍വ്വതപുത്രിയായ അല്ലയോ ദേവീ, നിന്തിരുവടിയുടെ നാഭി സ്ഥിരമായ ഗംഗാവര്‍ത്തമാകുന്നു.  സ്തനങ്ങളാകുന്ന രണ്ടു പൂമൊട്ടുകളോടു കൂടിയ രോമാവലിയാകുന്ന ലതക്ക് അത് ആലവലമാകുന്നു.  നിന്തിരുവടിയുടെ നാഭി മന്മഥന്റെ തേജസ്സാകുന്ന അഗ്നി എരിഞ്ഞു കൊണ്ടിരിക്കുന്ന കുണ്ഡമാകുന്നു.  അത് രതീദേവിയുടെ വിലാസഗൃഹമാകുന്നു.  ഗിരിനയനങ്ങളുടെ തപസ്സിദ്ധിക്കു നിന്തിരുവടിയുടെ നാഭി ഗുഹാദ്വാരമാകുന്നു.  അപ്രകാരം അനിവചനീയമായ നിന്തിരുവടിയുടെ നാഭി സര്‍വ്വോത്കര്‍ഷേണ വര്‍ത്തിക്കുന്നു!....കൊള്ളാം..ഭേഷ്....ബലെ...ബലെ..ഭേഷ്..&lt;br /&gt;&lt;br /&gt;ദേവിയുടെ നാഭീ പ്രദേശത്തെ രോമരാജികളെക്കുറിച്ചും അതിലെ ചുഴികളെകുറിച്ചും വര്‍ണ്ണിക്കുന്ന ഭക്തന്‍ ദേവിയുടെ നാഭി രതിയുടെ കേളീഗൃഹമാണെന്ന് കൂടി പറഞ്ഞിട്ടെ വര്‍ണ്ണന അവസാനിപ്പിക്കുന്നുള്ളൂ....&lt;br /&gt;&lt;br /&gt;ഈ ഭക്തന്‍ തുടര്‍ന്ന് നടത്തുന്ന പല ദേവീ സ്തുതികളും അശ്ലീലതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുള്ളതാണ്.  ഒരു ഘട്ടത്തില്‍ ദേവിയുടെ തുടകള്‍, ആനകളുടെ തുമ്പിക്കൈകളെക്കാളും സൌന്ദര്യമുണ്ടെന്ന് വര്‍ണ്ണിക്കാനും മടിക്കുന്നില്ല...ദൈവം അല്ലെങ്കില്‍ ദേവി എന്ന സങ്കല്‍പ്പത്തില്‍ വിശ്വാസികള്‍ വണങ്ങുന്ന മിത്തുകളെ ഇത്തരത്തില്‍ ഒരു സാദാ സ്ത്രീയുടെ അവയവ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്ന ലാഘവത്തില്‍ വര്‍ണ്ണിക്കുന്നത് ഒരു യഥാര്‍ത്ഥ ഭക്തനാവാന്‍ തരമില്ല.  ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തിന് കളങ്കം ചാര്‍ത്തുകയല്ലേ ഈ ഭക്തന്‍ ചെയ്യുന്നത്...അമ്മ, ലോകമാതാവ് എന്ന സങ്കല്പത്തെ വൃത്തികെട്ട രീതിയില്‍ അവയവ കൊഴുപ്പുള്ള ഒരു മദാലസയായി ചിത്രീകരിക്കുകയാണ് ഭക്തന്‍ ചെയ്യുന്നത്.  അമ്മ എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സന്തതിയുടെ ജല്പനങ്ങള്‍ എന്ന് കണ്ട് ഈ അശ്ലീലതക്കെതിരെ പുറം തിരിഞ്ഞ് നില്‍ക്കാന്‍ കഴിയുമോ? ഇത് അംഗീകരിക്കാന്‍ പാടുണ്ടോ?&lt;br /&gt;&lt;br /&gt;മേല്പറഞ്ഞ വര്‍ണ്ണനകള്‍ സംസ്കൃത ഭാഷയില്‍ എഴുതിയാന്‍ അംഗീകരിക്കണമോ?&lt;br /&gt;&lt;br /&gt;ക്വണത് കാഞ്ചീദാമാ കരികലഭകുംഭസ്തനനതാ&lt;br /&gt;പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ&lt;br /&gt;ധനുര്‍ബാണാന്‍ പാശം സൃണീമപി ദധാനാ കരതലൈ:&lt;br /&gt;പുരസ്താദാസ്താം ന പുരമഥിതുരാഹോപുരിഷികാ&lt;br /&gt;&lt;br /&gt;സ്ഥിരോ ഗംഗാവര്‍ത: സ്തനമുകുലരോമാവലിലതാ-&lt;br /&gt;കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജ:&lt;br /&gt;രതേര്‍ലീലാഗാരം കിമപി തവ നാഭിര്‍ഗിരിസുതേ&lt;br /&gt;ബിലദ്വാരം സിദ്ധേര്‍ഗിരിശനയനാനാം വിജയതേ.&lt;br /&gt;&lt;br /&gt;നേരത്തെ വായിച്ച ദേവിയുടെ അവയവവര്‍ണ്ണനകള്‍ പ്രതിപാദിക്കുന്ന സംസ്കൃത ശ്ലോകങ്ങളാണ് ഇവ.  ദേവഭാഷയായ സംസ്കൃതത്തില്‍ പറയുന്ന കാര്യങ്ങള്‍ പച്ചതെറിയാണെങ്കില്‍ കൂടി അവയെ ദേവവാക്യങ്ങളായി എടുക്കണം എന്നാണ് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത്.  ഇങ്ങനെ ദേവിയെ വര്‍ണ്ണിച്ച് ഭക്തര്‍ക്ക് മാതൃകയാവുന്നത് ഒരു ബ്രാഹ്മണനും അതിയാന്റെ പേര് ശങ്കരാചാര്യര്‍ എന്നുമാണെങ്കില്‍ പിന്നെ സംശയിക്കേണ്ടാ...ഈ ശ്ലോകങ്ങള്‍ക്ക് സഭ്യതയുടെ മാന്യതയുടെ ആധ്യാത്മികതയുടെ പരിവേഷം ചാര്‍ത്താന്‍ താമസമുണ്ടാവില്ല..&lt;br /&gt;&lt;br /&gt;മുകളില്‍ പറഞ്ഞ രണ്ട് ശ്ലോകങ്ങളും അദ്വൈത സങ്കല്‍പ്പത്തിന്റെ വക്താവായ ശങ്കരാചാര്യരുടെ‍ വിഖ്യാതമായ ‘സൌന്ദര്യ ലഹരി‘ എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ദരിച്ചവയാണ്.  ദേവിയെക്കാളും ഉയര്‍ന്ന ഈ ഭക്തന്റെ അവയവ കൊഴുപ്പിന്റെ വര്‍ണ്ണനകള്‍ നാം അംഗീകരിച്ചേ മതിയാവൂ. കാരണം എഴുതിയത് സംസ്കൃതത്തിലും എഴുതിയത് ബ്രാഹ്മണനായ ശങ്കരാചാര്യരുമാണ്.  സ്വന്തം മാതാവിനേക്കാളും ഉയര്‍ന്ന തലത്തില്‍ സങ്കല്‍പ്പിക്കേണ്ട ദേവീ സങ്കല്‍പ്പത്തെ നിസാരമായി അവയവ വര്‍ണ്ണനകളിലൂടെ പുകഴ്ത്തിയാല്‍ ദേവീ പ്രസാദം ഉണ്ടാവും എന്ന വിശ്വാസമാണ് ശങ്കരാചാര്യരെ ഇങ്ങനെയൊക്കെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതാം.  മനുഷ്യ സ്ത്രീയുടെ സൌന്ദര്യത്തെ പുകഴ്ത്തിയാല്‍ നേട്ടം ഉണ്ടാവും എന്ന കാഴ്ച്ചപ്പാടും അദ്ദേഹത്തെ ഈ സൌന്ദര്യ വര്‍ണ്ണനക്ക് പ്രേരിപ്പിച്ചിരിക്കാം.&lt;br /&gt;&lt;br /&gt;പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ആരെങ്കിലും ഈ രീതിയില്‍ ദേവിയെ വര്‍ണ്ണിക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും ഫലം?&lt;br /&gt;&lt;br /&gt;ഹൈന്ദവന്റെ രക്തം തിളക്കും......ഉള്ളിന്റെയുള്ളില്‍ നിത്യവും ആരാധിക്കുന്ന ദേവിയെക്കുറിച്ച് അശ്ലീലം പറയുന്നോ?  എന്നതാവും പിന്നത്തെ പ്രതികരണം....അത്തരം വര്‍ണ്ണനകള്‍ ഹിന്ദുവിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും വാദമുണ്ടാവും.  സരസ്വതി ദേവിക്ക് നാലു കയ്യുണ്ടെന്ന് ഒരു മതം പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങനെയുള്ള രൂപത്തിന് &lt;a href="http://nisaram.blogspot.com/2009/01/blog-post_09.html"&gt;എത്ര മുലയുണ്ടാവും &lt;/a&gt;എന്ന് ഒരാള്‍ക്ക് ന്യായമായും സംശയിച്ചു കൂടെ.  മുല എന്നത് അശ്ലീലമാണെങ്കില്‍ ശങ്കരാചാര്യരും അശ്ലീലതയുടെ വക്താവാണ്.  ശങ്കരാചാര്യരുടെ അവയവ വര്‍ണ്ണന കണ്ട് ഹാലിളകാത്തവര്‍ മുലയുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെതിരെ എന്തിനു ഹാലിളകണം...&lt;br /&gt;   &lt;br /&gt;അഭിപ്രായമെന്നത് ഇരുമ്പുലക്കയല്ല.....അമ്മയെ തല്ലിയാലും രണ്ടഭിപ്രായക്കാരുണ്ടാവും.  &lt;br /&gt;&lt;br /&gt;ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ പാങ്ങില്ലാതെ വരുമ്പോള്‍ പോലിസിനെ വിട്ട് പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അതിലൂടെ അനുഭവിക്കുന്ന രതിസുഖം സ്വയംഭോഗത്തിനു തുല്യമാണ്.  ഇരുണ്ട കാലഘട്ടത്തിന്റെ വൃത്തികെട്ട ചരിത്രം പുനര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍, അതിന്റെ തിരുശേഷിപ്പുകളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ സ്വത്വം മറന്ന് അല്ലെങ്കില്‍ സ്വയം  തിരിച്ചറിയാന്‍ കഴിയാതെ വിചാരണയെ ഭയപ്പെടുന്നത് സാധാരണമാണ്.  ഒരാളിന്റെ ആശയത്തെ അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം, അത് വായിക്കുന്നവരുടെ മനോധര്‍മ്മമാണ്.  &lt;br /&gt;&lt;br /&gt;ചിത്രകാരന്‍ എന്ന ബ്ലോഗര്‍ തന്റെ പോസ്റ്റുകളിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് മറ്റൊരു ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ കേസുകൊടുത്തു.  ഇന്‍ഡ്യന്‍ ഐ ടി നിയമം 67 അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.  കേസു കൊടുത്ത സ്ഥിതിക്ക് നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ.  പക്ഷെ ബൂലോകത്തെ ഇത്തരം പ്രവണതകള്‍ ഒരു നല്ല കീഴ്വഴക്കത്തിനല്ല തുടക്കമിടുന്നത്.  എങ്ങനെ ബ്ലോഗണമെന്നും പോസ്റ്റുകളില്‍ എങ്ങനെ കമന്റിടണമെന്നും ഇനി തീരുമാനിക്കും എന്ന രീതിയില്‍ മറ്റൊരു ബ്ലോഗര്‍ ഭീഷണി സ്വരത്തില്‍ വ്യക്തമാക്കുകയും ചെയ്തു.  ഇവിടെ ചിത്രകാരന്‍ എന്ന് ബ്ലോഗറല്ല വിഷയം.  ബ്ലോഗെഴുതുന്നവന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ അതേ മാധ്യമത്തിലെ ആള്‍ക്കാര്‍ തന്നെ നിയമനടപടി എന്ന ഭീഷണി ഉയര്‍ത്തുന്നു എന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്.  &lt;br /&gt;&lt;br /&gt;പ്രിയപ്പെട്ട ബൂലോകരെ, ബൂലോകത്തെ നശിപ്പിക്കാന്‍ ഛിദ്രശക്തികള്‍   പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.....!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-4235674202931713051?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/4235674202931713051/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=4235674202931713051' title='49 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4235674202931713051'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/4235674202931713051'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/01/blog-post_18.html' title='ദേവിയുടെ മുലകളും വയറും'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>49</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-6130809626926928649</id><published>2009-01-14T12:34:00.006+05:30</published><updated>2009-01-14T13:25:34.200+05:30</updated><title type='text'>നയന്‍‌താരയും മൊബൈലും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_AQN4iC3scYU/SW2aPFCfQfI/AAAAAAAAAV0/_P50fAvNCsA/s1600-h/nayanthara.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 241px; height: 320px;" src="http://3.bp.blogspot.com/_AQN4iC3scYU/SW2aPFCfQfI/AAAAAAAAAV0/_P50fAvNCsA/s320/nayanthara.jpg" border="0" alt=""id="BLOGGER_PHOTO_ID_5291054721071530482" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അനുവാദമില്ലാതെ ചിത്രമെടുത്തതില്‍ കലിപൂണ്ട് സിനിമാ താരം നയന്‍‌താര ആരാധകന്റെ കാമറ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതായി പത്ര വാര്‍ത്ത....&lt;br /&gt;&lt;br /&gt;കോട്ടയം, കോടിമത വിന്‍‌സര്‍ കാസില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ താരസുന്ദരിയെ കണ്ട് കോട്ടയം സ്വദേശിയായ ജോബി എന്ന യുവാവാണ് മൊബൈല്‍ കാമറയില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചത്.  അംഗരക്ഷകര്‍ക്കൊപ്പം താക്കീതു നല്‍കി അടുത്തെത്തിയ നയന്‍‌താര കാമറ പിടിച്ച് വാങ്ങി നിലത്തേക്ക് എറിയുകയായിരുന്നത്രേ.  രണ്ടുദിവസം മുമ്പായിരുന്നു സംഭവം.  സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ബോഡിഗാര്‍ഡില്‍ നായികയായ നയന്‍‌താര ചിത്രീകരണവുമായി ബന്ധപ്പെട്ട് ആഴ്ച്ചകളായി കോട്ടയത്തുണ്ട്.  താന്‍ ചിത്രമെടുത്തില്ലെന്നാണ് അബ്കാരി കൂടിയായ ആരാധകന്‍ പറയുന്നത്.  സംഭവശേഷം പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പരാതി നല്‍കാന്‍ നയന്‍‌താര വിസമ്മതിച്ചതോടെ വിട്ടയച്ചു--&lt;br /&gt;മംഗളം വാര്‍ത്ത, 2009 ജനുവരി 14.&lt;br /&gt;&lt;br /&gt;കാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഒരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു....&lt;br /&gt;മറ്റുള്ളവരുടെ ,പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ചാരകണ്ണുമായി കടന്നു കയറുന്ന ഈ വില്ലന്‍‌മാര്‍ വരുത്തി വയ്ക്കുന്ന വിനകള്‍  ചില്ലറയല്ല.  മൊബൈല്‍ ഫോണ്‍ വില്ലനായ മറ്റൊരു സംഭവം ഈയടുത്ത് ഉണ്ടായി.  ഒരു യുവാവ് തന്റെ മൊബൈലില്‍ പരിചയക്കാരും അല്ലാത്തവരുമായ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് അത് കാണിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഇടപാടുമായി വിലസിയിരുന്നു.  ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം പകര്‍ത്തി അയാള്‍ അവളെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി.  സഹികെട്ട വിദ്യാര്‍ത്ഥിനി സംഭവം വീട്ടുകാരെ അറിയിച്ചു.  അല്പ സ്വല്പം വെട്ടും കുത്തും വശമാക്കിയിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെ ആണ്‍ പ്രജകള്‍ ഒരു ക്വട്ടേഷന്‍ ടീമിന്റെ സഹായത്തോടെ വില്ലനെ ഒതുക്കാന്‍ തന്നെ തീരുമാനിച്ചു.  നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുകൂല സാഹചര്യം ഒത്ത് കിട്ടിയപ്പോള്‍ ടീം തല്പരകക്ഷിയുടെ വലതു കരം വെട്ടി മാറ്റി വിജയശ്രീലാളിതരായി മടങ്ങി.  സംഭവം വാര്‍ത്തയായപ്പോഴാണ് ക്വട്ടേഷന്‍ ടീമിനു പിണഞ്ഞ അബദ്ധം പുറത്തറിഞ്ഞത്. ആളുമാറി  നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിയുടെ കൈപത്തിയാണ് ടീം വെട്ടി മാറ്റിയത്.  യഥാര്‍ത്ഥ വില്ലന്‍ പിടിയിലാവാതെ കുറച്ച് കാലം കഴിച്ചുവെങ്കിലും പോലിസ് അന്വേഷണത്തിനൊടുവില്‍ വലയിലായി.  ഒരു മൊബൈല്‍ ഫോണ്‍ വരുത്തിയ വിന കാരണം,  നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ വലതു കരം നഷ്ടമായി.....&lt;br /&gt;&lt;br /&gt;നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ ഇത്തരം സംഭവങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....തന്റെ ഫോട്ടോ എടുത്തതിന് കാമറ പിടിച്ച് വാങ്ങി തല്ലിതകര്‍ക്കാന്‍ നയന്‍‌താരക്ക് കഴിഞ്ഞു....മറ്റുള്ളവര്‍ക്ക് കഴിയുമോ?&lt;br /&gt;&lt;br /&gt;വൈകൃത മനസിന്റെ ഉടമകളുടെ കയ്യിലിരിക്കുന്ന കാമറ മൊബൈലുകളെ പേടിച്ച് സ്ത്രീകള്‍ ജീവിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൂപ്പു കുത്തിയോ?&lt;br /&gt;&lt;br /&gt;ട്രെയിനിലും ബസിലും എന്തിന് റോഡിലും ഇത്തരം മൊബൈലുകളുമായി ഇരകളെ ലക്ഷ്യമിടുന്നവരെ സ്ത്രീകള്‍ എങ്ങനെ നേരിടും?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-6130809626926928649?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/6130809626926928649/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=6130809626926928649' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6130809626926928649'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6130809626926928649'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/01/blog-post.html' title='നയന്‍‌താരയും മൊബൈലും'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_AQN4iC3scYU/SW2aPFCfQfI/AAAAAAAAAV0/_P50fAvNCsA/s72-c/nayanthara.jpg' height='72' width='72'/><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-2766798306487100851</id><published>2009-01-07T14:37:00.005+05:30</published><updated>2009-01-07T20:33:00.325+05:30</updated><title type='text'>www.songs.pk</title><content type='html'>മുംബൈയില്‍ നടമാടിയ ഭീകരാക്രമണ പരമ്പരകള്‍ക്ക് ശേഷം ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം നാള്‍ക്ക് നാള്‍ വഷളാവുകയാണ്.  ഭീകരാക്രമണങ്ങളിലുള്ള പാക് ഭീകരുടെ ബന്ധം ആദ്യം നിഷേധിച്ചുവെങ്കിലും ഇന്‍ഡ്യയുടെ തെളിവുകള്‍ കൈമാറലും അതോടൊപ്പമുണ്ടായ നിരന്തര സമ്മര്‍ദ്ദവും കാരണം പാകിസ്താന്‍ ചുവട് മാറ്റാന്‍ തയ്യാറായി.  അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിന് വിധേയമായ പാകിസ്താന്‍, ഭീകരരെ ഇന്‍ഡ്യക്ക് കൈമാറില്ലെന്നും വേണമെങ്കില്‍ ഇന്‍ഡ്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവരെ പാക് മണ്ണില്‍ വെച്ച് ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് എത്തി നില്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;ഒരു യുദ്ധ സാധ്യത രണ്ട് രാജ്യങ്ങളും തള്ളിക്കളയുന്നുണ്ടെങ്കിലും ഇരുവരും തങ്ങളുടെ അതിര്‍ത്തികളില്‍ കൊണ്ടുപിടിച്ച സന്നാഹങ്ങള്‍ നടത്തുന്നുണ്ട്.  പലേടത്തു നിന്നും പട്ടാളത്തെ പിന്‍‌വലിച്ച് അതിര്‍ത്തിയില്‍ വിന്യസിക്കുന്ന നടപടി ഇരു ഭാഗത്തും പുരോഗമിക്കുകയാണ്.  ഇതിനിടെ ഇന്‍ഡ്യന്‍ പോര്‍വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്താന്‍ പരാതിപ്പെടുകയുണ്ടായി.  എന്നാല്‍ സാധാരണയുള്ള നിരീക്ഷണ പറക്കല്‍ മാത്രമെ നടത്തിയുള്ളൂ എന്ന വിശദീകരണമാണ് ഇന്‍ഡ്യ നല്‍കിയത്.&lt;br /&gt;&lt;br /&gt;മുംബൈ ആക്രമണത്തിനു ശേഷം ഭീകരര്‍ വെറുതെ ഇരിക്കുന്നില്ല എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തരുന്ന മുന്നറിയിപ്പ്.  ഇന്‍ഡ്യയിലെ കം‌പ്യൂട്ടര്‍ ശൃംഖല തകര്‍ക്കാനുള്ള പദ്ധതികളുമായി അവര്‍ സജീവമാണ്.  ഒരു സൈബര്‍ യുദ്ധത്തിനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.  വിവിധ വെബ് സൈറ്റുകളിലൂടെ ഇന്‍ഡ്യന്‍ നെറ്റ് വര്‍ക്കുകളിലേക്ക് നുഴഞ്ഞ് കയറാന്‍ പാകിസ്താനി ഹാക്കര്‍മാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഇന്‍ഡ്യയില്‍ നിന്നും ധാരാളം ഹിറ്റുകള്‍ പ്രവഹിക്കുന്ന പാക് വെബ് സൈറ്റുകള്‍ ഇതിനായി ഉപയോഗപ്പെടുത്താന്‍ പാക് ഹാക്കര്‍മാര്‍ ശ്രമിക്കും.  അത്തരത്തിലൊരു വെബ് സൈറ്റാണ് www.songs.pk ദിനേന 15 ലക്ഷത്തോളം ഇന്‍ഡ്യക്കാര്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  ഈ വെബ് സൈറ്റ് ദുരുപയോഗം ചെയ്തു മാത്രം നിമിഷ നേരം കൊണ്ട് ഇന്‍ഡ്യയിലെ ലക്ഷക്കണക്കിന് കം‌പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.&lt;br /&gt;&lt;br /&gt;ശേഷി കുറഞ്ഞ വൈറസുകള്‍ക്ക് പകരം ബോട്നെറ്റ്, സുംബീ തുടങ്ങിയ വിനാശകാരികളെ കടത്തിവിട്ടായിരിക്കും പാക് ഹാക്കര്‍മാര്‍ ഇന്‍ഡ്യന്‍ സെര്‍വറുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുക.  കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാക് സൈറ്റുകളില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്തവര്‍ക്ക് പുതിയ ഇനം വൈറസുകളും വേമുകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.  ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായിരിക്കാം ഇതെന്നാണ് ആഭ്യന്തര വകുപ്പ് വൃത്തങ്ങളുടെ നിഗമനം.&lt;br /&gt;&lt;br /&gt;ലഭ്യമായ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ www.songs.pk എന്ന സൈറ്റ് ദുരുപയോഗം ചെയ്ത് ഭീകരര്‍, ഇന്‍ഡ്യന്‍ ശൃംഖലകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് വേണം കരുതാന്‍.  ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ വിലക്കുന്നുണ്ട്.  &lt;br /&gt;&lt;br /&gt;സൂക്ഷിക്കുക, നിങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന ഒരു ഗാനം വഴിയായിരിക്കാം മാരക വൈറസുകള്‍ നിങ്ങളുടെയും, മറ്റുള്ളവരുടെയും അതുവഴി ഈ രാജ്യത്തിന്റെ ആകമാനവും കം‌പ്യൂട്ടറുകളെ നശിപ്പിക്കുന്നത്...&lt;br /&gt;&lt;br /&gt;So beware of www.songs.pk&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-2766798306487100851?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/2766798306487100851/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=2766798306487100851' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2766798306487100851'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2766798306487100851'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2009/01/wwwsongspkcom.html' title='www.songs.pk'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-3531449971735703147</id><published>2008-12-29T17:22:00.004+05:30</published><updated>2008-12-29T18:07:20.473+05:30</updated><title type='text'>നവവത്സരാശംസകള്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_AQN4iC3scYU/SVjCYe68jJI/AAAAAAAAAUI/pwq2LPp2cqI/s1600-h/Happy_New_Year+copy.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 228px;" src="http://4.bp.blogspot.com/_AQN4iC3scYU/SVjCYe68jJI/AAAAAAAAAUI/pwq2LPp2cqI/s320/Happy_New_Year+copy.jpg" border="0" alt=""id="BLOGGER_PHOTO_ID_5285187888592227474" /&gt;&lt;/a&gt;&lt;br /&gt;നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും,&lt;br /&gt;നന്മകളുടെയും തിന്മകളുടെയും,&lt;br /&gt;സമത്വത്തിന്റെയും അസമത്വത്തിന്റെയും,&lt;br /&gt;സമാധാനത്തിന്റെയും യുദ്ധത്തിന്റെയും,&lt;br /&gt;കൂടിച്ചേരലിന്റെയും വേര്‍പാടിന്റെയും,&lt;br /&gt;കൂട്ടായ്മയുടെയും ഒറ്റപ്പെടലിന്റെയും,&lt;br /&gt;സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും,&lt;br /&gt;സഹിഷ്ണതയുടെയും അസഹിഷ്ണതയുടെയും........&lt;br /&gt;ഒരു വര്‍ഷം.....കൂടി യാത്രയാവുന്നു......&lt;br /&gt;&lt;br /&gt;കഴിഞ്ഞതു കഴിഞ്ഞു.....&lt;br /&gt;&lt;br /&gt;അവസാനിക്കാന്‍ പോകുന്ന  ഈ വര്‍ഷത്തിന്റെ അവസാന സ്പന്ദനങ്ങള്‍ക്കും......ആരംഭിക്കാന്‍ പോകുന്ന പുതിയ വര്‍ഷത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍ക്കുമായി നമുക്ക് കാതോര്‍ക്കാം.....&lt;br /&gt;എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ &lt;br /&gt;&lt;br /&gt;&lt;strong&gt;‘നവവത്സരാശംസകള്‍‘&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_AQN4iC3scYU/SVjBXjAmUxI/AAAAAAAAAUA/TiiVop0yjdQ/s1600-h/ZmevFUZc.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 313px; height: 244px;" src="http://3.bp.blogspot.com/_AQN4iC3scYU/SVjBXjAmUxI/AAAAAAAAAUA/TiiVop0yjdQ/s320/ZmevFUZc.jpg" border="0" alt=""id="BLOGGER_PHOTO_ID_5285186772998181650" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചിത്രങ്ങള്‍ക്ക് കടപ്പാട്: &lt;strong&gt;ഗൂഗിള്‍&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-3531449971735703147?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/3531449971735703147/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=3531449971735703147' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/3531449971735703147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/3531449971735703147'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/12/blog-post_29.html' title='&lt;strong&gt;&lt;strong&gt;നവവത്സരാശംസകള്‍&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AQN4iC3scYU/SVjCYe68jJI/AAAAAAAAAUI/pwq2LPp2cqI/s72-c/Happy_New_Year+copy.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-3009497328733315503</id><published>2008-12-03T19:07:00.003+05:30</published><updated>2008-12-03T19:23:57.785+05:30</updated><title type='text'>അനില്‍@ബ്ലോഗിന്റെ പിതാവ് നിര്യാതനായി</title><content type='html'>&lt;strong&gt;&lt;strong&gt;&lt;strong&gt;&lt;a href="http://www.blogger.com/profile/11780583888418188481"&gt;അനില്‍@ബ്ലോഗിന്റെ &lt;/a&gt;പിതാവ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.&lt;br /&gt;&lt;br /&gt;പരേതന് 72 വയസായിരുന്നു, റിട്ടയേര്‍ഡ് സ്കൂള്‍ മാഷാണ്.&lt;br /&gt;&lt;br /&gt;അനിലിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ബൂലോകരോട് അഭ്യര്‍ത്ഥിക്കുന്നു. &lt;/strong&gt;&lt;/strong&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-3009497328733315503?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/3009497328733315503/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=3009497328733315503' title='71 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/3009497328733315503'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/3009497328733315503'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/12/blog-post.html' title='&lt;strong&gt;&lt;strong&gt;അനില്‍@ബ്ലോഗിന്റെ പിതാവ് നിര്യാതനായി&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>71</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-5748970114092789130</id><published>2008-11-17T13:57:00.003+05:30</published><updated>2008-11-17T15:37:44.032+05:30</updated><title type='text'>ചാണക്യനും പതിവ്രതകളും</title><content type='html'>&lt;a href="http://2.bp.blogspot.com/_AQN4iC3scYU/SSFCFMJKMXI/AAAAAAAAATE/kAe732bMT1I/s1600-h/chanakyashastra2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 181px; height: 200px;" src="http://2.bp.blogspot.com/_AQN4iC3scYU/SSFCFMJKMXI/AAAAAAAAATE/kAe732bMT1I/s320/chanakyashastra2.jpg" border="0" alt=""id="BLOGGER_PHOTO_ID_5269565695926612338" /&gt;&lt;/a&gt;&lt;br /&gt;മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ പുരുഷമേധാവിത്വ സങ്കല്പങ്ങളുടെ മൂര്‍ത്തിമദ്ഭാവവുമായിരുന്നു.  അര്‍ത്ഥശാസ്ത്രകാരന്‍ അധ:കൃത വേശ്യകള്‍ക്ക് നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ ആ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനും ശ്രമിച്ചു.  വേശ്യാവൃത്തിയില്‍ അകപ്പെട്ട അധ:കൃത സ്ത്രീകളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ളതായിരുന്നു കൌടില്യന്റെ കുടിലത.  വേശ്യയ്ക്ക് രാജദാസ്യം ഒഴിയുന്നതിന് കൊടുക്കേണ്ടിയിരുന്ന ധനം ഇരുപത്തിനാലായിരം പണമാണ്.  അവള്‍ക്കൊരു കുഞ്ഞുണ്ടെങ്കില്‍ മറ്റൊരു പന്തീരായിരം നല്‍കണം.  ഇത്രയും ഭീമമായ തുക ഒരിക്കലും ഒരു അധ:കൃത വേശ്യക്ക് സമാഹരിക്കാന്‍ കഴിയില്ലെന്ന് ചാണക്യന് വ്യക്തമായിരുന്നു.  അതായത് രാജ്യത്ത് വേശ്യാവൃത്തി നിലനിര്‍ത്തണം എന്ന ശാഠ്യക്കാരനായിരുന്നു ചാണക്യന്‍ എന്ന് വ്യക്തം.  എന്നാല്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കരുതെന്ന നിര്‍ബന്ധവും ചാണക്യനുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എന്ത് ചെയ്തും കാര്യം നേടുക എന്ന ചാണക്യബ്രാഹ്മണ ബുദ്ധി ദേവദാസികള്‍ക്ക് മുന്നില്‍ പതറിയിരുന്നോ?&lt;br /&gt;&lt;br /&gt;വേശ്യകളില്‍ നിന്ന് കരം പിരിച്ച് രാജഭണ്ഡാരത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയും, വേശ്യകളെ നിയമം വഴി നിയന്ത്രിച്ച് ഉപഭോക്താവിന് മെച്ചമായ സേവനം ലഭ്യമാക്കുന്നതിനും ശ്രദ്ധാലുവായിരുന്ന അര്‍ത്ഥശാസ്ത്രകാരന്‍ അക്കാലത്തെ വീട്ടമ്മമാരുടെ കാര്യത്തില്‍ കാണിച്ചിരുന്ന കാകദൃഷ്ടി എന്തുകൊണ്ടും ഒരു പുരുഷമേധാവിക്കു ചേര്‍ന്ന തരത്തിലായിരുന്നു.&lt;br /&gt;&lt;br /&gt;വേശ്യകള്‍ക്ക് നിയമ നിര്‍മ്മാണം നടപ്പാക്കിയ ചാണക്യന്‍ പതിവ്രതകളേയും വെറുതെ വിട്ടില്ല.  അവരെ നിയന്ത്രിക്കാന്‍ വേണ്ടി വളരെ ഹീനമായ പെരുമാറ്റചട്ടങ്ങളാണ് പടച്ചുവിട്ടത്.&lt;br /&gt;&lt;br /&gt;വിവാഹമാണ് വ്യവഹാരങ്ങളില്‍ പ്രഥമസ്ഥാനീയം എന്ന് പറയുന്ന ചാണക്യന്‍, ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പുറത്തു പോകുന്ന സ്ത്രീക്ക് ആറു പണം ദണ്ഡമായി പറഞ്ഞിരിക്കുന്നു.  വീട്ടമ്മയെ വീട്ടിനുള്ളില്‍ തളച്ചിടുന്നതിനുള്ള തന്ത്രമല്ലെ അത്?  അയല്‍ വീട്ടില്‍ പോകുന്ന സ്ത്രീക്ക് ആറു പണവും, ആപത്ത് കാലത്ത് അന്യന്റെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കിയാല്‍ നൂറു പണവും ദണ്ഡം.  ഭര്‍ത്തൃഗൃഹത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തില്‍ പോയാല്‍ പിഴ പന്ത്രണ്ടു പണം.&lt;br /&gt;&lt;br /&gt;മാര്‍ഗ്ഗത്തിങ്കലോ വഴിയില്‍ നിന്നു വിട്ട സ്ഥലത്തോ ഗൂഢപ്രദേശത്തേക്കോ സ്ത്രീ ഗമിക്കുന്നതായാല്‍ മൈഥുനാര്‍ത്ഥമാണ് അതെന്ന് മനസ്സിലാക്കണമെന്നാണ്  ചാണക്യന്റെ അഭിപ്രായം&lt;br /&gt;&lt;br /&gt;ഒരു സ്ത്രീ വീടുവിട്ട് പുറത്തിറങ്ങുന്നത് പരപുരുഷനെ പ്രാപിക്കാന്‍ വേണ്ടി മാത്രമാണെന്ന ചാണക്യന്റെ കണ്ടെത്തല്‍ അക്കാലത്തെ പതിവ്രതകളായ സ്ത്രീകള്‍ക്ക് എന്ത് മാത്രം ദോഷം വരുത്തിയിരിക്കും എന്നാലോചിക്കുക.  എന്ത് വരട്ട് ന്യായം പറഞ്ഞും സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുക എന്ന ഒരു സ്ത്രീ വിദ്വേഷ നിലപാടാണ് ചാണക്യന്‍ കൈക്കൊണ്ടിരുന്നത്.&lt;br /&gt;&lt;br /&gt;ഇതേ സമയം അധമ സഞ്ചാരം നടത്തുന്ന പുരുഷനെ സംരക്ഷിക്കാന്‍ ചാണക്യഗുരു മറ്റൊരു തന്ത്രമാണ് അര്‍ത്ഥശാസ്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.  ഭര്‍ത്താവ് വേശ്യാ ഗമനം നടത്തിയാല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ അധികാരമുണ്ട്.  കാരണം നാടൊട്ടുക്ക് വേശ്യാലയങ്ങള്‍ തുറന്നു വച്ചിരിക്കുന്നിടത്ത് പുരുഷന്‍‌മാര്‍ വേശ്യാഗമനം നടത്തില്ലെന്ന് ഉറപ്പ് പറയാന്‍ ചാണക്യനാവില്ല.  വേശ്യാഗമനം നടത്തിയ ഭര്‍ത്താവിനെ ഭാര്യക്ക് ശിക്ഷിക്കാം- എങ്ങനെ?  ഭര്‍ത്താവ് വേശ്യയോടൊത്ത് ശയിച്ചു എന്നവള്‍ തെളിയിക്കണം!  വീടുവിട്ട് പുറത്തിറങ്ങാന്‍ കഴിയാതെ  ചുമരുകള്‍ക്കിടയില്‍ കിടന്നു കറങ്ങുന്ന നാരി എങ്ങനെ തെളിയിക്കും ഭര്‍ത്താവിന്റെ വേശ്യാഗമനം?&lt;br /&gt;&lt;br /&gt;തെളിവുകളില്ലാതെ ഭര്‍ത്താവിന്റെ മേല്‍ വേശ്യാഗമനം ആരോപിക്കുന്ന സ്ത്രീയ്ക്കുള്ള ശിക്ഷ ഇങ്ങനെ-&lt;br /&gt;&lt;br /&gt;അവളുടെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങി, ഭര്‍ത്താവ് അവള്‍ക്ക് ഏഴ്  ഋതുകാലത്തേക്ക് കഠിന ശിക്ഷ നടപ്പാക്കുന്നു.  ഭര്‍ത്താവിനെ ദുഷിച്ച ആ സ്ത്രീയെ നിലത്ത് കിടത്തുന്നു.  ഭര്‍ത്താവാകട്ടെ മറ്റൊരു സ്ത്രീയുമായി സ്വന്തം ഭാര്യ കാണ്‍കെ അവളുമായി സഹശയനം ചെയ്യുന്നു.....!&lt;br /&gt;&lt;br /&gt;എങ്ങനെയുണ്ട് ചാണക്യനെന്ന ബ്രാഹ്മണശ്രേഷ്ടന്റെ ബുദ്ധി.  ഗൃഹസ്ഥക്ക് വീടിനു പുറത്ത് കടക്കാന്‍ പോലും വിലക്കുണ്ടായിരുന്ന അക്കാലത്ത് ഇത്തരമൊരു ഇത്തരമൊരു ഭീകര ശിക്ഷാ വിധി കാത്തിരിക്കുന്നു എന്ന് അറിയാവുന്ന ഏതെങ്കിലും സ്ത്രീ ഭര്‍ത്താവിന്റെ വേശ്യാഗമനം തെളിയിക്കാന്‍ ചാടിപ്പുറപ്പെടുമോ?  ഈ അസ്വാതന്ത്ര്യം അവര്‍ക്ക് സഹിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ..&lt;br /&gt;&lt;br /&gt;ക്ഷത്രിയനെ ഉപദേശിക്കാന്‍ ലഭിച്ചിരുന്ന വര്‍ഗ്ഗഗുണത്തെ ചാണക്യന്‍ വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിരുന്നു.  ഇത് കാരണം അന്നത്തെ വീട്ടമ്മ മാത്രമല്ല രാജപത്നിയും ആ കുടിലതയ്ക്ക് പാത്രമായി.  സാധാരണ സ്ത്രീകളുടെ പാതിവ്രത്യ സംരക്ഷണത്തിന് നിയമമൊരുക്കിയ ചാണക്യന്‍ രാജമന്ദിരങ്ങളില്‍ അവിഹിതം നടക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;രാജാവ് തന്റെ ‘ദേവിമാര്‍ക്ക്’(രാജാവിന് ഇഷ്ടം പോലെ ദേവിമാരാകാം, പക്ഷെ ദേവിമാര്‍ക്ക് ഒരു സ്വാമിയെ പാടുള്ളൂ!)  മുണ്ഡന്‍‌മാര്‍, കുടിലന്‍‌മാര്‍, ആഭിചാരന്‍‌മാര്‍ എന്നിവരോടൊ ബാഹ്യ ദാസികളോടൊ ഉള്ള പ്രതിസംസര്‍ഗ്ഗത്തെ പ്രതിഷേധിക്കണം, അതായത് വിലക്ക് ഏര്‍പ്പെടുത്തണം.  ദേവിമാരെ അവരുടെ ചാര്‍ച്ചക്കാര്‍ ഗര്‍ഭം, വ്യാധി, മരണം എന്നീ സന്ദര്‍ഭങ്ങളിലൊഴിച്ച് കാണാന്‍ പാടില്ല.  വേശ്യകള്‍ തേച്ചുകുളിച്ച് ശരീരം ശുദ്ധമാക്കി നല്ല വസ്ത്രങ്ങളും അലങ്കാരങ്ങളുമായിട്ട് ദേവിമാരെ പരിചരിക്കണം.  എണ്‍‌പതു കഴിഞ്ഞ പുരുഷന്‍‌മാരും അമ്പതു കഴിഞ്ഞ സ്ത്രീകളും, ഷണ്ഡന്‍‌മാരും പരിചരിക്കുകയും ദേവിമാരെ സ്വാമിയുടെ (രാജാവിന്റെ) ഹിതത്തിങ്കല്‍ നിറുത്തുകയും വേണം-&lt;br /&gt;&lt;br /&gt;നോക്കണേ, രാജപത്നിയായ സ്ത്രീക്കു കൂടി ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തിലൂടെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത്.  അക്കാലത്തെ കിഴങ്ങന്‍‌മാരായ ക്ഷത്രിയര്‍ ഇത്തരം ബ്രാഹ്മണശ്രേഷ്ടന്‍‌മാരെ അനുസരിച്ചുവെങ്കില്‍ അതൊരു മുജന്‍‌മ പുണ്യം തന്നെയാണ്!&lt;br /&gt;&lt;br /&gt;മൌര്യകാലത്ത് മദ്യത്തിന് വിലക്കുണ്ടായിരുന്നില്ല.  വറുത്ത എള്ളും യവവും പൊടിച്ച് തൈര്‍ ചേര്‍ത്തുണ്ടാക്കുന്ന കിണ്വമെന്ന മദ്യം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു.  ഇവയുടെ കൂട്ടല്‍, അതായത് ചേരുവകകള്‍ യഥാവിധി ചേര്‍ത്ത് മദ്യം വാറ്റുന്ന ജോലി അന്ന് ചെയ്തിരുന്നത് പ്രത്യേക വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്നാണെന്ന് അര്‍ത്ഥശാസ്ത്രം വ്യക്തമാക്കുന്നുണ്ട്.  ബാലവേലക്ക് ഉദാഹരണം!  കുട്ടികളെക്കൊണ്ട് ചെയ്യിച്ചിരുന്നത് മദ്യനിര്‍മ്മാണം‌- എങ്ങനെയുണ്ട് കൌടില്യ ഭരണതത്രജ്ഞത!&lt;br /&gt;&lt;br /&gt;രാജകൊട്ടാരവുമായി ബന്ധപ്പെട്ട വേശ്യക്ക് പ്രത്യേക പരിരക്ഷകള്‍ നല്‍കാന്‍ തയ്യാറായ ചാണക്യന്‍ സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക സ്ഥിതിയെ തച്ചുടക്കാനാണ് ശ്രമിച്ചത്.  പുരുഷന്റെ അടിമകളാണ് സ്ത്രീകള്‍ എന്ന തരം താണ കാഴ്ച്ചപ്പാടാണ് ചാണക്യനുണ്ടായിരുന്നത്.  അതികഠിനമായ പാതിവ്രത്യചര്യ സാധാരണ കുടുംബിനികള്‍ക്ക് വിധിച്ചിട്ടുള്ള കാലത്താണ് വേശ്യ അംഗീകൃതമായ ഒരു സാമൂഹികാവശ്യമായി നിലനിന്നത് എന്നോര്‍ക്കണം.  മനുസ്മൃതിയില്‍ നിന്നും അര്‍ത്ഥശാസ്ത്രത്തിലേക്ക് എത്തുവാന്‍ വേണ്ടിവന്ന കാലയളവ് എത്രയായിരുന്നാലും സ്ത്രീയുടെ അവസ്ഥക്ക് മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു.  അതുമാത്രമല്ല പിന്നീടുള്ള രണ്ടായിരത്തോളം വര്‍ഷങ്ങളിലൂടെ ഇന്‍ഡ്യന്‍ മനസ്സ് സ്ത്രീയോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തിയതും ഇതേ ഭാവം തന്നെയായിരുന്നു-&lt;br /&gt;&lt;br /&gt;നൂറ്റാണ്ടുകളായി അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞിരിക്കുന്ന ഇന്‍ഡ്യന്‍ സ്ത്രീത്വത്തെപ്പറ്റി ഇന്‍ഡ്യാ പൈതൃക വക്താക്കള്‍ക്ക് ഇപ്പോഴും മിണ്ടാട്ടമില്ല, കാരണം എല്ലാം കൊണ്ടും സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് ഇവര്‍ അവകാശപ്പെട്ടുന്ന ആ കാലത്തിന്റെ തിരിച്ചു വരവിനെ കുറിച്ചോര്‍ത്ത് അവര്‍ ഖിന്നരാണ്...ഇപ്പോഴും...!     &lt;br /&gt;&lt;br /&gt;ചിത്രത്തിന് കടപ്പാട്:&lt;strong&gt; ഗൂഗിള്‍&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-5748970114092789130?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/5748970114092789130/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=5748970114092789130' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5748970114092789130'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/5748970114092789130'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/11/blog-post_17.html' title='&lt;strong&gt;&lt;strong&gt;ചാണക്യനും പതിവ്രതകളും&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SSFCFMJKMXI/AAAAAAAAATE/kAe732bMT1I/s72-c/chanakyashastra2.jpg' height='72' width='72'/><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-2279426101233768366</id><published>2008-11-15T15:37:00.004+05:30</published><updated>2008-11-15T17:30:29.077+05:30</updated><title type='text'>ചാണക്യനും വേശ്യകളും</title><content type='html'>&lt;a href="http://2.bp.blogspot.com/_AQN4iC3scYU/SR65opFrkDI/AAAAAAAAAS8/Cf6Lmajsy5Q/s1600-h/ct4.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 275px; height: 209px;" src="http://2.bp.blogspot.com/_AQN4iC3scYU/SR65opFrkDI/AAAAAAAAAS8/Cf6Lmajsy5Q/s320/ct4.jpg" border="0" alt=""id="BLOGGER_PHOTO_ID_5268852721945645106" /&gt;&lt;/a&gt;&lt;br /&gt;മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ രാജഭണ്ഡാരത്തിലേക്ക് ധനം ശേഖരിക്കാനുള്ള വഴികളെ പറ്റി ആലോചിച്ച കുശാഗ്രബുദ്ധിയായ ഒരു മന്ത്രിയായിരുന്നു.  വേശ്യാവൃത്തി നടത്തി പണം സമ്പാദിക്കുന്ന സ്ത്രീകളുടെ മേല്‍ നികുതി ഏര്‍പ്പെടുത്താന്‍ അദ്ദേഹം തുനിഞ്ഞത് ഇക്കാരണത്താലാണ്.  ചാണക്യന്റെ അര്‍ത്ഥശാസ്ത്രം പൌരാണിക ഭാരതത്തിന്റെ സാമൂഹികാവസ്ഥയുടെ പരിഛേദമാണ്.  ബി സി 300നും 200നും ഇടയ്ക്കാണു അര്‍ത്ഥശാസ്ത്രം രചിക്കപ്പെട്ടത്.  ഭാവനയോ വൈകാരികമായ വിധേയത്വമോ ഇല്ലാതെ ഒരു നിയമ ഗ്രന്ഥത്തിന്റെ നിസ്സംഗതയോടെ കാര്യങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ പ്രത്യേകത.&lt;br /&gt;&lt;br /&gt;ഒരു സമൂഹത്തെ വേശ്യാവൃത്തി പോലുള്ള കുടിലതകളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ച് രാജഭണ്ഡാരത്തിന് മുതല്‍കൂട്ടാനാണ് കൌടില്യന്‍ ശ്രമിച്ചത്.  പണം കൊടുത്ത് ബന്ധപ്പെടാവുന്ന കൂലിവേശ്യകളെന്ന നിലയിലാണ് അര്‍ത്ഥശാസ്ത്രം ആ വിഭാഗത്തെ അവതരിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;രാജഭരണത്തെയും  രാജ്യത്തെ സാമ്പത്തികസ്ഥിതിയെപ്പറ്റിയും പറയുന്നതിനിടയില്‍ നിരവധി ഭരണ വകുപ്പ് അദ്ധ്യക്ഷന്‍‌മാരെ ചാണക്യന്‍ പേരെടുത്ത് വിശേഷിപ്പിക്കുന്നുണ്ട്.  അവരുടെ അധികാരങ്ങളും ചുമതലകളും വ്യക്തമക്കുന്നുമുണ്ട്.  ആ കൂട്ടത്തിലെ ഒരു വകുപ്പ് മേധാവിയാണ് ഗണികാദ്ധ്യക്ഷ.  അതായത് വേശ്യകളെ ഭരിക്കുന്നതിനും അവരില്‍ നിന്നും കരം ഈടാക്കി രാജ ഭണ്ഡാരത്തില്‍ എത്തിക്കാനും ചുമതലപ്പെട്ടവള്‍!  അര്‍ത്ഥശാസ്ത്രത്തില്‍ നാല്പത്തിനാലാം പ്രകരണം ഇരുപത്തിയേഴാം അദ്ധ്യായമായി ഈ വകുപ്പ് ചേര്‍ത്തിരിക്കുന്നു.  &lt;br /&gt;&lt;br /&gt;വേശ്യാവൃത്തിയെ സമൂഹത്തിന്റെയും ഭരണാധികാരികളുടേയും മുന്നില്‍ ഒരു വ്യവസ്ഥാപിത സമ്പ്രദായമാക്കി മാറ്റുന്നതില്‍ ചാണക്യന്‍ വിജയം കണ്ടിരുന്നു.  മതപരമോ ദൈവീകമോ ആയ ബാധ്യതകളൊന്നുമില്ലാതെ കേവലമായ വാണിജ്യാടിസ്ഥാനത്തില്‍ വിവാഹത്തിനു പുറത്ത് പുരുഷന്‍ സ്ത്രീയുമായി നടത്തുന്ന ലൈംഗിക ബന്ധമെന്ന നിലയില്‍ വേശ്യാവൃത്തിയെ ലാഘവത്തോടെ കാണാനുള്ള വ്യഗ്രതയാണ് ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞനില്‍ നടമാടിയിരുന്നത്.&lt;br /&gt;&lt;br /&gt;എന്നാല്‍ അക്കാലത്ത് ക്ഷേത്രമതിലുകള്‍ക്കകത്ത് ഭക്തന്‍‌മാരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങി ജീവിച്ചിരുന്ന ദേവദാസികളെപ്പറ്റി ചാണക്യന് മിണ്ടാട്ടമില്ല.  ബ്രാഹ്മണരുടെ അധികാരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അര്‍ത്ഥശാസ്ത്രത്തിലൂടെ ചാണക്യന്‍ ആവും വിധം ശ്രമിച്ചിട്ടുണ്ട്.  ദേവദാസി ആ നിലയില്‍ പ്രത്യേക സംരക്ഷണത്തിന്റെ പരിധിക്കകത്തായതാവാം കാരണം.  മൌര്യകാലത്തെ സമൂഹത്തെ വേശ്യാവൃത്തി എന്ന ഹീനതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യകള്‍ക്കായി ഒരു വകുപ്പും കരം‌പിരിവും ഏര്‍പ്പെടുത്തുകയാണ് ചാണക്യന്‍ ചെയ്തത്.  ഇവിടെ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തന്ത്രപൂര്‍വ്വം നിയന്ത്രണങ്ങളില്‍ നുന്നും ഒഴിവാക്കുക വഴി ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞന്റെ ഇരട്ടത്താപ്പ് വ്യക്തമാവുന്നുണ്ട്.  സമൂഹത്തില്‍ വേശ്യ ഒരു അഭിഭാജ്യ ഘടകമാണെന്നും അവള്‍ക്ക് നികുതി നിശ്ചയിക്കുന്നത് നന്നെന്നും കരുതിയിരുന്ന ഒരു ഭരണതന്ത്രജ്ഞനായിരുന്നു ചാണക്യന്‍.  സ്വധര്‍മ്മത്തിനും സ്വവര്‍ഗ്ഗത്തിനും നിത്യസുഖത്തിനു വേണ്ടിയാണ് ചാണക്യന്‍ ഇത്തരം ഹീന വ്യവസ്ഥകള്‍ നിശ്ചയിച്ചത്.  &lt;br /&gt;&lt;br /&gt;വേശ്യകളുടെ ഉന്നമനത്തിനെന്ന പേരില്‍ രാജഭണ്ഡാരത്തിലേക്ക് മുതല്‍ കൂട്ടാന്‍ ആവിഷ്ക്കരിച്ച ഗണികാ വകുപ്പിന്റെ പ്രവര്‍ത്തന രീതി വളരെ വ്യക്തമായി തന്നെ ചാണക്യന്‍ പ്രതിപാദിക്കുന്നുണ്ട്.  ഗണികാദ്ധ്യക്ഷ ഗണിക കുലത്തില്‍ പിറന്നവളോ അല്ലാത്തവളോ ആകാം.  പക്ഷെ രൂപഗുണവും യൌവ്വനവും ശില്പനൈപുണ്യവും തികഞ്ഞവളായിരിക്കണമെന്ന് ചാണക്യനു നിര്‍ബന്ധമുണ്ടായിരുന്നു.  ആയിരം പണമാണ് ഇവള്‍ക്കുള്ള പ്രതിഫലം.  ഈ പ്രതിഫലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്.  ഒരു സ്ഥാപനമെന്ന നിലയില്‍ ഗണികാഗൃഹം നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള പ്രതിഫലമാണ് ഈ തുകയെന്നും, അതല്ല ഗണികകള്‍ക്ക് അടയാഭരണങ്ങള്‍ വാങ്ങാനാണു ഈ തുകയെന്നും വാദങ്ങളുണ്ട്.  ആയിരം പണം വാര്‍ഷികശമ്പളമാണെന്നും പറയപ്പെടുന്നു.  എന്തായാലും തര്‍ക്കങ്ങള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന ഒരു സത്യം ഗണികാദ്ധ്യക്ഷക്ക് രാജാവു തന്നെ ഒരു നിശ്ചിത തുക പ്രതിഫലമായി നിശ്ചയിച്ചിരിന്നുവെന്നതാണ്.&lt;br /&gt;&lt;br /&gt;പ്രതിഗണികയെ നിശ്ചയിക്കുന്നതിനും, അവള്‍ക്ക് കൊടുക്കേണ്ട പ്രതിഫലത്തെക്കുറിച്ചും ചാണക്യന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു.  ഗണികാദ്ധ്യക്ഷയുടെ കീഴിലുള്ള ഒരു പ്രതിഗണികയുടെ പ്രതിഫലം കുടുംബത്തില്‍ പകുതി എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.  കുടുംബത്തില്‍ പകുതിയെന്നാല്‍ അവള്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ പകുതി എന്നര്‍ത്ഥം.&lt;br /&gt;&lt;br /&gt;വേശ്യകളെ റാങ്കടിസ്ഥാനത്തില്‍ തരം‌തിരിക്കാനും ചാണക്യഗുരു മടിച്ചിരുന്നില്ല.  സൌഭാഗ്യത്തിന്റേയും അലങ്കാരത്തിന്റേയും തോതനുസരിച്ച് വേശ്യകള്‍ക്ക് കനിഷ്ഠമോ മധ്യമമോ ഉത്തമമോ ആയ വാരം കല്‍പ്പിക്കണം.  ആയിരം പൊന്ന്, അഞ്ഞൂറു പൊന്ന്, നൂറു പൊന്ന് എന്നിങ്ങനെ പ്രതിഫലം വാങ്ങി രാജാവ് ഇവയ്ക്കുള്ള അധികാരം വേശ്യമാര്‍ക്ക് നല്‍കണം.  കനിഷ്ഠവാരക്കാര്‍ക്ക് കുടയും പാനയും, മധ്യമവാരക്കാര്‍ക്ക് അവയ്ക്കു പുറമെ ചാമരവും ആന്തോളവും ഉത്തമവാരക്കാര്‍ക്ക് ഇതെല്ലാറ്റിനും പുറമെ പീഠവും രഥവും എന്നിവ ഓരോരുത്തരേയും തിരിച്ചറിയാനായി കൊടുക്കണം.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ വേശ്യാവൃത്തിക്കിറങ്ങിയാല്‍ അതില്‍ നിന്നും മോക്ഷം ലഭിക്കുക അപ്രാപ്യമായിരുന്നു.  കാരണം ഒരു വേശ്യയ്ക്ക് ഈ തൊഴില്‍ ഉപേക്ഷിച്ച് അത്രവേഗം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഒരു നിയമകുരുക്കു കൂടി ചാണക്യന്‍ പണിതിരുന്നു.  ഗണികയുടെ നിഷ്ക്രമം, അതായത് രാജദാസ്യം അവസാനിപ്പിക്കാന്‍ അവള്‍ കൊടുക്കേണ്ടി വരുന്ന കരം ഇരുപത്തിനാലായിരം പണമായിരുന്നു.  അവള്‍ക്ക് ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ വേറൊരു പന്തീരായിരം കൂടി നല്‍കണം.  ഇതൊക്കെ സൂചിപ്പിക്കുന്നത് വേശ്യാവൃത്തിയെ ഭണ്ടാരം നിറക്കാനുള്ള ഒരു ഉപകരണമായിട്ടാണ് ചാണക്യന്‍ കണ്ടിരുന്നുവെന്നാണ്.&lt;br /&gt;&lt;br /&gt;ഇതിനും പുറമെ ഗണികമാരെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്‍ കീഴില്‍ നടന്‍, നര്‍ത്തകന്‍, ഗായകര്‍, വാദകന്‍, വാഗ്ജീവനന്‍, കുശീവലന്‍, പ്ലവകന്‍(ഞാണിന്‍‌മേല്‍ കളിക്കാരന്‍), സൌദികന്‍(ഇന്ദ്രജാലക്കാരന്‍), ചാരണന്‍(സ്തുതി പാഠകന്‍) എന്നിവരെക്കൂടി ഉള്‍പ്പെടുത്താന്‍ ചാണക്യന്‍ ശ്രദ്ധിച്ചിരുന്നു.&lt;br /&gt;&lt;br /&gt;പുരുഷന്‍‌മാരില്‍ നിന്ന് ഭോഗദ്രവ്യം വാങ്ങിയിട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന വേശ്യക്ക് ഭോഗദ്രവ്യത്തിന്റെ ഇരട്ടിയാണ് ദണ്ഡമായി നല്‍കേണ്ടത്.  വസതി ഭോഗം( രാത്രിമുഴുവന്‍ വേശ്യാഗൃഹത്തില്‍ തങ്ങുന്നതിനുള്ള ദ്രവ്യം)  വാങ്ങിയിട്ട് വഞ്ചിക്കുന്നവള്‍ക്ക് ഉപഭോക്താവില്‍ നിന്നും വാങ്ങിയതിന്റെ എട്ട് ഇരട്ടിയാണ് ദണ്ഡം.  നോക്കണേ എന്ത് കെട്ടുറപ്പോടെയാണ് ചാണക്യന്‍ അക്കാലത്ത് വേശ്യാവൃത്തി നിലനിര്‍ത്താന്‍ തന്റെ കുശാഗ്ര ബുദ്ധിയിലൂടെ ശ്രമിച്ചിരുന്നതെന്ന്!&lt;br /&gt;&lt;br /&gt;ആചാര്യ ബഹുലമായ ജീവിതത്തിന്റെ വര്‍ണ്ണ ഭംഗികളെന്ന നിലയിലല്ല മൌര്യസമൂഹത്തില്‍ വേശ്യ ഉദയം ചെയ്തത്.  അതിന് അന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയുമായി ബന്ധമുണ്ടായിരുന്നു.  വിശ്വാസത്തിന്റേയും ദൈവീക കല്പനയുടേയും കേവലമായ ആചാരാനുഷ്ടാനങ്ങളുടെ പരിധി വിട്ട് വ്യഭിചാരം ഒരു സുസംഘടിതമായ വ്യവസ്ഥയിലേക്ക് മൌര്യകാലത്ത് പ്രാമാണ്യം നേടി, അതിനു വഴി തെളിച്ചത് ചരിത്രം പാടി പുകഴ്ത്തുന്ന ചാണക്യനും...!&lt;br /&gt;&lt;br /&gt;ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്, രാജ്യരക്ഷണം അവന്റെ ധര്‍മ്മമാണ്, രാജ്യതന്ത്രത്തില്‍ അവന് ഉപദേശം കൊടുക്കേണ്ടത് ജ്ഞാനിയായ ബ്രാഹ്മണനാണ് എന്ന് മുജന്മസുകൃതക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍, കൌടില്യനെന്ന ബ്രാഹ്മണന്റെ കുടിലതകളെ ഇവര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;ഒരു രാജവംശത്തെ തച്ചുതകര്‍ത്ത് മറ്റൊരു രാജവംശം സ്ഥാപിക്കാന്‍ കഴിഞ്ഞ ചാണക്യന് സമൂഹത്തിലെ അധ:സ്ഥിത വര്‍ഗത്തെ എങ്ങനെ കാല്‍കീഴിലാക്കി ഭരിക്കാമെന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.  അതിനു നിദാനമാണ് മൌര്യകാലത്തെ അധ:സ്ഥിതരായ വേശ്യകളെ ചവുട്ടിയമര്‍ത്തിയതും, സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തരം പോലെ സംരക്ഷിച്ചതും.&lt;br /&gt;&lt;br /&gt;മൌര്യ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ സ്വാധീനം.  കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷമായി അര്‍ത്ഥശാസ്ത്രം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.  &lt;br /&gt;&lt;br /&gt;എന്നാല്‍ ഒരിക്കല്‍ പോലും ചാണക്യനെന്ന ബ്രാഹ്മണനാല്‍ നികുതി ചുമത്തപ്പെട്ട വേശ്യയെപ്പറ്റിയോ അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞ പതിവ്രതയോപ്പറ്റിയോ, ഒരു ഇന്‍ഡ്യാ പൈതൃകക്കാരനും ഗൌരവമായി സംസാരിച്ചിട്ടില്ല....&lt;br /&gt;&lt;br /&gt;ചിത്രത്തിന് കടപ്പാട്: &lt;strong&gt;ഗൂഗിള്‍&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-2279426101233768366?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/2279426101233768366/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=2279426101233768366' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2279426101233768366'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/2279426101233768366'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/11/blog-post.html' title='&lt;strong&gt;&lt;strong&gt;ചാണക്യനും വേശ്യകളും&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SR65opFrkDI/AAAAAAAAAS8/Cf6Lmajsy5Q/s72-c/ct4.jpg' height='72' width='72'/><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-8129549218321050391</id><published>2008-10-14T14:28:00.006+05:30</published><updated>2008-10-14T16:44:04.496+05:30</updated><title type='text'>മാതാഹാരി അഥവാ പുലരിയുടെ കണ്ണ്</title><content type='html'>&lt;a href="http://2.bp.blogspot.com/_AQN4iC3scYU/SPR8R86UREI/AAAAAAAAARU/Qs54I3dZQPA/s1600-h/matha1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_AQN4iC3scYU/SPR8R86UREI/AAAAAAAAARU/Qs54I3dZQPA/s320/matha1.jpg" border="0" alt=""id="BLOGGER_PHOTO_ID_5256963312898556994" /&gt;&lt;/a&gt;&lt;br /&gt;യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്‍ത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകള്‍ക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹാരി.  ഹിന്ദുവായ ഇന്‍ഡ്യന്‍ നര്‍ത്തകിയെന്ന് സ്വയം അവകാശപ്പെട്ട മാതാഹാരിയെ ഒരു ജര്‍മ്മന്‍ ഏജന്റാണെന്ന് മുദ്രകുത്തി ഫ്രഞ്ചുകാര്‍ വധിക്കുകയാണ് ചെയ്തത്.  മാലിചാരവനിതകളെന്ന് മുദ്രകുത്തി ഇന്‍ഡ്യന്‍ ജയിലിലടയ്ക്കപ്പെട്ട മറിയം റഷീദയുടേയും ഫൌസിയാ ഹസന്റേയും മുന്നേ പറന്ന മാതാഹാരിയുടെ ജീവിതം അത്യന്തം സാഹസികത നിറഞ്ഞതും അന്ത്യം തികച്ചും ദാരുണവുമായിരുന്നു.&lt;br /&gt;&lt;br /&gt;ഡച്ച് പട്ടണമായ ലീയുവാര്‍ഡനിലെ ഒരു കച്ചവടക്കാരനായിരുന്ന ആഡം സെല്ലക്ക് 1876 ആഗസ്റ്റ് 7ന് ഒരു പുത്രി ജനിച്ചു.  അയാള്‍ അവള്‍ക്ക് മാര്‍ഗരീത്ത ഗിര്‍ട്രീഡ എന്ന് നാമകരണം ചെയ്തു.  പതിനാലുവയസായപ്പോള്‍ അവളെ ഒരു കോണ്‍‌വെന്റില്‍ ഗാര്‍ഹിക കലകള്‍ അഭ്യസിപ്പിക്കാന്‍ പറഞ്ഞയച്ചു.  ഡച്ചു സമൂഹത്തിലെ മധ്യവര്‍ഗ്ഗ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നിയോഗം അതായിരുന്നു.  എന്നാല്‍ ഇത്തരമൊരു യാഥാസ്ഥിതികതക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ഗിര്‍ട്രീഡ.  പത്തൊന്‍പതാം വയസില്‍ യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള്‍ ഭിന്നിച്ച് ഗിര്‍ട്രീഡ, തന്നെക്കാള്‍ ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാം‌ബെല്‍ മക്‍ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു.  ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി- ഒരു പെണ്ണും ഒരാണും.  മക്‍ലിയോഡ് അമിതമദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു.  ഗിര്‍ട്രീഡയെ ഇയാള്‍ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു.  ഇതിനിടെ ഇവരുടെ പുത്രന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.  മകന്റെ ആകസ്മിക മരണവും ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്‍ന്ന ഗിര്‍ട്രീഡ വിവാഹബന്ധം വേര്‍പെടുത്തി, മകളെ നെതര്‍ലാന്‍ഡ്സിലെ ബന്ധുക്കളെ ഏല്‍പ്പിച്ച് പാരീസിലേക്ക് പോയി.&lt;br /&gt;&lt;br /&gt;വശ്യ മോഹന നഗരമായ പാരീസില്‍ പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് ഗിര്‍ട്രീഡ രംഗപ്രവേശം ചെയ്തത്.  ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തിയ അവള്‍ അതിന് ഉപോല്‍‌ബലകമായ ഒരു കഥയും മെനഞ്ഞെടുത്തു.  ബാല്യപ്രസവത്തില്‍ മരിച്ചുപോയ കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ക്ഷേത്രനര്‍ത്തകിയുടെ പുത്രിയായിട്ടാണ് സ്വയം അവതരിച്ചത്.  പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു.  തനിക്കുള്ള വശ്യ സൌന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;വടിവൊത്ത സാമാന്യം ഉയരം കൂടിയ ശരീരം, കറുത്തിരുണ്ട തലമുടി, കരിം‌കൂവള മിഴികള്‍, ഇളം നിറം- ഒരു ഇന്‍ഡ്യന്‍ സുന്ദരിക്കുള്ള എല്ലാ ശരീര സൌഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേത്.  പുതിയ ലാവണത്തിന് ചേര്‍ന്നൊരു പേരും അവള്‍ തിരഞ്ഞെടുത്തു.....മാതാഹാരി- പുലരിയുടെ കണ്ണ് എന്നാണ് അതിനര്‍ത്ഥം.&lt;br /&gt;&lt;br /&gt;പാരീസിലെ തെരുവീഥികളില്‍ ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്‍‌മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി തീര്‍ന്നു.  ചടുല ചലനങ്ങളിലൂടെ പുരുഷന്‍‌മാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാള്‍ക്ക് നാള്‍ വര്‍ധിച്ചു.  അവള്‍ ചോദിക്കുന്നതെന്തും നല്‍കാന്‍ കാമുകര്‍ തമ്മില്‍ മല്‍‌സരമായി.  വേദികള്‍ വിട്ട് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകമാനമായി.  മോണ്ടികാര്‍ലോ, ബര്‍ലിന്‍, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്‍‌മാരെ  അവള്‍ കാമുകരാക്കി.  ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു.  ജര്‍മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‍‌സ്വിക്ക് പ്രഭു തുടങ്ങിയവര്‍ അവളുടെ വലയില്‍ കുടുങ്ങിയ പ്രഗല്‍ഭന്‍‌മാരില്‍ ചിലര്‍ മാത്രമാണ്.  1914 ആഗസ്റ്റില്‍ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്‍മ്മന്‍ പോലിസ് മേധാവിയോടൊപ്പം കാറില്‍ ബര്‍ലിന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി!&lt;br /&gt;&lt;br /&gt;യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ മാ‍താഹാരി പാരീസില്‍ തിരിച്ചെത്തി.  ഈ വരവില്‍ താനൊരു ഇന്‍ഡ്യക്കാരിയാണെന്ന അവകാശവാദം നിഷേധിക്കുകയും ജര്‍മ്മന്‍ ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി.  ജര്‍മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന മാതാഹാരിയെ ഫ്രഞ്ച് അധികാരികള്‍ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്തു.  താനൊരു ജര്‍മ്മന്‍ ഏജന്റാണെന്ന ആരോപണം അവള്‍ ശക്തിയായി നിഷേധിച്ചു.  തന്നെയുമല്ല ആവശ്യമെങ്കില്‍ ഫ്രാന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാഗ്ദാനം നല്‍കി.  ഫ്രഞ്ച് സര്‍ക്കാര്‍ ഈ വാഗ്ദാനം സ്വീകരിച്ച് മാതാഹാരിയെ ഒരു ചാരവനിതയായി ഒരുക്കിയെടുത്ത് ജര്‍മ്മനിയിലേക്ക് പറഞ്ഞയച്ചു.  അവിടെ പ്രാഗല്‍ഭ്യം തെളിയിച്ച അവളെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു.  യാത്രാമധ്യേ ബ്രിട്ടീഷുകാര്‍ ഇവരുടെ കപ്പല്‍ തടഞ്ഞു നിര്‍ത്തി മാതാഹാരിയെ അറസ്റ്റു ചെയ്തു.  ജര്‍മ്മന്‍ ചാരവനിത ക്ലാരാ ബെന്‍ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്.  എന്നാല്‍ ഫ്രാന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാതാഹാരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര്‍ അവളെ നിരുപാധികം വിട്ടയച്ചു.  സ്പെയിനിലെത്തിയ മാതാഹാരി വിലക്കുകള്‍ ലംഘിച്ച് ജര്‍മ്മന്‍ കര‌-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടു.  ഫ്രാന്‍സിനുവേണ്ടി സ്പെയിനിലെത്തിയ അവള്‍ ജര്‍മ്മനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു.  കാരണം കണക്കില്‍ കവിഞ്ഞ സ്വത്ത് അപ്പോഴേക്കും അവള്‍ സ്വന്തമാക്കിയിരുന്നു.  &lt;br /&gt;&lt;br /&gt;1917 ആയപ്പോള്‍ ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവളെ കയ്യൊഴിഞ്ഞു.  തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹാരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു.  ജര്‍മ്മന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.  മാതാഹാരിയുടെ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില്‍ അടക്കം ചെയ്തിരുന്ന ഒരു തരം ദ്രാവകവും പിടിച്ചെടുത്തു.  മാതാഹാരി ജര്‍മ്മന്‍‌കാര്‍ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര്‍ കാട്ടിയ തെളിവുകള്‍ ഇവയായിരുന്നു.  &lt;br /&gt;&lt;br /&gt;യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര്‍ ജയിലിലെ പന്ത്രണ്ടാം നമ്പര്‍ സെല്ലിലടച്ചു.  തുടര്‍ന്ന് മാസങ്ങളോളം നീണ്ട കോര്‍ട്ട് മാര്‍ഷലില്‍ മാതാഹാരി തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നിന്നു.  &lt;br /&gt;&lt;br /&gt;ട്യൂബില്‍ നിറച്ച ദ്രാവകം ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്‍ത്തനങ്ങള്‍ക്കല്ല മറിച്ച് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ക്ക് താന്‍ നല്‍കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള്‍ നിസങ്കോചം പറഞ്ഞു.  ഫ്രാന്‍സിന് മാതാഹാരിക്കെതിരെയുണ്ടായിരുന്ന തെളിവുകള്‍ അതോടെ അസാധുവായി.&lt;br /&gt;&lt;br /&gt;കോര്‍ട്ട് മാര്‍ഷല്‍ പാനലിലെ മൂന്ന് ജഡ്ജിമാരെ നോക്കി അവള്‍ പറഞ്ഞു‌-&lt;br /&gt;&lt;br /&gt;“ ഞാനൊരു ഫ്രഞ്ച്കാരിയല്ല,  മറ്റ് രാജ്യങ്ങളില്‍ നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എനിക്ക് മൌലികമായ അവകാശമുണ്ട്.  അവരില്‍ ചിലര്‍ ഫ്രാന്‍സിനോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ പോലും ഞാന്‍ നിരപരാധിയും നിഷ്പക്ഷയുമാണ്.  നിങ്ങള്‍, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു “&lt;br /&gt;&lt;br /&gt;പാരീസില്‍ 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയില്‍ തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാന്‍ ഫ്രാന്‍സിന്റെ പക്കല്‍ തെളിവുകള്‍ ഒന്നും അവശേഷിച്ചില്ല.  വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്.  എന്നാല്‍ പാനല്‍ അംഗങ്ങളായ ജഡ്ജിമാര്‍ രാജ്യാന്തര പ്രശസ്തി നേടിയ വേശ്യയും ഹിന്ദു നര്‍ത്തകിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവളുമായ ആ വിവാദ നായികയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടു.  പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ കുറ്റാരോപണങ്ങള്‍ക്ക് അവര്‍ നിരത്തിയ തെളിവുകള്‍ ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചതിനു പിന്നില്‍ ഫ്രാന്‍സിന്റെ കുതന്ത്രങ്ങളായിരുന്നു.  യുദ്ധകാലത്ത് ഫ്രഞ്ച് ഭരണകൂടം അഭിമുഖീകരിച്ചുകൊണ്ടിരുന്ന സംഘര്‍ഷത്തിന് ഒരു പുകമറ സൃഷ്ടിക്കാന്‍ ഒരു ബലിയാട് ആവശ്യമായിരുന്നു.  ജര്‍മ്മനിക്കെതിരെ മുന്നേറാന്‍ കഴിയാതെ സഖ്യകക്ഷികള്‍ നേരിട്ട തടസങ്ങള്‍ക്ക് കാരണം ആരുടേയെങ്കിലും തലയില്‍കെട്ടിവയ്ക്കേണ്ടത് ഫ്രാന്‍സിന്റെ ആവശ്യമായിരുന്നു.  അതിനായി മാതാഹാരിയെ തന്നെ ബലിപീഠത്തിലേറ്റാന്‍ ഫ്രാന്‍സ് തീരുമാനിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;1917 ഒക്ടോബര്‍ 15 വെളുപ്പിന് അവള്‍ വിളിച്ചുണര്‍ത്തപ്പെട്ടു.  ആ വെളുപ്പിന് അവള്‍ മരിക്കാന്‍ പോവുകയാണെന്ന് ജയിലര്‍ ഇടറുന്ന കണ്ഠത്തോടെ അവളെ അറിയിച്ചു.  നാല്പത്തൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന്‍ അണിഞ്ഞൊരുങ്ങി.  തന്റെ പ്രശസ്തിക്കും നിലയ്ക്കും യോജിച്ച വസ്ത്രങ്ങളാണ് അന്ത്യ നിമിഷത്തില്‍ അണിയാനായി തിരഞ്ഞെടുത്തത്.  ചാരനിറത്തിലുള്ള ഉടുപ്പണിഞ്ഞ അവള്‍ വലിയൊരു തൊപ്പി ധരിച്ചു.  ഏറ്റവും നല്ല ഷൂസും കയ്യുറയും ധരിച്ച് അവള്‍ സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു.&lt;br /&gt;&lt;br /&gt;വിന്‍‌സെന്നയിലെ റൈഫിള്‍ റെയ്ഞ്ചില്‍ പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു.  ഉറച്ചകാല്‍‌വെയ്പുകളോടെ അവള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു.  ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പായി പ്രതിക്ക് നല്‍കാറുള്ള മദ്യം വാങ്ങി കുടിച്ചു.  എന്നാല്‍  കൈകള്‍ ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിര്‍ത്താനുള്ള  ഉദ്യോഗസ്ഥരുടെ ശ്രമത്തെ അവള്‍ എതിര്‍ത്തു.  നിര്‍ന്നിമേഷയായി, തന്റെ നേര്‍ക്ക് വെടിയുണ്ട ഉതിര്‍ക്കാന്‍ നില്‍ക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നില്‍ക്കാനാണ് അവള്‍ ആഗ്രഹിച്ചത്.  ഉദ്യോഗസ്ഥര്‍ അതിന് അനുവാദം നല്‍കി, അന്ത്യ ശുശ്രൂഷക്കെത്തിയിരുന്ന പുരോഹിതനും കന്യാസ്ത്രീകളും മരച്ചുവട്ടില്‍ നിന്നും മാറി.  നിമിഷങ്ങള്‍.........&lt;br /&gt;&lt;br /&gt;കമാന്‍ഡര്‍ കയ്യുയര്‍ത്തി സൂചന നല്‍കി...&lt;br /&gt;&lt;br /&gt;നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള്‍ മുഴങ്ങി.....&lt;br /&gt;&lt;br /&gt;ഫയറിംഗ് സ്ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനില്‍ക്കുകയായിരുന്ന മാതാഹാരി, തന്റെ ഉടുപ്പിലെ കുടുക്കുകള്‍ അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്‍ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകളെ സ്വീകരിച്ചത്......&lt;br /&gt;&lt;br /&gt;   ‘പുലരിയുടെ കണ്ണിന്റെ ‘ ജീവനറ്റ ശരീരം ആ മണ്ണില്‍ കുഴഞ്ഞു വീണു.........  &lt;br /&gt;&lt;br /&gt;   &lt;a href="http://2.bp.blogspot.com/_AQN4iC3scYU/SPR7_2hYGmI/AAAAAAAAARM/7EVRnofcRj8/s1600-h/matahariREX_468x311.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_AQN4iC3scYU/SPR7_2hYGmI/AAAAAAAAARM/7EVRnofcRj8/s320/matahariREX_468x311.jpg" border="0" alt=""id="BLOGGER_PHOTO_ID_5256963001945692770" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ചിത്രങ്ങക്ക് കടപ്പാട്: &lt;strong&gt;ഗൂഗിള്‍&lt;/strong&gt;&lt;br /&gt;&lt;br /&gt;  ‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-8129549218321050391?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/8129549218321050391/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=8129549218321050391' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/8129549218321050391'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/8129549218321050391'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/10/blog-post.html' title='&lt;strong&gt;&lt;strong&gt;മാതാഹാരി അഥവാ പുലരിയുടെ കണ്ണ്&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SPR8R86UREI/AAAAAAAAARU/Qs54I3dZQPA/s72-c/matha1.jpg' height='72' width='72'/><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-9129252085492822130</id><published>2008-08-15T19:11:00.007+05:30</published><updated>2008-08-16T02:24:49.207+05:30</updated><title type='text'>പ്രഥമ വനിതാ മാര്‍പ്പാപ്പ</title><content type='html'>&lt;a href="http://2.bp.blogspot.com/_AQN4iC3scYU/SKXsFetJYMI/AAAAAAAAAOY/13v3rVxdgXU/s1600-h/cover.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_AQN4iC3scYU/SKXsFetJYMI/AAAAAAAAAOY/13v3rVxdgXU/s320/cover.jpg" border="0" alt=""id="BLOGGER_PHOTO_ID_5234849720773992642" /&gt;&lt;/a&gt;&lt;br /&gt;“യോനയുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍&lt;br /&gt;മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ്&lt;br /&gt;നിനക്ക് ഇതു വെളിപ്പെടുത്തിത്തരുന്നത്.&lt;br /&gt;ഞാന്‍ നിന്നോട് പറയുന്നു; നീ പത്രോസാണ്;&lt;br /&gt;ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും.&lt;br /&gt;നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.&lt;br /&gt;സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.&lt;br /&gt;നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും;&lt;br /&gt;നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”&lt;br /&gt;&lt;br /&gt;         യേശുക്രിസ്തു സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് ഏല്‍പ്പിച്ചതെന്നും, പത്രോസില്‍ നിന്നും സഭാനേതൃത്വ അവകാശം പിന്തുടരുന്നവരാണ് മാര്‍പ്പാപ്പാമാര്‍ എന്നും റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു.  ഈ വിശ്വാസത്തിന് തെളിവാവുന്നത് മത്തായി സുവിശേഷത്തിലെ മേലുദ്ധരിച്ച രണ്ട് ഖണ്ഡികകളാണ്.  റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാര്‍പ്പാപ്പ.  അപ്പസ്തോലിക പിന്തുടര്‍ച്ച പ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും, ക്രിസ്തുവിന്റെ വികാരിയുമാണ് മാര്‍പ്പാപ്പ.  റോമിന്റെ മെത്രാനും യേശുക്രിസ്തുവിന്റെ വികാരിയും അപ്പോസ്തലന്‍‌മാരുടെ രാജകുമാരന്റെ പിന്‍‌ഗാമിയും ആഗോള സഭയുടെ പരമോന്നത വൈദികനും ഇറ്റലിയിലെ റോമന്‍ പ്രവിശ്യയുടെ മെത്രാപ്പോലിത്തയും വത്തിക്കാന്റെ ഭരണാധികാരിയും ദൈവദാസന്‍‌മാരുടെ ദാസനും എന്നതാണ് മാര്‍പ്പാപ്പയുടെ സമ്പൂര്‍ണ്ണ വിശേഷണം.&lt;br /&gt;&lt;br /&gt;         പത്രോസിന്റെ സിംഹാസനത്തില്‍ പിന്നീട് വാണരുളിയ മാര്‍പ്പാപ്പാമാരെല്ലാം പുരുഷന്‍‌മാര്‍ തന്നെയായിരുന്നു.  പക്ഷെ വിധിവൈപരീത്യം കൊണ്ടോ, സഭയുടെ നോട്ടപ്പിശകു കാരണമോ ഒരു വനിത സഭയുടെ പരമോന്നത സിംഹാസനത്തില്‍ ഇരിന്നിട്ടുണ്ടെന്നാണ് തിരസ്കരിക്കപ്പെട്ട ചരിത്രം പറയുന്നത്.  855ല്‍ സ്ഥാനാരോഹണം ചെയ്ത ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ, സഭയെ കബളിപ്പിച്ച് തല്‍ സ്ഥാനത്തെത്തിയ ജോന്‍ എന്ന ഒരു വനിതയാണെന്നാണ് ചില ചരിത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നത്.  855ല്‍ ലിയോ നാലാമന്‍ കാലം ചെയ്തപ്പോഴാണ് ജോന്‍, ജോണ്‍ എട്ടാമന്‍ എന്ന പേരില്‍ ആ സ്ഥാനത്തെത്തിയത്.  പുരുഷവേഷം കെട്ടി സഭയെ വളരെ വിദഗ്ദ്ധമായി കബളിപ്പിക്കാന്‍ ജോനിനു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;        ഒന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഏകദേശം 818ല്‍ മെയ്ന്‍‌സിലെ റൈന്‍ നദീ തീരത്തെ ഒരു പട്ടണത്തില്‍ ക്രിസ്തുമത പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ദമ്പതികളായ ഇംഗ്ലീഷ് മിഷനറിമാര്‍ക്ക് ജോന്‍ എന്നൊരു പുത്രി ജനിച്ചു.  ചെറുപ്പകാലത്ത് അസാമാന്യ ബുദ്ധി പ്രകടിപ്പിച്ചിരുന്ന അവള്‍ വശ്യ സൌന്ദര്യത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.  പന്ത്രണ്ടാം വയസില്‍ ഒരു ക്രിസ്ത്യന്‍ സന്യാസിയില്‍ അവള്‍ അനുരുക്തയായി.  പക്ഷെ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തതോടെ ജോന്‍ അവരെ ഉപേക്ഷിച്ച്, പുരുഷവേഷം ധരിച്ച്, സന്യാസി മഠത്തില്‍ വിദ്യാര്‍ത്ഥിയായി.  ജോണ്‍ ആംഗ്ലിക്കസ് അഥവാ ജോണ്‍ ദ ഇംഗ്ലിഷ്‌മാന്‍ എന്ന പേരിലാണ് മഠത്തില്‍ അവള്‍ അറിയപ്പെട്ടത്.  കാമുകനായ സന്യാസിയുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി മാത്രമാണ് ജോണ്‍ ഈ ആള്‍മാറാട്ടത്തിന് തയ്യാറായത്.  സന്യാസി മഠത്തിലെ പകലുകള്‍ പ്രാര്‍ത്ഥനയ്ക്കും പഠനത്തിനുമായി മാറ്റിവച്ച ജോന്‍, രാത്രികള്‍ കാമുകനുമായുള്ള സമാഗമത്തിന് ഉപയോഗിച്ചു.  &lt;br /&gt;&lt;br /&gt;         കുറച്ച് കാലത്തിനു ശേഷം ഇവരുടെ ബന്ധം പുറത്തറിയുകയും, സഭയുടെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷനേടാന്‍ ഇരുവരും റോമിലേക്ക് പലായനം ചെയ്യുകയും ചെയ്തു.  ഏതന്‍‌സില്‍ വച്ച് ജോനിനെ ഉപേക്ഷിച്ച് കാമുകന്‍ കടന്നു കളഞ്ഞു.  പക്ഷെ അപ്പോഴും പുരുഷവേഷം കളയാതെ ജോന്‍ റോമിലേക്കുള്ള യാത്ര തുടര്‍ന്നു.  റോമിലെത്തിയ അവള്‍ നല്ലൊരു അദ്ധ്യാപികയായും മിഷനറി പ്രവര്‍ത്തകയായും പ്രസിദ്ധി നേടി.  അസാമാന്യ വാക്ചാതുര്യവും പാണ്ഡിത്വവും പ്രദര്‍ശിപ്പിച്ച ജോനിനു നിരവധി ശിഷ്യന്‍‌മാരുണ്ടായി.  അക്കാലത്തെ പ്രമുഖ തത്വചിന്തകര്‍ ജോനിന്റെ പാണ്ഡിത്യത്തെ അനുമോദിച്ചു.  ദൈവശാസ്ത്രത്തിലുള്ള അവളുടെ അറിവില്‍ കര്‍ദ്ദിനാള്‍‌മാര്‍ അല്‍ഭുതം കൂറി.  പക്ഷെ ഇവര്‍ക്കാര്‍ക്കും ജോണ്‍ ആംഗ്ലിക്കസ് എന്നത് പുരുഷവേഷം ധരിച്ച ജോന്‍ ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല.  കഴിവും പരിശ്രമവും കൊണ്ട് ജോന്‍ സഭയുടെ അധികാരസ്ഥാനങ്ങളുടെ കീഴ്ത്തടങ്ങളില്‍ എത്തുകയും ക്രമേണ ഉന്നതങ്ങളിലേക്ക് കുതിക്കുകയും ചെയ്തു.  &lt;br /&gt;&lt;br /&gt;         ഏവരാലും അംഗീകരിക്കപ്പെട്ട അവള്‍ അങ്ങനെ 855ല്‍ മാര്‍പ്പാപ്പ ലിയോ നാലാമന്‍ കാലം ചെയ്തപ്പോള്‍, അനന്തരാവകാശിയായി ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ജോണ്‍ എട്ടാമന്‍ എന്ന പേരില്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വനിത അവരോധിതയായി.  ഈ സംഭവങ്ങള്‍ക്കിടയില്‍, ഏകയും വികാരവതിയുമായ ജോന്‍ തന്റെ ഭൃത്യരില്‍ ഒരാളെ കാമുകനാക്കാന്‍ മടിച്ചില്ല.  ഇയാള്‍ക്കൊഴികെ മറ്റാര്‍ക്കും ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ ഒരു വനിതയാണെന്ന കാര്യം അറിയില്ലായിരുന്നു.  അറിയിക്കാതിരിക്കാന്‍ ജോന്‍ അതിസമര്‍ത്ഥമായി പെരുമാറിയിരുന്നു.  അധികം താമസിയാതെ ഭൃത്യനുമായുള്ള സമാഗമത്തിലൂടെ ജോന്‍ ഗര്‍ഭിണിയായി. &lt;br /&gt;&lt;br /&gt;          കാര്യങ്ങളെയൊക്കെ തകിടം മറിച്ച സംഭവം ഇനിയാണ്.  മാര്‍പ്പാപ്പയായി അവരോധിതയായി രണ്ട് വര്‍ഷം കൊണ്ട്, ജോണ്‍ എട്ടാമന്‍ വിശ്വാസികളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്നതില്‍ ഏറെ വിജയിച്ചു കഴിഞ്ഞിരുന്നു.  857ലെ ഈസ്റ്റര്‍ ദിനത്തില്‍, സെന്റ് പീറ്റേഴ്സ് ബസ്ലിക്കായില്‍ നിന്നും മാര്‍പ്പാപ്പയുടെ വാസസ്ഥലമായ ലാറ്റേറന്‍ കൊട്ടാരത്തിലേക്ക് ഒരു ഘോഷയാത്ര നീങ്ങുകയാണ്.  ടൈബര്‍ നദിയുടെ എതിര്‍വശത്തായാണ് ലാറ്റേറന്‍ കൊട്ടാരം.  ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്ന മാര്‍പ്പാപ്പയെ റോഡിനു ഇരുവശവും തടിച്ചു കൂടി നിന്ന ജനങ്ങള്‍ ആദരവോടെ, ഭക്തിപുരസരം എതിരേല്‍ക്കുകയാണ്.  ഘോഷയാത്ര, കൊളോസിയത്തിനും സെന്റ് ക്ലെമന്‍‌സ് ചര്‍ച്ചിനും മധ്യേയുള്ള ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച ഉടനെ പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും കുഴഞ്ഞു വീണു.  സകലരും സംഭീതരായി നോക്കി നില്‍ക്കെ ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു സ്ത്രീയായി മാറി.  നിമിഷങ്ങള്‍ക്കകം ജോന്‍ ഒരു കുഞ്ഞിനെ അവിടെ, ആ വീഥിമധ്യത്തില്‍ പ്രസവിച്ചു.  കോപാക്രാന്തരായ ജനക്കൂട്ടം ആ സ്ത്രീയേയും കുഞ്ഞിനേയും നഗരത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നു.&lt;br /&gt;&lt;br /&gt;            പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലിങ്ങോട്ട് നൂറ്റാണ്ടുകളോളം യൂറോപ്പിലാകമാനം ഈ കഥ പറഞ്ഞു തഴമ്പിച്ചു.  വനിതാ മാര്‍പ്പാപ്പയായ ജോനിനെക്കുറിച്ചുള്ള ഏറ്റവും പഴയ സൂചനയായി ചരിത്രകാരന്‍‌മാര്‍ കണ്ടെത്തിയിട്ടുള്ളത് പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് ഡൊമിനിക്കന്‍ ആയ ബാര്‍ബോണിലെ സ്റ്റീഫന്‍ എഴുതിയ “ദ സെവെന്‍ ഗിഫ്റ്റ്സ് ഓഫ് ദ ഹോളി സ്പിരിറ്റ്” എന്ന ഗ്രന്ഥമാണ്.  ഇതേ സൂചന പതിമൂന്നാം നൂറ്റാണ്ടിലെ മറ്റൊരു ഡൊമിനിക്കന്‍ ആയ ത്രോപ്പോയിലെ മാര്‍ട്ടിന്‍ എന്നു വിളിക്കുന്ന പോളിന്റെ “ ദ ക്രോണിക്കിള്‍ ഓഫ് ദ പോപ്സ് ആന്റ് എമ്പറേസ്” എന്ന കൃതിയിലും ചരിത്രകാരന്‍‌മാര്‍ കണ്ടെത്തിയിട്ടുണ്ട്.  &lt;br /&gt;&lt;br /&gt;                കത്തോലിക്കാ സഭ അന്നും ഇന്നും ഈ സംഭവങ്ങളെ അംഗീകരിച്ചിട്ടില്ല.  ജനമധ്യത്തില്‍ വച്ചുള്ള ശിശുജനവും പിന്നീടുള്ള രോക്ഷപ്രകടനവും കഴിഞ്ഞയുടന്‍ തന്നെ പുതിയ മാര്‍പ്പാപ്പയായി ബനഡിക്ട് മൂന്നാമനെ ധൃതിയില്‍ അവരോധിച്ചു.  ബനഡിക്ടിന്റെ സ്ഥാനാരോഹണത്തിന് സഭാചരിത്രകാരന്‍‌മാര്‍ പൂര്‍വ്വകാല പ്രാബല്യമാണ് നല്‍കിയത്.  855ല്‍ മാര്‍പ്പാപ്പയാ‍യ ജോനിനെ സംബന്ധിച്ച എല്ല രേഖകളും നീക്കം ചെയ്യുക ചെയ്യുകയെന്നതായിരുന്നു അധികൃതരുടെ ലക്ഷ്യം.  പിന്നീട്, പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 872ല്‍ ജോണ്‍ എന്ന് പേരുള്ള മറ്റൊരു മാര്‍പ്പാപ്പ അവരോധിതനായപ്പോള്‍ അദ്ദേഹത്തിന് ജോണ്‍ ഒന്‍‌പതാമന്‍ എന്നതിനു പകരം ജോണ്‍ എട്ടാമന്‍ എന്ന പേരാണ് നല്‍കിയത്.&lt;br /&gt;&lt;br /&gt;             വനിതാ പോപ്പിന്റെ കഥയില്‍ വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്.  റോമിലെ കൊളോസിയത്തിനും സെന്റ് ക്ലെമന്‍‌സ് പള്ളിക്കും മധ്യേയുള്ള ഇടുങ്ങിയ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ള, കൈക്കുഞ്ഞുമായി നില്‍ക്കുന്ന ഒരു സ്ത്രീയുടെ പ്രതിമയാണത്.  857ല്‍ നടന്ന ഘോഷയാത്രക്കിടയില്‍ പരിശുദ്ധ പിതാവ് കുതിരപ്പുറത്തു നിന്നും വീണ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്.  പിന്നീട് നടന്ന ഘോഷയാത്രകള്‍ക്കൊന്നിനും ഈ ഇടനാഴി ഉപയോഗിച്ചിട്ടില്ല.  പിന്നീട്, 200 വര്‍ഷത്തിലേറെക്കാലം, സീന കത്തീഡ്രലില്‍ മാര്‍പ്പാപ്പാമാരുടെ അര്‍ദ്ധകായ പ്രതിമകള്‍ സൂക്ഷിച്ചിരുന്നതിന്റെ കൂട്ടത്തില്‍ ഇങ്ങനെ ഒരടിക്കുറിപ്പോടു കൂടിയ ഒരു പ്രതിമയും ഉണ്ടായിരുന്നു.&lt;br /&gt;   “ ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ, ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വനിത “&lt;br /&gt;പതിനാറാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പയായിരുന്ന ക്ലെമന്റ് എട്ടാമന്‍, ഈ പ്രതിമയ്ക്ക് “ പോപ്പ് സക്കറി “ എന്ന് പുനര്‍നാമകരണം ചെയ്തതായി പറയപ്പെടുന്നു.&lt;br /&gt;&lt;br /&gt;          പോപ്പ് ജോനിന്റെ കഥക്ക് അനുകൂലമായി ചരിത്രകാരന്‍‌മാര്‍ കാണുന്ന ഏറ്റവും വലിയ തെളിവ് “ സ്റ്റെല്ല സ്റ്റൈര്‍ ലാറ്റേറന്‍ “ എന്ന ഒരു തരം വിചിത്ര കസേരയാണ് (ചിത്രം താഴെ).  സെന്റ് ജോണ്‍ ലാറ്റേറന്‍ ബസ്ലിക്കയില്‍ നിന്നും കണ്ടെടുത്ത ഒരു പ്രത്യേക  മാര്‍ബിള്‍ കസേരയാണിത്.  ഈ കസേരയുടെ ഇരിപ്പിടത്തിന് മധ്യത്തില്‍ ഒരു ദ്വാരമുണ്ട്.  മാര്‍പ്പാപ്പ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനുമുന്‍പായി ഓരോ മാര്‍പ്പാപ്പയും ഈ കസേരയില്‍ ഇരിക്കേണ്ടതുണ്ട്.  മാര്‍പ്പാപ്പാ സ്ഥാനാര്‍ത്ഥിയുടെ ലിംഗ നിര്‍ണ്ണയം നടത്തുന്നതിനുള്ള വൈദ്യപരിശോധനകള്‍ക്ക് വേണ്ടിയാണ് ഈ വിചിത്ര കസേര ഉപയോഗിച്ചിരുന്നത്.  ജോനിന്റെ ചതി ആവര്‍ത്തിക്കാതിരിക്കാനാണ് ഈ മുന്‍‌കരുതല്‍ സഭ എടുത്തതെന്ന് ചരിത്രകാരന്‍‌മാര്‍ പറയുന്നു.  പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ ഈ കസേര ഉപയോഗിച്ചിരുന്നു.  &lt;br /&gt;&lt;br /&gt;     പതിനാറും, പതിനേഴിലേയും നൂറ്റാണ്ടുകളിലെ പ്രോട്ടസ്റ്റാന്റ് എഴുത്തുകാര്‍ ജോന്‍ മാര്‍പ്പാപ്പയുടെ കഥ സഭയ്ക്കെതിരെയുള്ള ആയുധമാക്കി.  അന്നുമുതല്‍ ഇന്നു വരെ നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും കാരണമായിട്ടുണ്ട് ഈ കഥ.....&lt;br /&gt;&lt;br /&gt;              ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ ജോന്‍ എന്ന വനിതയായിരുന്നോ?&lt;br /&gt;&lt;a href="http://4.bp.blogspot.com/_AQN4iC3scYU/SKXr9O10IHI/AAAAAAAAAOQ/oq8epuyOJVo/s1600-h/chair2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://4.bp.blogspot.com/_AQN4iC3scYU/SKXr9O10IHI/AAAAAAAAAOQ/oq8epuyOJVo/s320/chair2.jpg" border="0" alt=""id="BLOGGER_PHOTO_ID_5234849579076427890" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-9129252085492822130?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/9129252085492822130/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=9129252085492822130' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/9129252085492822130'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/9129252085492822130'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/08/blog-post_15.html' title='&lt;strong&gt;&lt;strong&gt;പ്രഥമ വനിതാ മാര്‍പ്പാപ്പ&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_AQN4iC3scYU/SKXsFetJYMI/AAAAAAAAAOY/13v3rVxdgXU/s72-c/cover.jpg' height='72' width='72'/><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-1305999808589794113</id><published>2008-08-09T22:23:00.005+05:30</published><updated>2008-08-10T01:36:30.070+05:30</updated><title type='text'>അനുകരിക്കൂ; ജീവിതവിജയം നേടൂ!</title><content type='html'>മറ്റുള്ളവരെ അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുകയെന്നു പറയപ്പെടുന്നു; അനുകരണം ആപത്താണെന്നല്ലെ പഴമൊഴി!  പക്ഷെ ജീവിതവിജയ മന്ത്രങ്ങളുടെ ഏറ്റവും പുതിയ രീതിയില്‍ അനുകരണം വളരെയേറെ ഗുണവത്തായ കാര്യമായാണ് വ്യാഖ്യാനിക്കുന്നത്.  ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖല ഏതു തന്നെ ആയിരുന്നാലും, ശക്തമായ വ്യക്തിത്വത്തിന് ആവശ്യമായ ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, നിശ്ചിതലക്ഷ്യം, ഏകാഗ്രത, ഇശ്ചാശക്തി, സ്ഥിരോത്സാഹം, ഭാവന തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുത്ത് ജീവിതവിജയം കൈവരിക്കാന്‍ സഹായിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ നിലവിലുണ്ട്.  ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മനോദൌര്‍ബല്യങ്ങള്‍ക്കടിമപ്പെട്ട്, നിരാശാബോധത്തിലൂടെ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലെല്ലാം പരാജയപ്പെട്ട് ജീവിതം വ്യര്‍ഥമാക്കുന്നവരാണ് നമുക്ക് ചുറ്റും.  എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ഔന്നത്യത്തിന്റെ ഉത്തുംഗസ്വാപനം കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞ വ്യക്തിത്വങ്ങള്‍ ഇവിടെയുണ്ട് എന്നത് നിസ്തര്‍ക്കമാണ്.  മനുഷ്യനെ മൃഗത്തിന് സമാനമായി അധ:പതിപ്പിക്കുന്ന ക്ഷുദ്രശക്തികളെ ഉന്‍‌മൂലനം ചെയ്ത് തല്‍‌സ്ഥാനത്ത് ക്രിയാത്മകശക്തികളെ വളര്‍ത്തിയെടുത്ത് കഴിവുകള്‍ അല്‍ഭുതാവഹമായ രീതിയില്‍ വര്‍ദ്ധിപ്പിച്ചതു കൊണ്ടാണ് അവര്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ കഴിഞ്ഞത്.&lt;br /&gt;&lt;br /&gt;         മനുഷ്യര്‍ക്ക് നാലുവിധ വ്യക്തിത്വങ്ങള്‍ ഉണ്ടെന്ന് പ്രശസ്ത മനശാത്രജ്ഞനായ ആല്‍‌ഫ്രഡ് അഡ്‌ലര്‍(1870-1937) പറയുന്നു.  &lt;br /&gt;1. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്ന‌വര്‍(Getting learning types)&lt;br /&gt;2. മറ്റുള്ളവരുടെ മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്നവര്‍(Ruling dominent types)&lt;br /&gt;3. പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, ഒന്നിനെയും അഭിമുഖീകരിക്കാതെ എല്ലാം നേടു‌വാന്‍ ശ്രമിക്കുന്നവര്‍(Avoiding types)&lt;br /&gt;4. നിത്യജീവിതത്തിലെ പ്രശ്നങ്ങളെ മനസാന്നിധ്യത്തോടെ അപ്പപ്പോള്‍ തന്നെ നേരിടുന്നവര്‍(Socially useful types)&lt;br /&gt;         ഇതില്‍ Socially useful typesന് ഉല്‍കൃഷ്ടവും ക്രിയാത്മകവുമായ ജീവിതത്തിന്റെ ഉടമകളായിത്തീരാന്‍ കഴിയുമെന്ന് അഡ്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു.  ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളുടെ ജീവിത രീതികള്‍ അതുപോലെ അനുകരിച്ച് ഏതൊരാള്‍ക്കും ജീവിതവിജയം നേടാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്.  &lt;br /&gt;&lt;br /&gt;            ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ഏതൊരാള്‍ക്കും പഠിച്ച് അതു ചെയ്യാനാവും എന്നതാണ് ഏറ്റവും പുതിയ ജീവിതവിജയ ശാസ്ത്ര ശൈലിയുടെ കണ്ടെത്തല്‍.  അനുകരണത്തെ ഒരു കലയായി വിവക്ഷിച്ച് പടിപടിയായുള്ള പരിശീലങ്ങളിലൂടെ ജീവിതവിജയം കരസ്ഥമാക്കാന്‍ ആവിഷ്കരിച്ച ഏറ്റവും പുതിയ പ്രോഗ്രാമാണ് എന്‍ എല്‍ പി അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്.  ഏത് രംഗത്തായാലും ഉന്നത നിലവാരം പുലര്‍ത്തുന്നകര്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ നിയതമായ രീതിയും നടപടിക്രമങ്ങളും പാലിച്ചിരുന്നതായി കാണാം.  ഈ നടപടിക്രമങ്ങള്‍ അതേപോലെ പകര്‍ത്തി അതേ ഫലം ഉണ്ടാക്കാന്‍ കഴിയും.  ഇപ്രകാരം നടപടിക്രമം പകര്‍ത്തുന്നതിനെ അനുകരിക്കല്‍(Modelling)എന്നു പറയുന്നു.  ശാസ്ത്രീയമായ രീതിയിലുള്ള ഈ കോപ്പിയടി വഴി ഏതൊരാള്‍ക്കും അവരവരുടെ താല്പര്യമനുസരിച്ച് അതാത് മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്‍ എല്‍ പി പറയുന്നത്.  കോപ്പിയടി രണ്ട് തരമുണ്ട്; തന്നെത്തന്നെ കോപ്പിയടിക്ക‌ലും, മറ്റുള്ളവരെ കോപ്പിയടിക്കലും.  നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ നേടിയ വിജയത്തിന്റെ നിമിഷങ്ങളെ വീണ്ടും കൊണ്ടുവന്ന് കോപ്പിയടിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രംഗത്ത് വിജയം വരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കോപ്പിയടിക്കുക.  ഇത്തരം അനുകരണത്തില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം.  വിശ്വാസമാണ് ഏറ്റവും പ്രഥമികമായ കാര്യം.  തനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ കഴിയും; കഴിയില്ലെന്ന് വിശ്വസിച്ചാല്‍ കഴിയില്ല.  നിരന്തര വിജയമാര്‍ജ്ജിച്ച ഒരാളുടെ വിശ്വാസ രീതി ഏതെന്ന് മനസ്സിലാക്കി അതിനെ അനുകരിക്കണം.  രണ്ടാമതായി മുന്‍‌ഗണനാക്രമമാണ്, ഏതൊക്കെ കാര്യങ്ങള്‍ ആദ്യമാദ്യം ചെയ്യണം എന്ന് തീരുമാനിക്കണം.  മൂന്നാമതായി ശാരീരികാവസ്ഥയാണ്.  ബോഡിലാംഗ്വേജിന്റെ ശരിയായ അവതരണത്തിലൂടെ ജീവിതവിജയം നേടിയ ആളിനെ അനുകരിക്കണമെന്നാണ് എന്‍ എല്‍ പി പറയുന്നത്.  ഉദാഹരണമായി ടെന്നിസ് താരം സാനിയാ മിര്‍സ അനുകരിച്ചത് സ്റ്റെഫി ഗ്രാഫിനെയായിരുന്നു.  സ്റ്റെഫിയാണ് തന്റെ മാതൃകയെന്ന്, സാനിയ വെളിപ്പെടുത്തിയിട്ടുണ്ട്.  സ്റ്റെഫി നില്‍ക്കും പോലെ, നടക്കും പോലെ, ഓടും പോലെ, കളിക്കും പോലെ സാനിയയും കളിക്കുന്നു.   &lt;br /&gt;&lt;br /&gt;  &lt;strong&gt; എന്താണ് എന്‍ എല്‍ പി   &lt;/strong&gt;&lt;br /&gt;&lt;br /&gt;        തലച്ചോറിനെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസിനെയും ഒരേ താളക്രമത്തിലാക്കി എങ്ങനെ ജീവിത വിജയത്തിന് വിനിയോഗിക്കാം എന്ന് വിശദമാക്കുന്ന നൂതന ശാസ്ത്രമാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം അഥവാ എന്‍ എല്‍ പി.  നമ്മുടെ അറിവുകളെ, ആഗ്രഹങ്ങളെ, പ്രേരണകളെ, പ്രവൃത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ എന്‍ എല്‍ പി സഹായിക്കുന്നു.  ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ രൂപപ്പെട്ട ഒരു വിജ്ഞാന ശാഖയാണ് എന്‍ എല്‍ പി.  അമേരിക്കയിലെ, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയും കമ്പ്യൂട്ടര്‍വിദഗ്‌ദ്ധനുമായ റിച്ചാര്‍ഡ് ബേന്റലറും അതേ യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്ര പ്രൊഫസറുമായ ജോണ്‍ ഗ്രൈന്റുമാണ് ഈ നൂതന ശൈലിയുടെ ഉപജ്ഞാതാക്കള്‍.  അമേരിക്കയിലെ തന്നെ പ്രസിദ്ധ കുടുംബ കൌണ്‍സിലര്‍ വെര്‍ജിനിയ സറ്റിര്‍നെയും, ജെസ്റ്റോള്‍ട്ട് തെറാപ്പിസ്റ്റായിരുന്ന ഫ്രിറ്റ്സ് പേളിനെയും അനുകരിച്ചാണ്, റിച്ചാര്‍ഡ് ബേന്റ്ലര്‍ ഇതിനു തുടക്കമിട്ടത്.  മുന്‍‌ഗാമികളെ അനുകരിച്ച് അറിയപ്പെടുന്ന ഒരു കൌണ്‍സിലറായി മാറുന്നതില്‍ ബേന്റ്ലര്‍ വിജയിച്ചു.  ഇങ്ങനെ ഒരു മേഖലയില്‍ വിജയം നേടിയവരെ അനുകരിക്കുന്നതു വഴി എളുപ്പത്തില്‍ വിജയം നേടാമെന്ന് അദ്ദേഹം തെളിയിച്ചു.  അതേ സമയം ഭാഷാശാസ്ത്രത്തിന്റെ വഴിയിലൂടെ ചിന്തയുടേയും പെരുമാറ്റത്തിന്റേയും വ്യാകരണം മനസ്സിലാക്കാന്‍ ശ്രമിച്ചു വരികയായിരുന്നു ജോണ്‍ ഗ്രൈന്റര്‍.  സമാന താല്‍‌പര്യങ്ങളുള്ള ഇവര്‍ യോജിച്ച് ജീവിത വിജയത്തിന് അനുകരണത്തിന്റെ മാതൃക കണ്ടെത്തി.  അതാണ് ഇന്ന് ലോകം മുഴുവന്‍ ന്യൂറോ ലിംഗ്വിസ്റ്റ്ക് പ്രോഗ്രാം എന്ന് അറിയപ്പെടുന്നത്.  &lt;br /&gt;&lt;a href="http://3.bp.blogspot.com/_AQN4iC3scYU/SJ30nFK3-II/AAAAAAAAANo/UXdyVx1i4Xs/s1600-h/1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_AQN4iC3scYU/SJ30nFK3-II/AAAAAAAAANo/UXdyVx1i4Xs/s320/1.jpg" border="0" alt=""id="BLOGGER_PHOTO_ID_5232607294314248322" /&gt;&lt;/a&gt;&lt;br /&gt;                                    തലച്ചോറ് അഥവാ ബുദ്ധി മാത്രം മതി ആര്‍ക്കും ജീവിതവിജയം നേടാന്‍.  തലച്ചോറിനെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന് പറഞ്ഞു തരുന്നതാണ് എന്‍ എല്‍ പി.  ദു:ഖവും നിരാശയുമുണ്ടാകുമ്പോള്‍ ആഹ്ലാദത്തിന്റെയും ആത്മാഭിമാനത്തിന്റെയും ശാരീരികാവസ്ഥയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ദു:ഖത്തെയും നിരാശയെയും നമുക്ക് മറികടക്കാന്‍ സാധിക്കും.  ഇതിന് ചെയ്യേണ്ടത് മാംസപേശികളുടെയും നാഡീവ്യൂഹത്തിന്റെയും നിയന്ത്രണത്തിലൂടെ ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്.  ഇങ്ങനെ ചിന്തകളെ പോസിറ്റാവായി നിയന്ത്രിച്ച് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഗുണപരമായ വഴിയിലൂടെ നയിക്കാന്‍ കഴിയും.  ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം നാം അതിനെ എങ്ങനെ കാണുന്നു, നേരിടുന്നു എന്നതാണ്.  ദു:ഖവും നിരാശയും, സന്തോഷവും എല്ലാം എല്ലാം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.  വിജയമെന്നത് കേവലം ഭാഗ്യമല്ല; ലക്ഷ്യം വച്ച് തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിലൂടെ സിദ്ധിക്കുന്ന ഒരവസ്ഥയാണത്.  എന്താണ് ലക്ഷ്യമെന്ന് മനസ്സിലുറച്ച് അതിനു വേണ്ട ഒരു രൂപരേഖ തയ്യാറാക്കുക.  പദ്ധതിയിന്‍‌ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുകയും, ദിവസേന പ്രവൃത്തിയുടെ ഫലങ്ങള്‍ പരിശോധിക്കുകയും വേണം.&lt;br /&gt;&lt;br /&gt;   എന്റെ പരിശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതാണോ, അതോ പുറകിലോട്ട് വലിച്ചിഴക്കുന്നുണ്ടോ&lt;br /&gt;    വിജയത്തിലേക്ക് നയിക്കുന്ന പ്രവൃത്തികളെ പിന്തുടരണം, അല്ലാത്തവയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം.  ഈ പ്രയാണത്തില്‍, ജീവിത വിജയം നേടിയ മറ്റുള്ളവരുടെ മനോഭാവങ്ങളും പ്രതികരണങ്ങളും നാം പഠിക്കാന്‍ (അനുകരണം) തയ്യാറായി അതിനൊത്ത് മാറണം.  ജീവിതത്തിലുണ്ടായേക്കാവുന്ന ഏത് പരാജയത്തെയും വിജയമാക്കി മാറ്റാനുള്ള കഴിവ് വികസിപ്പിച്ചെടുക്കണം.  ഏതൊരു പരാജയത്തേയും ശരിയായ ആശയവിനിമയത്തിലൂടെ വിജയമാക്കി മാറ്റാന്‍ സാധിക്കും.  പ്രശസ്തരായ വ്യക്തികളെ മോഡലാക്കുന്നതു വഴി ഇതൊക്കെ സാധ്യമാവുമെന്നാണ് എന്‍ എല്‍ പി പറയുന്നത്.  അവരുടെ വസ്ത്രധാരണ രീതികള്‍, ഉച്ചാരണരീതികള്‍, തലയെടുപ്പ്, ശാരീരിക ചലനങ്ങള്‍, ഹെയര്‍സ്റ്റൈല്‍, മീശ, സംഭാഷണരീതികള്‍, ശ്വാസോച്ഛ്വാസത്തിന്റെ രീതികള്‍ വരെ അനുകരിക്കാം.  എന്നാലിത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല.  ദീര്‍ഘനാളത്തെ ക്ഷമാപൂര്‍വ്വമായ പരിശീലനം ഇതിന് ആവശ്യമാണ്.  പല മണ്ഡലങ്ങളില്‍ വിജയം സ്വായത്തമാക്കിയ അനേകരുടെ ചിന്താരീതികളെയും പെരുമാറ്റരീതികളെയും എന്‍ എല്‍ പി അപഗ്രഥിച്ചിട്ടുണ്ട്.  സാഹിത്യകാരന്‍‌മാര്‍, ആത്മീയനേതാക്കള്‍, കലാകാരന്മാര്‍, വ്യവസായപ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, തത്വചിന്തകര്‍, ശാസ്ത്രജ്ഞര്‍, രാക്ഷ്ട്രത്തലവന്‍‌മാര്‍, ധനികര്‍ എന്നിവരൊക്കെ ഇതിന്റെ പഠനത്തില്‍ വരുന്നുണ്ട്.  ഇവരോരുത്തരുടെയും ബാഹ്യവും ആന്തരീകവുമായ ആശയവിനിമയവും പെരുമാറ്റ രീതികളും ചിന്തയും നമുക്ക് മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.&lt;br /&gt;&lt;a href="http://2.bp.blogspot.com/_AQN4iC3scYU/SJ31_LE6_GI/AAAAAAAAANw/mdjgXPbiWP8/s1600-h/2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_AQN4iC3scYU/SJ31_LE6_GI/AAAAAAAAANw/mdjgXPbiWP8/s320/2.jpg" border="0" alt=""id="BLOGGER_PHOTO_ID_5232608807728381026" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;എന്‍ എല്‍ പി നിത്യജീവിതത്തില്‍      &lt;/strong&gt;&lt;br /&gt;&lt;br /&gt;            നിത്യ ജീവിതത്തില്‍ എന്ത് മാറ്റവും വരുത്തുവാനുമുള്ള ആവശ്യഘടകങ്ങള്‍ ഓരോ വ്യക്തിയിലും അന്തര്‍ലീനമാണ്.  പരാജയം എന്നൊന്നില്ല; ഓരോ തോല്‍‌വിയിലും വിജയിക്കാനുള്ള പാഠങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടാവും.  അവയെ കണ്ടെത്തി പോസിറ്റീവായി ഉപയോഗിക്കുകയാണ് വേണ്ടത്.  പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ഞാന്‍ എപ്പോഴും പരാജയപ്പെടുന്നു, എനിക്ക് വിജയം വിധിച്ചിട്ടില്ല എന്ന് വിചാരിക്കാതിരിക്കുക.  നിരവധി പരാജയങ്ങളിലൂടെയാണ് വിജയികള്‍ ശക്തരായത്.  പരാജയങ്ങളെ ശരിയായ രീതിയില്‍ നേരിടുമ്പോള്‍ മനസിന്റെ ഉള്‍ക്കാഴ്ച്ച വര്‍ധിക്കുന്നു.  എത്ര പരാജയങ്ങള്‍ ഉണ്ടായാലും വിജയികള്‍ പതറാറില്ല.  അവയെ എങ്ങനെ വിജയമാക്കാമെന്നാണ് അവര്‍ ചിന്തിക്കുക.  എനിക്കവ ചെയ്യാന്‍ കഴിയും എന്ന വിശ്വാസമാണ് ഈ അസാധാരണ വിജങ്ങളുടെ താക്കോല്‍.  &lt;br /&gt;&lt;br /&gt;          സന്തോഷകരമായ ഒരു മുന്‍ അനുഭവത്തെ മനസിലേക്ക് കൊണ്ടു വരിക.  അതിനെ കൂടുതല്‍ പ്രകാശമാനമാക്കുക.  ഇങ്ങനെ ചെയ്യുമ്പോള്‍ സന്തോഷം വര്‍ധിക്കുന്നതായി അനുഭവപ്പെടും.  എത്ര മോശപ്പെട്ട അവസ്ഥയിലും കാഴ്ച്ചപ്പാട് മാറ്റിയാല്‍ നന്മ കാണാനാവും.  പരാജയത്തെ വെല്ലുവിളിയായും, തെറ്റിനെ ഒരു പാഠമായും, തോല്‍‌വിയെ വിജയത്തിലേക്കുള്ള ചവിട്ട് പടിയായും, വഞ്ചനയെ ഒരനുഭവമായും, രോഗാവസ്ഥയെ ശരീരത്തിന്റെ മുന്നറിയിപ്പായും കണ്ടു നോക്കൂ...  ഈ മോശപ്പെട്ട സാഹചര്യങ്ങളിലെല്ലാം നന്മയുടെ വിത്തുകള്‍ മുളപൊട്ടുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാവും.  എന്‍ എല്‍ പി എന്ന വ്യക്തിത്വ വികസന രീതിയുടെ കാതല്‍ ഓട്ടോ സജഷന്‍‌സിലൂടെ മനസിനെ മെരുക്കിയെടുക്കലാണ്.  ദൈനംദിന അഭ്യാസത്തിലൂടെ ഇത് സ്വായത്തമാക്കാന്‍ കഴിയും.  ചിട്ടയായ പരിശീലനത്തിലൂടെ ഫലവത്തായ ആശയവിനിമയം നടത്താനും വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കാനും സാധിക്കും.  കുടുംബ ജീവിതം സന്തോഷകരമാക്കുന്നതിനോടൊപ്പം അനാവശ്യസ്വഭാങ്ങളെ മാറ്റി തത്സ്ഥാനത്ത് നല്ല ശീലങ്ങളെ പ്രതിഷ്ഠിക്കാം.  പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ നിന്ന് രക്ഷനേടാനും എന്‍ എല്‍ പി സഹായമരുളും.  &lt;br /&gt;&lt;br /&gt;             എന്താണ് മാറ്റേണ്ടത് എന്ന് തീരുമാനിക്കുക.  മദ്യപാനമാണെങ്കില്‍ മദ്യപിക്കുന്നതിന്റെ ഒരു സ്വാഭാവിക ചിത്രീകരണം മനസില്‍ സൃഷ്ടിക്കുക.  അല്പസമയം അതില്‍ വ്യാപരിച്ച ശേഷം ഇങ്ങനെയൊരു ശീലം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് മനസില്‍ ചിത്രീകരണം നടത്തുക.  ഈ രണ്ട് മാനസികവ്യാപാരങ്ങളിലും നിങ്ങള്‍ക്കുണ്ടാവുന്ന നന്മതിന്മകളുടെ ഏകദേശരൂപം ശക്തമായി മനസിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കുക.  സ്ഥിരമായി ഈ അഭ്യാസം ചെയ്യുന്നതു വഴി മദ്യപാനം ഉപേക്ഷിച്ച് നന്മയുടെ വഴി പൂകാമെന്ന് എന്‍ എല്‍ പി പറയുന്നു.  പുകവലിയില്‍ നിന്നും ഇതേപോലെ മോചനം നേടാമത്രെ.  അടിയുറച്ച ഒരു നെഗറ്റീവ് ചിത്രം മനസില്‍ കടന്നു വരുമ്പോഴേ അത് ബോധപൂര്‍വ്വം മായിച്ചു കളയുക.  ഇങ്ങനെ നിരന്തരം ചെയ്താല്‍ പിന്നീടൊരിക്കലും അത് മനസില്‍ ഉറച്ചു നില്‍ക്കില്ല; പകരം വെയ്ക്കുന്ന ശീലമെ മനസില്‍ തെളിയൂ.  അതുകൊണ്ട് ഒരു ദു:ശീലത്തിനു പകരം ഒരു നല്ല ശീലം മനസില്‍ നിറയ്ക്കുക.&lt;br /&gt;        തുടര്‍ച്ചയായി, അമിതാവേശത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങൂ..&lt;br /&gt;         നിങ്ങള്‍ ഉറച്ച് വിശ്വസിക്കൂ... നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല.....&lt;br /&gt;&lt;a href="http://2.bp.blogspot.com/_AQN4iC3scYU/SJ32ZyyX-5I/AAAAAAAAAN4/5K8D9MnWqNc/s1600-h/3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_AQN4iC3scYU/SJ32ZyyX-5I/AAAAAAAAAN4/5K8D9MnWqNc/s320/3.jpg" border="0" alt=""id="BLOGGER_PHOTO_ID_5232609265064606610" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അധികവായനക്ക്:N L P vol.I(1980) by Richard Bandler &amp; John Grainder&lt;br /&gt;           Using Yours Brain for a Change by  Richard Bandler &amp; John Grainder&lt;br /&gt;           Inside Guide to Submodalities(1988) by Richard Bandler &amp; John Grainder&lt;br /&gt;ചിത്രങ്ങള്‍ക്ക് കടപ്പാട്: &lt;strong&gt;ഗൂഗിള്‍&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-1305999808589794113?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/1305999808589794113/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=1305999808589794113' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/1305999808589794113'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/1305999808589794113'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/08/blog-post_09.html' title='&lt;strong&gt;&lt;strong&gt;അനുകരിക്കൂ; ജീവിതവിജയം നേടൂ!&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_AQN4iC3scYU/SJ30nFK3-II/AAAAAAAAANo/UXdyVx1i4Xs/s72-c/1.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-8308212588859512915</id><published>2008-08-01T15:36:00.002+05:30</published><updated>2008-08-01T17:44:57.390+05:30</updated><title type='text'>വേശ്യകള്‍ക്കൊരു വിശുദ്ധഗ്രന്ഥം</title><content type='html'>ലോകരാജ്യങ്ങളില്‍ പലയിടത്തും വേശ്യാവൃത്തി ഒരു  തൊഴിലായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.  പ്രത്യക്ഷത്തില്‍ നിരവധി നിയമങ്ങള്‍ കൊണ്ട് ഈ മാംസക്കച്ചവടത്തിന് തടയിടാന്‍ ഭരണാധികാരികള്‍ തയ്യാറായെങ്കിലും, ചില കര്‍ശന വ്യവസ്തകളിന്‍‌മേല്‍ വേശ്യാവൃത്തിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇവര്‍ നിര്‍ബന്ധിതരായി.  ലോകമെമ്പാടുമുള്ള വന്‍‌നഗരങ്ങളിലെ ചുവന്ന തെരുവുകള്‍ ഇത്തരം അംഗീകൃത മാംസക്കച്ചവട കേന്ദ്രങ്ങളാണെന്നത് വസ്തുതയാണ്.  ഒരു രാജ്യമാകമാനം മാംസക്കച്ചവടത്തിലൂടെ വിദേശനാണ്യം നേടുന്നു എന്ന വാര്‍ത്ത ഇന്ന് പുതുമയല്ല.  സെക്സ് ടൂറിസം എന്ന പേരില്‍ രാജ്യത്തിലെ വേശ്യാവൃത്തിയെ പരിപോഷിപ്പിക്കാന്‍ ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഒരു കൂസലുമില്ല.  ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് തായ്‌ലാന്റ്.  ഒരു രാജ്യം മുഴുവന്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടി വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന അല്‍ഭുതകരമായ അവസ്ഥയാണ് തായ്‌ലാന്റ്റിനുള്ളത്.  തായ്‌ലാന്റിലെ മൊത്തം ജനസംഖ്യയില്‍, പന്ത്രണ്ട് പേരില്‍ ഒരാള്‍ ലൈംഗികവൃത്തി കൊണ്ടാണ് ജീവിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  ഫിലിപ്പൈന്‍സ്, കമ്പോടിയ, നൈജീരിയ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സെക്സ് ടൂറിസത്തിന്റെ പ്രണേതാക്കളായി മാറിക്കഴിഞ്ഞു.  നമ്മുടെ രാജ്യവും ഒട്ടും പിന്നിലല്ല.  ഗോവയും കോവളവും ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ അറിയപ്പെടുന്ന സെക്സ് ടൂറിസ്റ്റ് സ്ഥലങ്ങളാണ്.&lt;br /&gt;&lt;br /&gt;            വേശ്യാവൃത്തി മാറിയ ജീവിത സാഹചര്യങ്ങളുടെ ഭാഗമായി പുതുതായി ഉടലെടുത്ത ഒരു തൊഴിലല്ല.  ചരിത്രാതീതകാലം മുതല്‍ക്കെ ഇത് ഒരു അംഗീകൃത തൊഴിലായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്.  ഇന്നത്തേതിനേക്കാള്‍ ഉപരി വേശ്യാവൃത്തിക്ക് മാന്യമായ ഒരു സ്ഥാനം ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു.  പല ഇന്‍ഡ്യന്‍ രാജാക്കന്‍‌മാരും വേശ്യകളില്‍ നിന്ന് ഗണികാക്കരം പിരിച്ചിരുന്നു.  അക്കാലത്തെ ചില കൃതികളില്‍  ഇത്തരം കച്ചവടത്തെക്കുറിച്ച് നിരവധി സൂചനകളുണ്ട്.  രാജഭരണകാലത്ത് ഇന്നത്തേതിനേക്കാള്‍ രൂക്ഷമായിരുന്നു ഈ പ്രശ്നമെന്നത് നിസ്തര്‍ക്കമാണ്.  മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഗണികാക്കരം ഏര്‍പ്പെടുത്തി ഖജനാവിലേക്കൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്തുകയാണ് അന്നത്തെ ഭരണാധികാരികള്‍ ചെയ്തത്.  ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ഇതെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ട്. വേശ്യാസ്ത്രീ സമൂഹത്തിലെ മറ്റേതൊരു ഘടകം പോലെയും അന്ന് പ്രാധാന്യം നേടിയെടുത്തിരുന്നു.  വേശ്യകളുടെ ആചാരമര്യാദകളെക്കുറിക്കുന്ന ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു എന്നത് അന്നത്തെ പൊതു സമൂഹം ഈ ഏര്‍പ്പാടിനെ പരോക്ഷമായെങ്കിലും അംഗീകരിച്ചിരുന്നു എന്നതിന് നിദാനമാണ്.&lt;br /&gt;&lt;br /&gt;                വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ് ‘കുട്ടനീമതം‘.  ലോകസാഹിത്യത്തില്‍ തന്നെ ഏറ്റവും പഴക്കം ചെന്ന വൈശികതന്ത്ര ഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം ഏറെ പ്രസിദ്ധമാണ്.  ഇന്‍ഡ്യയില്‍ ഇതിനെക്കാള്‍ പഴക്കമുള്ള മറ്റൊരു വൈശിക ഗ്രന്ഥം കണ്ടെത്തിയിട്ടില്ല.  പിന്നീട് ഇതിന്റെ ചുവട്പറ്റി സംസ്കൃതത്തിലും ചില പ്രാദേശിക ഭാഷകളിലും നിരവധി കൃതികള്‍ രചിക്കപ്പെട്ടു.  അംബോപദേശം, വൈശികതന്ത്രം എന്നിവ പില്‍ക്കാലത്ത് ഉണ്ടായവയാണ്.  എന്നാല്‍ ലക്ഷണമൊത്ത വൈശികഗ്രന്ഥമെന്ന നിലയില്‍ കുട്ടനീമതം പരക്കെ അംഗീകരിക്കപ്പെട്ടു.  &lt;br /&gt;&lt;br /&gt;             കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ് കുട്ടനീമതത്തിന്റെ കര്‍ത്താവ്.  കല്‍ഹണന്റെ, രാജതരംഗിണിയില്‍ ജയാപീഢന്റെയും അദ്ദേഹത്തിന്റെ സദസ്യരെയും പറ്റി നിരവധി വിവരങ്ങളുണ്ട്.  നിരവധി കവികളെയും കാവ്യങ്ങളെയും കൊണ്ട് ഒട്ടനവധി സംഭാവനകള്‍ സംസ്കൃത ഭാഷക്ക് ജയപീഢന്റെ ഭരണകാലം നല്‍കിയിട്ടുണ്ട്.  അക്കൂട്ടത്തില്‍ കാലത്തെ അതിജീവിച്ച ഒരു കൃതിയാണ് കുട്ടനീമതം എന്ന വേശ്യകളുടെ വിശുദ്ധഗ്രന്ഥം.  എ ഡി 755-786 കാലഘട്ടത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത് എന്നു കരുതുന്നു.  ഒരു മന്ത്രിയെന്ന നിലയിലുള്ള ദാമോദരഗുപ്തന്റെ അനുഭവസമ്പത്ത് പൂര്‍ണ്ണമായും സ്വാംശീകരിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്.  കാമശാസ്ത്രം, അര്‍ത്ഥശാസ്ത്രം, നാട്യകല, ധനുര്‍വ്വേദം, ആയുര്‍വ്വേദം, വ്യാകരണം, സംഗീതം, അശ്വശാസ്ത്രം, യോഗാദിദര്‍ശനങ്ങള്‍, ബുദ്ധമതസാരം എന്നിവയില്‍ അഗാധ പണ്ഡിതനായിരുന്നു ദാമോദരഗുപ്തന്‍.  ഈ അറിവുകള്‍ പൂര്‍ണ്ണമായും ക്രോഡീകരിച്ച്, ലക്ഷണമൊത്ത ഒരു ആധികാരിക ഗ്രന്ഥമെന്ന നിലയ്ക്കാണ് കുട്ടനീമതത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.  ശൃംഗാരവും കരുണയും കൂട്ടിക്കലര്‍ത്തി രചിക്കപ്പെട്ട ഈ ശാസ്ത്രഗ്രന്ഥത്തെപ്പറ്റി മറിച്ചൊരു അഭിപ്രായം ഉണ്ടായിട്ടില്ല.  ഒരു ശാസ്ത്ര ഗ്രന്ഥത്തിന്റെ ഗഹനതയും ഒരു കാവ്യത്തിന്റെ ആസ്വാദന മാഹാത്മ്യവും കുട്ടനീമതത്തിനുണ്ടെന്ന് പണ്ഡിതന്‍‌മാര്‍ അഭിപ്രായപ്പെടുന്നു.&lt;br /&gt;&lt;br /&gt;               കുട്ടനീമതം എന്നതിനു പുറമെ ശാഭളീമതം എന്നും ഈ കൃതി അറിയപ്പെടുന്നു.  കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി-കൂട്ടിക്കൊടുപ്പുകാരി- എന്നര്‍ത്ഥം.  മാലതി എന്നൊരു വേശ്യക്ക് വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ് കുട്ടനീമതത്തിന്റെ ഉള്ളടക്കം.  വേശ്യാവൃത്തിയില്‍ എങ്ങനെ അഗ്രഗണ്യയാവാം എന്നത് നിരവധി അനുബന്ധകഥകളിലൂടെയാണ് വികരാള, മാലതിയെ പഠിപ്പിക്കുന്നത്.  1089 പദ്യങ്ങളുള്ള ഈ കൃതിയിലങ്ങോളമിങ്ങോളം സൂചിപ്പിക്കുന്ന നഗരം കാശിയാണ്.  പ്രധാന കഥാപാത്രമായ മാലതി എന്ന വേശ്യ കാശിദേശവാസിയത്രെ.  യുവതിയും സുന്ദരിയും നര്‍ത്തകിയുമായ മാലതി ഇരകളെ വലവീശിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു.  കുലധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ അവള്‍ക്ക് പുരുഷന്‍‌മാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.  കൂട്ടത്തില്‍ ഒറ്റപ്പെട്ട് അപഹാസ്യയാകുമെന്ന ഭയം നിമിത്തം അവള്‍ വികരാള എന്ന കുട്ടനിയുടെ മുന്നിലെത്തി ശിഷ്യത്വം സ്വീകരിക്കുന്നു.  വികരാള, മാലതിക്ക് ഉപദേശങ്ങള്‍ നല്‍കി തുടങ്ങുന്നു.&lt;br /&gt;&lt;br /&gt;                ഒരു വേശ്യ, പുരുഷനെ ആകര്‍ഷിക്കാന്‍ ഒരു ദൂതിയെ അയാളുടെ അടുത്തേക്ക് അയക്കണം.  ദൂതി, നായക സമക്ഷം നായികയുടെ സൌന്ദര്യത്തെയും സ്നേഹത്തെയും പറ്റി പറഞ്ഞ് മനസ്സിളക്കി അയാളെ കാമുകിയുടെ അടുക്കലെത്തിക്കണം.  തന്റെ അടുത്തെത്തിയ ഇരയെ, വേശ്യ സ്നേഹലാളനാലിംഗനങ്ങള്‍ കൊണ്ട് തന്നിലേക്ക് വശീകരിച്ച് നിര്‍ത്തണം.  ഒരു വേശ്യ ആരെയും സ്ഥിരമായി സ്നേഹിക്കുകയോ, ആരുടെയെങ്കിലും അധീനതയിലാവുകയോ ചെയ്യരുത്.  ഓരോ പുരുഷനുമായി ബന്ധപ്പെടുമ്പോഴും അയാളാണ് കാമദേവന്‍ എന്ന നിലയിലവണം പെരുമാറ്റം.  ധനവും പദവിയുമല്ല, പ്രണയം മാത്രമാണ് താന്‍ കൊതിക്കുന്നതെന്ന് കാമുകനെ ബോധ്യപ്പെടുത്തണം.  അയാളെ ആകുന്നത്ര സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച്, അയാളില്‍ നിന്നും സമ്പത്ത് മുഴുവന്‍ കവര്‍ന്നെടുത്തു കഴിഞ്ഞാല്‍ ഉപേക്ഷിക്കണം.  പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിക്കണം.  ഇങ്ങനെയൊക്കെയാണ് കുട്ടനിയുടെ വേശ്യാ ഉപദേശങ്ങള്‍.  &lt;br /&gt;&lt;br /&gt;                കുട്ടനീമതത്തിന്റെ ചുവട്പറ്റി കേരളത്തില്‍ എഴുതപ്പെട്ട കൃതിയാണ് ‘അംബോപദേശം‘.  1844-1901 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വെണ്‍‌മണി മഹന്‍ നമ്പൂതിരിയാണ് ഇതിന്റെ കര്‍ത്താവ്.  കുട്ടനീമതത്തില്‍ നിന്നും അംബോപദേശത്തിനുള്ള വ്യത്യാസമായി കാണാവുന്നത് സ്ഥലകാലങ്ങളുടെ മാറ്റമാണ്.  എന്നാല്‍ കഥാംശത്തിനും കഥാപാത്രങ്ങള്‍ക്കും സാരമായ മാറ്റമൊന്നുമില്ല.  നൂറ് ശ്ലോകങ്ങളുള്ള അംബോപദേശത്തില്‍ കുട്ടനി എന്ന കൂട്ടിക്കൊടുപ്പുകാരിയുടെ ഭാഗം നിര്‍വ്വഹിക്കുന്നത് ഒരു മുത്തശ്ശിയാണ്.  “അന്യന്‍ നശിക്കണമതീ‌ത്തറവാട്ടില്‍ നന്നായ് വന്നീടണം”, സമ്പന്നനും രസികനും ഒന്നിച്ചുവന്നാല്‍ സമ്പന്നനില്‍ കൌതുകമേറെ നടിച്ചീടണം”, പണമതിന്‍ മുകളില്‍ പരുന്തും പറക്കില്ലെന്നും” തുടങ്ങി പോകുന്നു മുത്തശ്ശിയുടെ വേശ്യാ ഉപദേശങ്ങള്‍.  &lt;br /&gt;&lt;br /&gt;           ഒരു രാജാവിന്റെ മന്ത്രി തന്നെ എട്ടാം നൂറ്റാണ്ടിലെ പ്രധാന ഭാഷയാ‍യ സംസ്കൃതത്തില്‍ കുട്ടനീമതമെന്ന വേശ്യാശാസ്ത്രമെഴുതിയത് അല്‍ഭുതത്തിന് ഇടവരുത്തുന്നുണ്ട്.  തന്നെയുമല്ല ഈ കൃതി ഒരു മഹാകാവ്യത്തിന്റെ സ്ഥാനത്തെത്തുകയും ചെയ്തുവെന്നത് അല്‍ഭുതത്തെ ഇരട്ടിപ്പിക്കുന്നു.  പക്ഷെ ഗ്രന്ഥകാരന്‍ ഈ കൃതികൊണ്ട് അത്യന്തകമായി എന്താണ് വിവക്ഷിക്കുന്നതെന്ന് അവസാനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.  വിടന്‍, വേശ്യ, ധൂര്‍ത്തന്‍, കുട്ടനി എന്നിവരുടെ വലയില്‍ വീഴാതെ വായനക്കാരെ സംരക്ഷിക്കുന്നതിനാണ് കുട്ടനീമതം എഴുതപ്പെട്ടത്.  ഇത് വായിച്ച് നേടുന്ന അനുഭജ്ഞാനം ഒരാള്‍ക്ക്  സ്വയം രക്ഷിക്കാനും, വേശ്യയുടെയും കുട്ടനിയുടെയും തന്ത്രങ്ങളെ തിരിച്ചറിയാനും സഹായിക്കുമെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്.  തന്റെ രാജ്യത്തെ വേശ്യകളുടെ കുതന്ത്രങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ദാമോദരഗുപ്തന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്.  അതിനാലാണ് ദാമോദരഗുപ്തന്‍ ഒരു വേശ്യയെപ്പറ്റിയും ഒരു കൂട്ടിക്കൊടുപ്പുകാരിയെപ്പറ്റിയും കാവ്യമെഴുതി ഇവരുടെ കുത്സിതങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-8308212588859512915?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/8308212588859512915/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=8308212588859512915' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/8308212588859512915'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/8308212588859512915'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/08/blog-post.html' title='&lt;strong&gt;&lt;strong&gt;വേശ്യകള്‍ക്കൊരു വിശുദ്ധഗ്രന്ഥം&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-6628768142719273069</id><published>2008-07-29T15:06:00.003+05:30</published><updated>2008-07-29T16:55:34.191+05:30</updated><title type='text'>താത്രിക്കുട്ടി</title><content type='html'>താത്രിക്കുട്ടിയെ അറിയില്ലെ?  കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്തു താത്രി എന്ന താത്രിക്കുട്ടിയെ!&lt;br /&gt;              പുരുഷന്റെ മൃഗീയതയ്ക്ക് വഴങ്ങിയതിന് സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റ വിചാരണയ്ക്ക് മുന്നില്‍ അടിപതറാതെ സ്മാര്‍ത്തനെ വെള്ളം കുടിപ്പിച്ച അന്തര്‍ജനം.  താന്‍ നിരപരാധിയെന്ന് വാദിക്കാനല്ല മറിച്ച് താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ വെളിപ്പെടുത്താനാണ് താത്രി സ്മാര്‍ത്ത വിചാര വേളയില്‍ ശ്രമിച്ചത്.  സ്മാര്‍ത്ത വിചാരമെന്ന മിഥ്യാചാരത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടിയ സംഭവമായിരുന്നു അത്.  സ്മാര്‍ത്ത വിചാരം പോലുള്ള ക്രൂരവും നികൃഷ്ടവുമായ ഏകപക്ഷീയ കുറ്റവിചാരണകള്‍ കൊണ്ട് നമ്പൂതിരി സമുദായം സ്ത്രീകളുടെ മനസിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചു.  എന്നാല്‍ വിചാരണയ്ക്ക് വിധേയയായി കുറ്റം തെളിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അതിക്രൂര ശിക്ഷണ നടപടികള്‍ക്ക് നമ്പൂതിരി സ്ത്രീകളെ വിലക്കുകള്‍ക്കകത്ത് തളച്ചിടാന്‍ കഴിഞ്ഞില്ല.  അവര്‍ വിലക്കുകള്‍ ലംഘിക്കുക തന്നെ ചെയ്തു.  സ്മാര്‍ത്ത വിചാരമെന്ന പുരുഷ കല്പിത ആചാരത്തിന്റെ ചരിത്രം അതാണ് വെളിവാക്കുന്നത്.&lt;br /&gt;&lt;br /&gt;          സ്ത്രീകളുടെ ലൈംഗിക മാനസിക വികാരങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത സമൂഹത്തില്‍, പുരുഷ ലൈംഗികത മേല്‍ക്കോയ്മ കാണിച്ചപ്പോള്‍ സ്മാര്‍ത്തന്‍‌മാരുടെ ജനനമായി.  മറയ്ക്കുടക്കുള്ളിലെ മഹാനരകം എന്നാണ് അക്കാലത്തെ നമ്പൂതിരി സ്ത്രീകളുടെ ജീവിതാവസ്ഥയെ വിശേഷിപ്പിച്ചിട്ടുള്ളത്.  മലബാര്‍-കൊച്ചി-തിരുവിതാം‌കൂര്‍ മേഖലകളായാണ് സ്വയം ഭരണമെങ്കിലും ആചാരരീതികള്‍ പൊതുവിലായിരുന്നു.  മലബാറിലും കൊച്ചിയിലും തിരുവിതാം‌കൂറിലും സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിട്ടുണ്ട്.  എല്ലായിടത്തും ആചാരരീതികള്‍ ഒന്നായിരുന്നു.  ഈ ദു:ഷിച്ച ആചാരം നിലനിര്‍ത്തുന്നതില്‍ പുരുഷാധിപത്യം അത്ര കണ്ട് ജാഗരൂകരായിരുന്നു.  ഒരു വശത്ത് ഒരു തത്വദീക്ഷയു‌മില്ലാതെ നമ്പൂതിരി കല്യാണങ്ങള്‍ അരങ്ങേറിയപ്പോള്‍ മറുവശത്ത് അതികര്‍ക്കശമായ ചാരിത്ര്യ സംരക്ഷണത്തിന്റെ പേരിലുള്ള ആചാരങ്ങളാണ് അരങ്ങേറിയത്.  തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് ജാതീയമായ ഉച്ചനീചത്വങ്ങളും അരങ്ങു തകര്‍ത്ത് വാണിരുന്ന കാലത്ത് ഇല്ലങ്ങളില്‍ നിന്നും പുറത്തിറങ്ങിയ അഫന്‍ നമ്പൂതിരിമാര്‍ കീഴ്ജാതിക്കാരായ സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു.  ഇതിനെതിരെ ഒരു സ്മാര്‍ത്തനും ചുണ്ടനക്കിയില്ല.  പുരുഷന്‍‌മാര്‍ അന്യസമുദായത്തില്‍ നിന്നും ഭാര്യമാരെ സ്വീകരിച്ച പോലെ അന്യസമുദായത്തിലെ പുരുഷന്‍‌മാരെ ഭര്‍ത്താവായി വരിക്കാന്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.  &lt;br /&gt;&lt;br /&gt;            നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിവയായിരുന്നു സ്മാര്‍ത്ത വിചാരത്തിന് ആധാരമായ കുറ്റങ്ങള്‍.  ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ ഒരു നമ്പൂതിരി ഗൃഹത്തില്‍ 36 വര്‍ഷം നീണ്ട സ്മാര്‍ത്ത വിചാരം നടക്കുകയുണ്ടായത്രെ.  ദോഷശങ്ക എന്ന കുറ്റം അരോപിച്ച് തുടങ്ങിയ വിചാരണയില്‍ അവസാനം അന്തര്‍ജനം കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി!  പക്ഷെ എന്ത് ഫലം പതിവ്രതയായ ആ അന്തര്‍ജനത്തിന്റെ യൌവ്വനകാലം മുഴുവന്‍ ഇരുളടഞ്ഞ അഞ്ചാം‌പുരയില്‍ കഴിച്ച് കൂട്ടേണ്ടി വന്നു.  മലബാറില്‍ സ്മാര്‍ത്ത വിചാരത്തിനുള്ള സ്മാര്‍ത്തനെയും മറ്റുള്ളവരെയും നിശ്ചയിക്കേണ്ട അധികാരം രാജാവായ സാമൂതിരിക്കായിരുന്നു.  1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ അറുപതോളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നതായി സാമൂതിരി രേഖകള്‍ വ്യക്തമാക്കുന്നു.  &lt;br /&gt;&lt;br /&gt;         സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റവിചാരണയെ സധൈര്യം നേരിട്ട് പൊള്ളയായ സമുദായാചാരങ്ങള്‍ക്ക് നേരെ വെല്ലുവിളി നടത്തിയ അന്തര്‍ജനമാണ് കുന്നം‌കുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി.  കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച, ശ്രദ്ധേയമായ ആ സ്മാര്‍ത്ത വിചാരം നടന്നത് 1905നാണ്.  സ്മാര്‍ത്തനു മുന്നില്‍ തന്റെ നിരപരാധിത്വം വിളമ്പുന്നതിന് പകരം താനുമായി ബന്ധപ്പെട്ട പുരുഷകേസരികളുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് താത്രിക്കുട്ടി വിപ്ലവത്തിന് തിരികൊളുത്തിയത്.  പത്തിനും എഴുപതിനും ഇടയില്‍ പ്രായമുള്ള അറുപത്തിനാല് പുരുഷന്‍‌മാരുടെ പേരുകള്‍ താത്രി വിളിച്ചു പറഞ്ഞു.  അക്കാലത്തെ പ്രശസ്തരായ ഭരണകര്‍ത്താക്കള്‍, കവികള്‍, കഥകളി നടന്‍‌മാര്‍, ഗായകര്‍ ഇങ്ങനെ വിവിധ നിലകളില്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരൊക്കെ താത്രിയുടെ ദോഷത്തിന് കാരണക്കാരായിരുന്നു.  താത്രിയുടെ വാദങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ അറുപത്തിനാലുപേരെയും സമുദായത്തിന് പുറത്താക്കാന്‍ തീരുമാനമുണ്ടായി.  താത്രിയെ നാടുകടത്തുകയും ചെയ്തു.  പാലാക്കാടു വഴി പോത്തന്നൂര്‍ റെയില്‍‌വെ സ്റ്റേഷനിലെത്തിയ താത്രിയെ റെയില്‍‌വെ ഉദ്യോഗസ്ഥനായ ഒരു ക്രിസ്ത്യന്‍ യുവാവ് സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.‍ &lt;br /&gt;&lt;br /&gt;&lt;strong&gt;എന്താണ് സ്മാര്‍ത്ത വിചാരം&lt;/strong&gt; &lt;br /&gt;&lt;br /&gt;        ഒരു നമ്പൂതിരി സ്ത്രീക്ക് ചാരിത്ര്യഭംഗമുണ്ടായതായി ആരോപണമുണ്ടായാല്‍ നടത്തുന്ന കുറ്റവിചാരണ ചടങ്ങാണ് സ്മാര്‍ത്ത വിചാരം.  ആരോപണമുണ്ടായാല്‍ അതേപ്പറ്റി ദാസികള്‍ മുഖേനം അന്വേഷണം നടത്തും.  ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വന്നാല്‍ സ്മാര്‍ത്ത വിചാരത്തിനുള്ള നടപടികള്‍ തുടങ്ങുകയായി.  വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ആ സ്ത്രീയെ ഭ്രഷ്ട് കല്പിച്ച് ഇല്ലത്തു നിന്നും, സമുദായത്തില്‍നിന്നും, നാട്ടില്‍നിന്നും പുറത്താക്കും.  ആ അന്തര്‍ജനം മരിച്ചതായി കണക്കാക്കി ഉദകക്രിയകള്‍ നടത്തും.  ആ സ്ത്രീയോട് ലൈംഗികബന്ധം പുലര്‍ത്തിയ പുരുഷനെയും ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തും.  അവിവാഹിതകളും വിവാഹിതകളുമായ അന്തര്‍ജനങ്ങള്‍ ഈ ആചാരത്തിന് വിധേയരായിട്ടുണ്ട്.&lt;br /&gt;&lt;br /&gt;          സ്മാര്‍ത്ത വിചാരത്തിന് ആറ് ഘട്ടങ്ങളുണ്ട്.  ദാസീ വിചാരം, അഞ്ചാം‌പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിശ്ഛേദം, ശുദ്ധഭോജനം.  ഈ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ എടുക്കും.&lt;br /&gt;&lt;br /&gt;             ഒരു അന്തര്‍ജനത്തെക്കുറിച്ച് എന്തെങ്കിലും അപവാദം ഉണ്ടായാല്‍ ദാസിമാരോട് തിരക്കി നിജസ്ഥിതി അറിയുന്നതാണ് ദാസീവിചാരം.  പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ടെന്ന് കണ്ടാല്‍ ആ അന്തര്‍ജനത്തെ പിന്നീട് ‘സാധനം’ എന്നേ വിളിക്കൂ!  ഒരു മനുഷ്യ സ്ത്രീയായി പിന്നെ കണക്കാക്കില്ല.  സാധനത്തെ പിന്നെ അഞ്ചാം‌പുരയിലാണ് ഏകാന്തവാസത്തിന് അയയ്ക്കുക.  കുടുംബത്തിലേയോ സമുദായത്തിലേയോ രണ്ട് പേര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ച് സ്മാര്‍ത്ത വിചാരം നടത്തുന്നതിലേക്കുള്ള അപേക്ഷ നല്‍കുന്നു.  രാജാവ് വൈദീകകാര്യങ്ങളില്‍ പ്രഗല്‍ഭനായ സ്മാര്‍ത്തന്‍, രണ്ട് മീമാംസകര്‍, ഒരു രാജപ്രതിനിധി എന്നിവരെ നടത്തിപ്പിലേക്കായി നിയമിക്കുന്നു.  ‘സ്മാര്‍ത്തന്‍’, ‘പടച്ചോമാര്‍’ എന്ന രണ്ട് കുടുംബക്കാര്‍ക്ക് മാത്രമെ സ്മാര്‍ത്ത വിചാരം നടത്താന്‍ അധികാരമുള്ളൂ.  വിചാരണ നടത്തി, സാധനം കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്നതും പിന്നീട് പടിയടച്ച് പിണ്ഡം വയ്ക്കുന്നതും വരെയുള്ള എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നത് ഇവരാണ്.  &lt;br /&gt;&lt;br /&gt;          വിചാരണ സമയത്ത് നേരായ നടത്തിപ്പിന് നിയോഗിക്കുന്ന രാജപ്രതിനിധിയെ പുറക്കോവില്‍ എന്ന് പറയും.  അതതു പ്രദേശത്തെ ഇല്ലത്തു നിന്നും ഒരാളെ അകക്കോവില്‍ എന്ന സ്ഥാനം കല്‍പ്പിച്ച് നിര്‍ത്തും.  സ്മാര്‍ത്തന്‍ ചോദ്യങ്ങള്‍ ചോദിക്കും.  അത് ദാസി മുഖേന സാധനത്തെ അറിയിക്കും.  ഈ സമയത്ത് അകക്കോവില്‍ നിഷ്പക്ഷനായിരിക്കും, സംസാരിക്കാന്‍ പാടില്ല.  ഇയള്‍ തലയില്‍ ഒരു തോര്‍ത്തുമുണ്ട് ഇട്ടിരിക്കും.  സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ തെറ്റാണെങ്കില്‍ അകക്കോവില്‍ തോര്‍ത്ത് തറയിലിടും.  കാര്യം മനസിലാക്കി സ്മാര്‍ത്തന്‍ തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കും.  &lt;br /&gt;&lt;br /&gt;              വിചാരണക്കിടയില്‍ സ്ത്രീ കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം.  ഈ സന്ദര്‍ഭത്തില്‍ താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ സ്ത്രീക്ക് പറയാം.  കാര്യങ്ങള്‍ മനസിലാക്കിയ ശേഷം സ്മാര്‍ത്തന്‍ അതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിക്കും.  ഇതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്.  സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുവിവരം സ്മാര്‍ത്തനു പകരം ‘കുട്ടി’ എന്നു വിളിക്കപ്പെടുന്ന കുട്ടിപ്പട്ടരാണ് വിളിച്ചു പറയുക.  കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ അരോപണ വിധേയരായ അന്തര്‍ജനത്തെയും ബന്ധപ്പെട്ട പുരുഷന്‍‌മാരെയും പുറത്താക്കി, മരിച്ചു പോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും.  അന്തര്‍ജനത്തിന്റെ കോലം ദര്‍ഭയിലുണ്ടാക്കി ദഹിപ്പിച്ച ശേഷമാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്യുന്നത്.  ബന്ധുക്കളും ഉദകക്രിയയില്‍ പങ്കെടുക്കുന്നവരും പകല്‍ മുഴുവന്‍ പട്ടിണിയിരിക്കും.  എല്ലാ ചടങ്ങിനും ഒടുവിലായി ഇല്ലത്ത് സദ്യ നടത്തും.  ഈ ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ആളുകള്‍ പിരിഞ്ഞു പോകും.  സ്മാര്‍ത്ത വിചാരത്തിലൂടെ ഇല്ലത്തു നിന്നും സമുദായത്തില്‍ നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകള്‍ നടന്ന വഴി ചാണകം തളിച്ച് ശുദ്ധിവരുത്തും.  പുറത്താക്കപെട്ട പുരുഷന്‍‌മാരില്‍ ഉപനയനം കഴിഞ്ഞവര്‍ ചാക്യാന്‍‌മാരുടെ കൂട്ടത്തിലും അല്ലാത്തവര്‍ നമ്പ്യാന്‍‌മാരുടെ കൂട്ടത്തിലും ചേരുന്നു.&lt;br /&gt;&lt;br /&gt;             ഇങ്ങനെ പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കും ജീര്‍ണ്ണതകള്‍ക്കും എതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി........&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4247056770966497050-6628768142719273069?l=chaanakyan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://chaanakyan.blogspot.com/feeds/6628768142719273069/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4247056770966497050&amp;postID=6628768142719273069' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6628768142719273069'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4247056770966497050/posts/default/6628768142719273069'/><link rel='alternate' type='text/html' href='http://chaanakyan.blogspot.com/2008/07/blog-post_29.html' title='&lt;strong&gt;&lt;strong&gt;താത്രിക്കുട്ടി&lt;/strong&gt;&lt;/strong&gt;'/><author><name>ചാണക്യന്‍</name><uri>http://www.blogger.com/profile/14716780818207433982</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp1.blogger.com/_AQN4iC3scYU/SG0g3UGBjJI/AAAAAAAAAGE/ugWjb5udN-U/S220/Kl20060925-5_thumnail.jpg'/></author><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-4247056770966497050.post-8583102768812067828</id><published>2008-07-27T23:04:00.002+05:30</published><updated>2008-07-28T01:32:01.542+05:30</updated><title type='text'>ഹിറ്റ്ലര്‍</title><content type='html'>&lt;a href="http://bp2.blogger.com/_AQN4iC3scYU/SIzTu8pxJ8I/AAAAAAAAANc/7LaURimSH9k/s1600-h/2HfGAxZA.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://bp2.blogger.com/_AQN4iC3scYU/SIzTu8pxJ8I/AAAAAAAAANc/7LaURimSH9k/s320/2HfGAxZA.jpg" border="0" alt=""id="BLOGGER_PHOTO_ID_5227786070979061698" /&gt;&lt;/a&gt;&lt;br /&gt;ലോകം വിറപ്പിച്ച ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?  എന്തിന് ഇപ്പൊ ഈ വേണ്ടാതീനമെന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ക്ലോണിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഹിറ്റ്ലറെ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുമോ, അതായത് ഹിറ്റ്ലറുടെ ഒരു ക്ലോണ്‍ പതിപ്പ് സൃഷ്ടിച്ചെടുക്കാന്‍ ഭാവിയില്‍ കഴിയുമോ എന്നതാണ് വിഷയം.  അതിവേഗത്തില്‍ വികാസം പ്രാപിക്കേണ്ട ഈ സാങ്കേതിക വിദ്യയെ മതങ്ങളുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി മിക്ക രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.  മനുഷ്യ ക്ലോണിങിനെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിയമനിര്‍മ്മാണം നടത്തി നിരോധിച്ചു കഴിഞ്ഞു.  1997ല്‍ കാലിഫോര്‍ണിയയാണ് ആദ്യമായി Reproductive Cloning നെയും Cloning to initiate pregnancy യെയും നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയത്.  ഇതിന്റെ ചുവട് പിടിച്ച് 2001ല്‍ ജപ്പാനും മനുഷ്യ ക്ലോണിങ് നിരോധിക്കുകയുണ്ടായി.  ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഇത് തന്നെ അനുവര്‍ത്തിക്കുകയാണ് ചെയ്തത്.   വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും തത്വത്തില്‍ മനുഷ്യ ക്ലോണിങിന് എതിരാണ്.  എന്നാല്‍ ബ്രിട്ടന്‍ ഇത്തരം പരീക്ഷണങ്ങളെ പൂര്‍ണ്ണമായും നിരോധിച്ചില്ല പകരം കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് പരീക്ഷണങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;strong&gt;ക്ലോണിങ്- അല്പം ചരിത്രം     &lt;/strong&gt;&lt;br /&gt;&lt;br /&gt;ഡോളി എന്ന ചെമ്മരിയാടിലൂടെയാണ് ലോകം ആദ്യമായി ക്ലോണിങിനെക്കുറിച്ച് അറിയുന്നത്.  1996 ജൂലൈ 5ന് സ്കോട്‌ലണ്ടിലുള്ള റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലായിരുന്നു ക്ലോണിങിലൂടെയുള്ള ഡോളിയുടെ ജനനം.  ഇയാന്‍ വില്‍‌മുട്ട് എന്ന ശാസ്ത്രജ്ഞനാണ് ക്ലോണിങ് നടത്തി വിജയിച്ചത്.  പക്ഷെ ക്ലോണിങ് സാങ്കേതിക വിദ്യയിലൂടെ പിറന്ന ആദ്യ ജീവി കാര്‍പ്പ് എന്ന മത്സ്യമാണ്.  ചൈനീസ് അക്കാദമി ഓഫ് സയന്‍‌സിലെ ശാസ്ത്രജ്ഞനും ചൈനയിലെ  ഷ്വാന്‍‌ഷാങ് സര്‍വ്വകലാശാലയിലെ ഗവേഷകനുമായിരുന്ന ടേങ് ഡിഷ്വാ ആണ് കാര്‍പ്പ് മത്സ്യത്തിന്റെ ആദ്യ ക്ലോണ്‍ പതിപ്പിന്റെ ഉപജ്ഞാതാവ്.  ഈ വിവരങ്ങള്‍ യഥാസമയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാതിരുന്നതിനാല്‍ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്.  അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോണിങാണ് മാഷ എന്ന ചുണ്ടെലി.  ക്ലോണിങിലൂടെ പിറവിയെടുത്ത ആദ്യ സസ്തനി എന്ന വിശേഷം മാഷയ്ക്ക് അവകാശപ്പെട്ടതാണ്.  സോവിയറ്റ് ശാസ്ത്രജ്ഞന്‍‌മാരായ ചായ്ലാഖ്യാന്‍, വെപ്രെന്‍‌സേവ്, സിപ്രിഡോവ എന്നിവരായിരുന്നു മാഷയുടെ ക്ലോണിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.  ഈ പരീക്ഷണങ്ങള്‍ വിവരങ്ങള്‍ വൈകി പുറം‌ലോകത്ത് എത്തിയെങ്കിലും ക്ലോണിങിന്റെ ശരിയായ വിജയമെന്ന് ശാസ്ത്രലോകം അംഗീകരിച്ചത് ഡോളിയെയായിരുന്നു.  പക്ഷെ 2003 ഫെബ്രുവരി 14 വരെയെ ഡോളിക്ക് ആയുസുണ്ടായുള്ളൂ.  ഗുരുതരമായ ശ്വാസകോശ രോഗവും വാതരോഗവും കാരണം അവശനിലയിലായ ഡോളിക്ക് റോസ്‌ലിന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകര്‍ ദയാവധം നല്‍കി.  &lt;br /&gt;&lt;br /&gt;&lt;strong&gt;എന്താണ് ക്ലോണിങ് &lt;/strong&gt; &lt;br /&gt;&lt;br /&gt;ഒരേ ജനിതക ഘടനയുള്ള ജീവികളില്‍ നിന്ന് ലൈംഗീക ബന്ധവും ബീജസങ്കലനവും നടത്താതെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിനാണ് ക്ലോണിങ് അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്ന സാങ്കേതിക വിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്.  ഇതിനായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുകയാണ് ആദ്യം ചെയ്യുക.  ഇവയെ ഊസൈറ്റുകള്‍(oocytes) എന്ന് വിളിക്കുന്നു.  ഇവയെ പരീക്ഷണശാലയില്‍ കൃത്രിമമായി വളര്‍ത്തുന്നു.  വളര്‍ച്ച എത്തിയ അണ്ഡകോശങ്ങളില്‍ നിന്നും ക്രോമസോമുകളെ നീക്കം ചെയ്യുന്നു.  മറ്റൊരു കോശത്തില്‍ നിന്നും എടുത്ത മര്‍മ്മത്തെ ഈ അണ്ഡകോശത്തിന്റെ ആവരണത്തിനുള്ളിലേക്ക് കടത്തുന്നു.  വൈദ്യുത സ്പന്ദനത്തിലൂടെയാണ് പുതുതായുള്ള മര്‍മ്മത്തെ അണ്ഡകോശവുമായി കൂട്ടിച്ചേര്‍ക്കുക.  കൂടിച്ചേര്‍ന്ന ഇവയെ വീണ്ടും കൃത്രിമമായി വളര്‍ത്തിയ ശേഷം ഒരു വളര്‍ത്ത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് സ്വാഭാവികമായി വളര്‍ത്തിയെടുക്കുന്നു.  ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. &lt;br /&gt;&lt;br /&gt;&lt;strong&gt;എന്തിന് മനുഷ്യ ക്ലോണിങ് &lt;/strong&gt;&lt;br /&gt;&lt;br /&gt;ഇത്തരമൊരു സാങ്കേതിക വിദ്യകൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്.  വിത്തു കോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണ് മനുഷ്യ ക്ലൊണിങ് പരീക്ഷണങ്ങള്‍ നടത്തുന്നത്.  അസ്ഥികള്‍, പേശികള്‍, കണ്ണുകള്‍, കരള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ഉതകുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്തു കോശങ്ങള്‍(stem cells) എന്ന് പറയുന്നത്.  പാര്‍ക്കിന്‍‌സണ്‍സ്, അല്‍‌ഷിമേഴ്സ്, പ്രമേഹം, അര്‍ബുദം, തലച്ചോര്‍ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്ത് കോശങ്ങള്‍ സഹായിക്കും.  രോഗം ബാധിച്ച് നശിച്ച ശരീര കലകളില്‍ വിത്ത് കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണ് വിത്ത് കോശ ചികിത്സ.  ഇതിന് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്ത് കോശം ലഭ്യമാകണം.  ഇവിടെയാണ് മനുഷ്യ ക്ലോണിങിന്റെ പ്രസക്തി.  രോഗിയുടെ ഏതെങ്കിലും ശരീരകലകളില്‍ നിന്നും കോശം സ്വീകരിച്ച് ക്ലോണ്‍ ചെയ്ത് ഭ്രൂണമാക്കിമാറ്റിയാല്‍ അതില്‍ നിന്ന് രൂപം പ്രാപിക്കുന്ന വിത്ത് കോശം ചികിത്സക്കായി ഉപയോഗിക്കാം.  &lt;br /&gt;&lt;br /&gt;&lt;strong&gt;ക്ലോണിങിലൂടെ ഹിറ്റ്ലര്‍ &lt;/strong&gt; &lt;br /&gt;&lt;br /&gt;ക്ലോണിങ് എന്ന സാങ്കേതിക വിദ്യ ശൈശവ ദശയിലാണ്.  കാരണം ക്ലോണിങിലൂടെ ജനിച്ച മൃഗങ്ങള്‍ക്ക് ഇനിയും കണ്ടുപിടിക്കാനാവാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു.  കൃത്രിമ പ്രജനന പ്രക്രിയയില്‍ ചില പിഴവുകള്‍ സംഭവിക്കുന്നതായും അത് ആന്തരിക അവയവങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നുവെന്നും ഫ്രഞ്ച് നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ മോളിക്യൂലര്‍ സെല്‍ ബയോളജി ലബോറട്ടറി തലവന്‍ ഷീന്‍‌വാള്‍ റൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം കണ്ടെത്തിയിട്ടുണ്ട്.  ഇവരുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിയിക്കുന
